tag:blogger.com,1999:blog-73344504851155494542024-03-13T21:41:14.820-07:00കിളിത്തൂവല്എന്.ബി.സുരേഷ്http://www.blogger.com/profile/03022227090250105605noreply@blogger.comBlogger48125tag:blogger.com,1999:blog-7334450485115549454.post-25413535451756077152020-04-17T03:59:00.001-07:002020-04-17T03:59:01.462-07:00തിടുക്കം<div dir="ltr" style="text-align: left;" trbidi="on">
<div style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px;">
തിടുക്കം<br />========<br />എൻ ബി സുരേഷ്<br />---------------------------<br />ചാണകം മെഴുകിയ തറയിൽ<span class="text_exposed_show" style="display: inline; font-family: inherit;"><br />തനിയെ വിരിച്ച തഴപ്പായിൽ<br />എന്നെ പെറ്റിടുമ്പോൾ<br />അമ്മ തനിച്ചായിരുന്നു<br />നേരം ഉച്ചയായിരുന്നു<br />തൊഴുത്തിൽ നിറവയറുമായ്<br />കൊമ്പിപ്പശു കരയുന്നുണ്ട്<br />അരിമണി തേടി വാതിലിൽ<br />കോഴികൾ കൊക്കുന്നുണ്ട്<br />അടുപ്പിൽ അരിക്കലം<br />തിളച്ചുതൂവുന്നുണ്ട്<br />പച്ച വിറക് കത്തുന്ന പുക<br />മുറിയിൽ നിറയുന്നുണ്ട്<br />പാടത്തുനിന്ന് അച്ഛനും<br />പള്ളിക്കൂടത്തിൽനിന്ന് ചേച്ചിമാരും<br />വയറുകാളി പാഞ്ഞുവരുന്നുണ്ട്<br />എന്റെ നെറ്റിയിൽ<br />തിടുക്കപ്പെട്ട് ഒരുമ്മ തന്ന്<br />എഴുന്നേറ്റ് ഓടിയതാണമ്മ<br />ഇന്നിപ്പോഴാണ് പിന്നെ<br />നീണ്ടു നിവർന്നൊന്ന് കിടന്നത്<br />തലക്കൽ തിരി കത്തുന്നുണ്ട്<br />തൊടിയിലെ മാവ് മുറിക്കുന്നുണ്ട്<br />മണ്ണിൽ തുമ്പ പതിക്കുന്നുണ്ട്<br />പെറ്റെണീറ്റ പയ്യ് അമറുന്നുണ്ട്<br />അയലത്ത് അരി തിളയ്ക്കുന്നുണ്ട്<br />തിടുക്കപ്പെട്ട് ഞാനമ്മയുടെ<br />നെറ്റിയിൽ ഉമ്മവെച്ചു<br />വേവലാതിയോടെണീറ്റ്<br />അമ്മ അങ്ങോട്ട് ഓടിയാലോ!</span></div>
<div class="text_exposed_show" style="background-color: white; color: #1c1e21; display: inline; font-family: Helvetica, Arial, sans-serif; font-size: 14px;">
<div style="font-family: inherit; margin-bottom: 6px;">
*********<br />മാധ്യമം ആഴ്ചപ്പതിപ്പ് 2019</div>
<div style="font-family: inherit; margin-bottom: 6px; margin-top: 6px;">
<br /></div>
</div>
</div>
എന്‍.ബി.സുരേഷ്http://www.blogger.com/profile/03022227090250105605noreply@blogger.com7tag:blogger.com,1999:blog-7334450485115549454.post-26481057491210324522014-02-28T22:03:00.001-08:002014-02-28T22:03:34.659-08:00ബുദ്ധനും ആട്ടിൻ കുട്ടിയും ചെന്നായും <div dir="ltr" style="text-align: left;" trbidi="on">
<br />
<span style="background-color: white; color: #898f9c; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 18px;"><b>പുഴയോരത്തു കൂടി നടക്കുകയായിരുന്ന</b></span><br />
<span style="background-color: white; color: #898f9c; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 18px;"><b> ആട്ടിൻ കുട്ടിയുടെ മുൻപിൽ</b></span><br />
<span style="background-color: white; color: #898f9c; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 18px;"><b> അവിചാരിതമായ ചെന്നുപെട്ട ചെന്നായ ഒന്നു പകച്ചു. തലമുറകളായി പേറി നടക്കുന്ന</b></span><br />
<span style="background-color: white; color: #898f9c; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 18px;"><b> കുറ്റബോധം അവന്റെ തലയ്ക്ക് തട്ടി.</b></span><br />
<span style="background-color: white; color: #898f9c; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 18px;"><b> ചതിയുടെ വംശത്തിനായി</b></span><br />
<span style="background-color: white; color: #898f9c; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 18px;"><b> മാപ്പു പറയാൻ തുടങ്ങവേ </b></span><br />
<span style="background-color: white; color: #898f9c; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 18px;"><b>ആട്ടിൻ കുട്ടി പറഞ്ഞു. </b></span><br />
<span style="background-color: white; color: #898f9c; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 18px;"><b>ബുദ്ധന്റെ സവിധത്തിലേക്കുള്ള </b></span><br />
<span style="background-color: white; color: #898f9c; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 18px;"><b>വഴിയിലൂടെയാണ് എന്റെ യാത്ര. </b></span><br />
<span style="background-color: white; color: #898f9c; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 18px;"><b>വേണമെങ്കിൽ</b></span><br />
<span style="background-color: white; color: #898f9c; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 18px;"><b> നീയിട്ടിരിക്കുന്ന കുപ്പായം</b></span><br />
<span style="background-color: white; color: #898f9c; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 18px;"><b> നിന്റേതു തന്നെയെങ്കിൽ </b></span><br />
<span style="background-color: white; color: #898f9c; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 18px;"><b>എന്റെ കൂടെ വരാം </b></span><br />
<span style="background-color: white; color: #898f9c; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 18px;"><b>തന്റെ വെളുത്ത ശരീരം</b></span><br />
<span style="background-color: white; color: #898f9c; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 18px;"><b> ഒരു തിടുക്കവുമില്ലാതെ</b></span><br />
<span style="background-color: white; color: #898f9c; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 18px;"><b> ചലിപ്പിച്ച് അവൾ മുന്നോട്ടു നടന്നു. </b></span><br />
<span style="background-color: white; color: #898f9c; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 18px;"><b>ചെന്നായുടെ കാലുകൾ പതിയെ തരിക്കാൻ തുടങ്ങി</b></span></div>
എന്‍.ബി.സുരേഷ്http://www.blogger.com/profile/03022227090250105605noreply@blogger.com13tag:blogger.com,1999:blog-7334450485115549454.post-6245152028103474562013-09-01T23:20:00.001-07:002013-09-01T23:20:59.200-07:00വിരുദ്ധം<div dir="ltr" style="text-align: left;" trbidi="on">
<br />
<br />
<h2 class="art-postheader">
<br />
</h2>
<br /><div class="art-postcontent">
<span style="font-size: 130%;">നിലാവുദിച്ചപ്പോള്‍ ഞാന്‍<br />വെളിച്ചം കടക്കാത്ത ഇരുട്ടറയിലായിരുന്നു.<br />ഇരുട്ടിനെ സ്നേഹിച്ചുതുടങ്ങിയപ്പോള്‍<br />നട്ടുച്ചയിലേക്ക് പുറത്താക്കി<br />തണല്‍ തേടിപോയപ്പോള്‍<br />തീമരംവന്നു പൊതിഞ്ഞു.<br />ഒഴുകാനൊരു പുഴയായപ്പോള്‍<br />മഴ പെയ്യാദേശമെന്നെ തട്ടിയെടുത്തു.<br />മരുഭൂമിയിലെ സൂര്യോദയം തേടിപ്പോയി .<br />പ്രളയജലത്തില്‍ മുങ്ങിപ്പോയി<br />മഴയായി പെയ്യാന്‍ കൊതിച്ചു,<br />വെയിലായെരിയാന്‍ വിധിച്ചു.<br />വിത്തായ് മുളയ്ക്കാന്‍ നിനച്ചു<br />പതിരായ് പൊലിയാന്‍ പറഞ്ഞു<br />പക്ഷിയായി പാറാന്‍ തുടിച്ചു,<br />ഒച്ചായ് ഇഴയാനെരിഞ്ഞു<br />പോരാളിയാകാന്‍ തുനിഞ്ഞു<br />ഒറ്റുകാരനായി പിന്നെ ചമഞ്ഞു.<br />കാരുണ്യമായ് പടരാന്‍ ജപിച്ചു<br />ക്രോധമായ് കത്തിപ്പടര്‍ന്നു.<br />യമിയായ് പുലരാന്‍ തൊഴുതു<br />കാമമായ് ജ്വലിക്കാന്‍ കഴിഞ്ഞു.<br />വനമായ് പൂക്കാന്‍ തരിച്ചു,<br />കാട്ടുതീയായ് കത്തിപ്പടര്‍ന്നു<br />പ്രണയം പറഞ്ഞങ്ങടുത്തു,<br />കലഹം വരുത്തിപ്പിരിഞ്ഞു.<br />സ്നേഹം പകുക്കുവാന്‍ മോഹം<br />ദ്വേഷം ചൊരിഞ്ഞുള്ള ശീലം.<br />അടിമതന്‍ കണ്ണിലെ ദൈന്യം പക്ഷെ,<br />ഉടമതന്‍ നോക്കിലെ ക്രൌര്യം.<br />വാക്കിന്റെ തെളിവിലോ സംഗീതം,<br />കര്‍മ്മമാര്‍ഗത്തിലോ മുനവച്ച മുള്ള്.<br />നിര്‍വാണബുദ്ധന്റെ ജാതകം,<br />പക്ഷെ, കുബേരപുത്രന്റെ ജീവിതം.<br />ഏതാണ്സത്യം, ഏതാണസത്യം,<br />മാറിമറിയുന്നത് തോന്നലോ കാലമോ?</span>
</div>
</div>
എന്‍.ബി.സുരേഷ്http://www.blogger.com/profile/03022227090250105605noreply@blogger.com14tag:blogger.com,1999:blog-7334450485115549454.post-28444868072989548202013-02-16T00:14:00.001-08:002013-02-16T00:14:12.068-08:00മലയാള കവിതയിലെ വിനയചന്ദ്രിക <div dir="ltr" style="text-align: left;" trbidi="on">
<span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">മലയാള കവിതയിലെ വിനയചന്ദ്രിക </span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">------------------------------------------------------</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" />കുരീപ്പുഴ ശ്രീകുമാര്‍<br />
<br style="background-color: white;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">മലയാള കവിത, പതാക പകുതി താഴ്ത്തിക്കെട്ടിയിരിക്കുന്നു. കാവ്യരാജ്യത്തിലെ കറുത്തരാജകുമാരന്‍ ഡി വിനയചന്ദ്രന്റെ വേര്‍പാടില്‍, കവിത, ഘനീഭവിച്ച ദുഃഖത്തോടെ തലകുനിച്ചു നില്ക്കുന്നു.</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">അരനൂറ്റാണ്ടുകാലം മലയാള കവിത വിനയചന്ദ്രനോടൊപ്പം ലോകസഞ്ചാരം നടത്തി. ഏകാകിയായ ഭൂമിയോടൊപ്പം സഞ്ചരിക്കുന്ന ഓക്സിജന്‍ കൂട്ടുപോലെ.</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">യാത്രപ്പാട്ടില്‍ കല്ലടയാറിന്റെ തീരഗ്രാമം വിട്ടുപോയ വിനയചന്ദ്രന് വിശ്വഗ്രാമങ്ങള്‍ സഞ്ചരിക്കുകയായിരുന്നു. വിനയചന്ദ്രന് ഒറ്റയ്ക്ക് ആയിരുന്നോ? അങ്ങനെയെങ്കില്‍ സ്വയം തെരഞ്ഞെടുത്ത ഒറ്റപ്പെടല്‍ പഠിച്ച് ലോകത്തിനു തന്ന സന്ദേശം ഒറ്റക്കിരിക്കാതെ കൂട്ടുകാരാ തിരവറ്റിയാലും തീരുകില്ലാ ദുരിതങ്ങള്‍ എന്നായിരുന്നല്ലോ.</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">വീട്ടിലും നാട്ടിലും കാണാതായ കുഞ്ഞനുണ്ണി സൂര്യനായിട്ടും കുഞ്ഞും കൂട്ടുമില്ലാത്ത കൂന്തച്ചേച്ചി പിറവിയുടെ തുടിപ്പായിട്ടും മാറുന്നതിനാല്‍ ദുഃഖഭവനത്തിലെ സ്ഥിരവാസക്കാരന്‍ ആയിരുന്നില്ല വിനയചന്ദ്രന്.</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">കാടിനു സ്വന്തം പേരിടുമെന്ന്, വനസ്നേഹികളെക്കൊണ്ട് ചൊല്ലിച്ച വിനയചന്ദ്രന് കോലങ്ങളില്‍ മംഗളം പറഞ്ഞിരുന്നതിനാല്‍ ഇടപെട്ടു പിന്‍വാങ്ങുന്ന കടമയുടെ കായലിലേയ്ക്ക് ഒഴുകുകയായിരുന്നല്ലോ .</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">മഹാകവി ചങ്ങമ്പുഴയുടെ രമണനിലൂടെ സ്വന്തം വാദ്യം വായിച്ചുസഞ്ചരിച്ച വിനയചന്ദ്രന് അപരിചിതമാതൃകകള്‍ തീര്‍ക്കുകയായിരുന്നു. ഒരു കല്ലടക്കാരന്റെ പരിമിതികളില്‍ നിന്ന് സമയമാനസത്തിന്റെ അനന്തതയിലേയ്ക്ക്, ആരും ആദ്യം ശ്രദ്ധിക്കാത്ത ചരിത്രത്തില്‍ നിന്നും കായിക്കരയും കടന്നുള്ള കടലിലേയ്ക്ക് അദ്ദേഹം യാത്ര ചെയ്തു.</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">ഹിമാലയത്തിലും നയാഗ്രാപരിസരത്തും ബോധ്ഗയയിലും കന്യാകുമാരിയിലും ഘാനയിലും സിംഗപ്പൂരിലുമെല്ലാം ആ ലോഹശബ്ദം മുഴങ്ങിക്കേട്ടു. അപ്പോഴെല്ലാം ദേശിംഗനാടിന്റെ കരടിക്കുട്ടിയെ അദ്ദേഹം കൊണ്ടു നടന്നു.</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">പ്രണയത്തിന്റെ പൂമരങ്ങള്‍ നിരവധി നട്ടുവളര്‍ത്തിയ വിനയചന്ദ്രകവിത ലൈംഗികതയുടെ ജീവസ്പര്ശവും രേഖപ്പെടുത്തി. രതിയുടെ സുകൃത വികൃതസമയന്വയം ആ കവിതയില്‍ വാസ്തവത്തിന്റെ കിടപ്പുമുറി തുറന്നു.</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">കേരളീയതയില്‍ ഉറച്ചുനിന്നു കൊണ്ടാണ് ഡി വിനയചന്ദ്രന് ലോക സാഹിത്യത്തിന്റെ വിസ്മയാകാശത്തേക്കു നോക്കിയത്. ഓരോ രചനയിലും ഒന്നിനൊന്നു വ്യത്യസ്തത പുലര്‍ത്തിയപ്പോഴും അന്തര്‍ധാരയായി ഒളിഞ്ഞും തെളിഞ്ഞും കേരളീയത മുഖം കാട്ടി. കൃഷിക്കാരന്റെ പാളത്തൊപ്പി ഈ കവിക്ക് സ്വര്‍ണ കിരീടമായി.</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">ആര്‍പ്പുവിളിക്കുന്ന കവിയായിരുന്നു ഡി വിനയചന്ദ്രന്. കവിയരങ്ങുകളിലെ ജനസാന്നിദ്ധ്യം ഹൃദയത്തോടിണങ്ങിയെന്നു തോന്നിയാല്‍ ആകാശം ഭേദിക്കുമാറ് അദ്ദേഹം ആര്‍പ്പോയ് എന്നു വിളിച്ചിരുന്നു. ജനങ്ങള്‍ ഇര്‍റോ വിളിച്ച് ആഹ്ലാദത്തോടെ ഒപ്പം കൂടി കവിതക്കൂട്ടം പൂര്‍ണമാക്കിയിരുന്നു.</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">അദ്ദേഹത്തിന്റെ വാത്സല്യമനുഭവിച്ച ശിഷ്യ കവികള്‍ ധാരാളമാണ്. ചങ്ങമ്പുഴ കവിതപോലെ ശത്രുപക്ഷ വിമര്‍ശനങ്ങള്‍ക്കും വിനയചന്ദ്രകവിത വിധേയമായി. </span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">സ്വന്തം കവിതകള്‍ക്കപ്പുറത്ത്, എം എന്‍ പാലൂരിന്റെ ഉഷസ്സും വൈലോപ്പിള്ളിയുടെ ലില്ലിപ്പൂക്കളും കടമ്മനിട്ടയുടെ ഭാഗ്യശാലികളും വിനയചന്ദ്ര ശൈലിയിലൂടെ ഒഴുകിവരുന്നത് കേള്‍ക്കാന്‍ എന്തൊരിമ്പമായിരുന്നു. </span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">ബാലചന്ദ്രന് ചുള്ളിക്കാട് അടക്കമുള്ള നിരവധി പിന്തലമുറക്കാരെ അദ്ദേഹത്തിന്റെ രചനാരീതി സ്വാധീനിച്ചു.</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">ആസ്തിക നാസ്തിക പക്ഷങ്ങളില്‍ മാറിയും തിരിഞ്ഞും ഡി വിനയചന്ദ്രന് പ്രത്യക്ഷപ്പെട്ടു. മലയാളത്തിന്റെ പ്രിയ കഥാകാരന് സക്കറിയയും മറ്റും ഇത് ചൂണ്ടിക്കാട്ടിയപ്പോള്‍ കവിതയാണ് പ്രധാനമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. </span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">അതെ, മലയാളത്തിന് ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്ന നിരവധി കവിതകള്‍ തന്ന ഈ കുഞ്ഞനുണ്ണിയുടെ മതവും ജാതിയും ദൈവവും ചെകുത്താനും ഇതിനൊക്കെ അതീതമായ സ്നേഹസാന്നിധ്യവും കവിതയായിരുന്നു.</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">(ജനയുഗം 2013ഫെബ്രുവരി 16)</span><br />
<span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;"><br /></span>
<span id=".reactRoot[28].[1][2][1]{comment4381551381287_4132187}.0.[1].0.[1].0.[0].[0][2].0.[0]" style="background-color: #f1f2f6; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 11px; line-height: 14px;"><span id=".reactRoot[28].[1][2][1]{comment4381551381287_4132187}.0.[1].0.[1].0.[0].[0][2].0.[0].[0]">ഡി.വിനയചന്ദ്രന്റെ ഉപ്പിലിട്ട വകകള്‍ എന്ന കവിത ബഹുമാനപ്പെട്ട ഉപ്പ്, അമ്പഴങ്ങ ,കടുമാങ്ങ, ഇലിമ്പിപുളി ,കാന്താരിമുളക്,പച്ചക്കുരുമുളക്,വെളുത്തുള്ളി,പുളിയിഞ്ചി,തുടങ്ങിയവയ്ക് സമര്‍പ്പിക്കുന്നു.</span><br id=".reactRoot[28].[1][2][1]{comment4381551381287_4132187}.0.[1].0.[1].0.[0].[0][2].0.[0].[1]" /><span id=".reactRoot[28].[1][2][1]{comment4381551381287_4132187}.0.[1].0.[1].0.[0].[0][2].0.[0].[2]">കവിതയുടെ ഒരു ഭാഗം:</span><br id=".reactRoot[28].[1][2][1]{comment4381551381287_4132187}.0.[1].0.[1].0.[0].[0][2].0.[0].[3]" /><span id=".reactRoot[28].[1][2][1]{comment4381551381287_4132187}.0.[1].0.[1].0.[0].[0][2].0.[0].[4]">ഞാന്‍ തൊടുമ്പോള്‍</span><br id=".reactRoot[28].[1][2][1]{comment4381551381287_4132187}.0.[1].0.[1].0.[0].[0][2].0.[0].[5]" /><span id=".reactRoot[28].[1][2][1]{comment4381551381287_4132187}.0.[1].0.[1].0.[0].[0][2].0.[0].[6]">നിന്റെ മതില് അപ്രത്യക്ഷമാകു</span></span><span id=".reactRoot[28].[1][2][1]{comment4381551381287_4132187}.0.[1].0.[1].0.[0].[0][2].0.[3]" style="background-color: #f1f2f6; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 11px; line-height: 14px;"><span id=".reactRoot[28].[1][2][1]{comment4381551381287_4132187}.0.[1].0.[1].0.[0].[0][2].0.[3].0"><span id=".reactRoot[28].[1][2][1]{comment4381551381287_4132187}.0.[1].0.[1].0.[0].[0][2].0.[3].0.[0]">മെങ്കില്‍</span><br id=".reactRoot[28].[1][2][1]{comment4381551381287_4132187}.0.[1].0.[1].0.[0].[0][2].0.[3].0.[1]" /><span id=".reactRoot[28].[1][2][1]{comment4381551381287_4132187}.0.[1].0.[1].0.[0].[0][2].0.[3].0.[2]">നമുക്ക് ആരാമമാകാം</span><br id=".reactRoot[28].[1][2][1]{comment4381551381287_4132187}.0.[1].0.[1].0.[0].[0][2].0.[3].0.[3]" /><span id=".reactRoot[28].[1][2][1]{comment4381551381287_4132187}.0.[1].0.[1].0.[0].[0][2].0.[3].0.[4]">നിനക്ക് എന്നെ ഉപേക്ഷിക്കാന്‍</span><br id=".reactRoot[28].[1][2][1]{comment4381551381287_4132187}.0.[1].0.[1].0.[0].[0][2].0.[3].0.[5]" /><span id=".reactRoot[28].[1][2][1]{comment4381551381287_4132187}.0.[1].0.[1].0.[0].[0][2].0.[3].0.[6]">തോന്നുന്നുണ്ടെങ്കില്‍</span><br id=".reactRoot[28].[1][2][1]{comment4381551381287_4132187}.0.[1].0.[1].0.[0].[0][2].0.[3].0.[7]" /><span id=".reactRoot[28].[1][2][1]{comment4381551381287_4132187}.0.[1].0.[1].0.[0].[0][2].0.[3].0.[8]">മതിലിനു പുറത്താക്കുക</span><br id=".reactRoot[28].[1][2][1]{comment4381551381287_4132187}.0.[1].0.[1].0.[0].[0][2].0.[3].0.[9]" /><span id=".reactRoot[28].[1][2][1]{comment4381551381287_4132187}.0.[1].0.[1].0.[0].[0][2].0.[3].0.[10]">അല്ലെങ്കില്‍ നമുക്ക് ഇടിമിന്നല്‍ ആകാം</span><br id=".reactRoot[28].[1][2][1]{comment4381551381287_4132187}.0.[1].0.[1].0.[0].[0][2].0.[3].0.[11]" /><span id=".reactRoot[28].[1][2][1]{comment4381551381287_4132187}.0.[1].0.[1].0.[0].[0][2].0.[3].0.[12]">അത് ഒരു ജലമേഘം സൃഷ്ടിക്കും.</span><br id=".reactRoot[28].[1][2][1]{comment4381551381287_4132187}.0.[1].0.[1].0.[0].[0][2].0.[3].0.[13]" /><span id=".reactRoot[28].[1][2][1]{comment4381551381287_4132187}.0.[1].0.[1].0.[0].[0][2].0.[3].0.[14]">( മലയാളം വാരിക.)</span></span></span><br />
<span style="background-color: #f1f2f6; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 11px; line-height: 14px;"><span><span><br /></span></span></span>
<span id=".reactRoot[28].[1][2][1]{comment4381551381287_4132193}.0.[1].0.[1].0.[0].[0][1]" style="background-color: #f1f2f6; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 11px; line-height: 14px;"> </span><span data-ft="{"tn":"K"}" id=".reactRoot[28].[1][2][1]{comment4381551381287_4132193}.0.[1].0.[1].0.[0].[0][2]" style="background-color: #f1f2f6; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 11px; line-height: 14px;"><span class="UFICommentBody" id=".reactRoot[28].[1][2][1]{comment4381551381287_4132193}.0.[1].0.[1].0.[0].[0][2].0"><span id=".reactRoot[28].[1][2][1]{comment4381551381287_4132193}.0.[1].0.[1].0.[0].[0][2].0.[0]">പെയ്തു തീരാത്ത പ്രണയവും</span><br id=".reactRoot[28].[1][2][1]{comment4381551381287_4132193}.0.[1].0.[1].0.[0].[0][2].0.[1]" /><span id=".reactRoot[28].[1][2][1]{comment4381551381287_4132193}.0.[1].0.[1].0.[0].[0][2].0.[2]">കൊടുത്തു തീര്‍ക്കാത്ത സ്നേഹവും</span><br id=".reactRoot[28].[1][2][1]{comment4381551381287_4132193}.0.[1].0.[1].0.[0].[0][2].0.[3]" /><span id=".reactRoot[28].[1][2][1]{comment4381551381287_4132193}.0.[1].0.[1].0.[0].[0][2].0.[4]">പറഞ്ഞു തീരാത്ത കഥകളും വിട്ടു</span><br id=".reactRoot[28].[1][2][1]{comment4381551381287_4132193}.0.[1].0.[1].0.[0].[0][2].0.[5]" /><span id=".reactRoot[28].[1][2][1]{comment4381551381287_4132193}.0.[1].0.[1].0.[0].[0][2].0.[6]">സമസ്ഥ കേരളം പി ഓ</span><br id=".reactRoot[28].[1][2][1]{comment4381551381287_4132193}.0.[1].0.[1].0.[0].[0][2].0.[7]" /><span id=".reactRoot[28].[1][2][1]{comment4381551381287_4132193}.0.[1].0.[1].0.[0].[0][2].0.[8]">എന്നാ വിലാസം ഉപേക്ഷിച്ചു</span><br id=".reactRoot[28].[1][2][1]{comment4381551381287_4132193}.0.[1].0.[1].0.[0].[0][2].0.[9]" /><span id=".reactRoot[28].[1][2][1]{comment4381551381287_4132193}.0.[1].0.[1].0.[0].[0][2].0.[10]">ആ ഏകാന്ത യാത്രികന് പോയി.</span><br id=".reactRoot[28].[1][2][1]{comment4381551381287_4132193}.0.[1].0.[1].0.[0].[0][2].0.[11]" /><span id=".reactRoot[28].[1][2][1]{comment4381551381287_4132193}.0.[1].0.[1].0.[0].[0][2].0.[12]">വീട്ടിലേക്കെന്നു പോകുന്നു എന്ന്</span><br id=".reactRoot[28].[1][2][1]{comment4381551381287_4132193}.0.[1].0.[1].0.[0].[0][2].0.[13]" /><span id=".reactRoot[28].[1][2][1]{comment4381551381287_4132193}.0.[1].0.[1].0.[0].[0][2].0.[14]">കൂട്ടുകാര്‍ക്ക് ചോദിക്കാന്‍ ഇനി വിനയചന്ദ്രന് മാഷില്ല.</span><br id=".reactRoot[28].[1][2][1]{comment4381551381287_4132193}.0.[1].0.[1].0.[0].[0][2].0.[15]" /><span id=".reactRoot[28].[1][2][1]{comment4381551381287_4132193}.0.[1].0.[1].0.[0].[0][2].0.[16]">കലണ്ടറില്‍ ഇനി ചൂട്ടു കത്തിച്ചു കിടക്കുന്ന അവധികളില്ല</span><br id=".reactRoot[28].[1][2][1]{comment4381551381287_4132193}.0.[1].0.[1].0.[0].[0][2].0.[17]" /><span id=".reactRoot[28].[1][2][1]{comment4381551381287_4132193}.0.[1].0.[1].0.[0].[0][2].0.[18]">കൂട്ടുകിടക്കുന്ന പുസ്തകക്കൂട്ടങ്ങള്‍ ഇനി ആര് വായിക്കും.</span><br id=".reactRoot[28].[1][2][1]{comment4381551381287_4132193}.0.[1].0.[1].0.[0].[0][2].0.[19]" /><span id=".reactRoot[28].[1][2][1]{comment4381551381287_4132193}.0.[1].0.[1].0.[0].[0][2].0.[20]">മുറ്റത്തെ തൈമുല്ല ആര്‍ക്കു വേണ്ടിപൂവിടും.</span><br id=".reactRoot[28].[1][2][1]{comment4381551381287_4132193}.0.[1].0.[1].0.[0].[0][2].0.[21]" /><span id=".reactRoot[28].[1][2][1]{comment4381551381287_4132193}.0.[1].0.[1].0.[0].[0][2].0.[22]">പടിവാതില്ക്കല് പറന്നു മറയുന്ന കൊച്ചരിപ്പ്രാവ്</span><br id=".reactRoot[28].[1][2][1]{comment4381551381287_4132193}.0.[1].0.[1].0.[0].[0][2].0.[23]" /><span id=".reactRoot[28].[1][2][1]{comment4381551381287_4132193}.0.[1].0.[1].0.[0].[0][2].0.[24]">ആര്ക്കായി ചിറകു വിടര്‍ത്തും.</span><br id=".reactRoot[28].[1][2][1]{comment4381551381287_4132193}.0.[1].0.[1].0.[0].[0][2].0.[25]" /><span id=".reactRoot[28].[1][2][1]{comment4381551381287_4132193}.0.[1].0.[1].0.[0].[0][2].0.[26]">അമ്മയില്ലാത്തവര്‍ക്ക് ഇതു വീട് ഇല്ലില്ല വീട്</span><br id=".reactRoot[28].[1][2][1]{comment4381551381287_4132193}.0.[1].0.[1].0.[0].[0][2].0.[27]" /><span id=".reactRoot[28].[1][2][1]{comment4381551381287_4132193}.0.[1].0.[1].0.[0].[0][2].0.[28]">എങ്ങെങ്ങുമെ വീട് എന്ന് യാത്രാമൊഴിചൊല്ലി</span><br id=".reactRoot[28].[1][2][1]{comment4381551381287_4132193}.0.[1].0.[1].0.[0].[0][2].0.[29]" /><span id=".reactRoot[28].[1][2][1]{comment4381551381287_4132193}.0.[1].0.[1].0.[0].[0][2].0.[30]">നരകത്തെ കൊണ്ട് പോലും പ്രണയ കവിത ചൊല്ലിച്ച</span><br id=".reactRoot[28].[1][2][1]{comment4381551381287_4132193}.0.[1].0.[1].0.[0].[0][2].0.[31]" /><span id=".reactRoot[28].[1][2][1]{comment4381551381287_4132193}.0.[1].0.[1].0.[0].[0][2].0.[32]">ഭൂമിയുടെ നട്ടെല്ലില്‍ മന്ദാരത്തിന്റെ ഇലപ്പച്ച കൊണ്ട്</span><br id=".reactRoot[28].[1][2][1]{comment4381551381287_4132193}.0.[1].0.[1].0.[0].[0][2].0.[33]" /><span id=".reactRoot[28].[1][2][1]{comment4381551381287_4132193}.0.[1].0.[1].0.[0].[0][2].0.[34]">കൂടു കെട്ടി പാര്‍ത്ത ആ നാദം നിലച്ചു.</span><br id=".reactRoot[28].[1][2][1]{comment4381551381287_4132193}.0.[1].0.[1].0.[0].[0][2].0.[35]" /><span id=".reactRoot[28].[1][2][1]{comment4381551381287_4132193}.0.[1].0.[1].0.[0].[0][2].0.[36]">പ്രണാമം പ്രിയ കവേ.</span><br id=".reactRoot[28].[1][2][1]{comment4381551381287_4132193}.0.[1].0.[1].0.[0].[0][2].0.[37]" /><br id=".reactRoot[28].[1][2][1]{comment4381551381287_4132193}.0.[1].0.[1].0.[0].[0][2].0.[38]" /><a href="http://www.istream.com/tv/watch/186275/D-Vinayachandran-recites-Vinaya-Chandrika" id=".reactRoot[28].[1][2][1]{comment4381551381287_4132193}.0.[1].0.[1].0.[0].[0][2].0.[39]" rel="nofollow" style="color: #3b5998; cursor: pointer; text-decoration: initial;" target="_blank">http://www.istream.com/tv/watch/186275/D-Vinayachandran-recites-Vinaya-Chandrika</a><br id=".reactRoot[28].[1][2][1]{comment4381551381287_4132193}.0.[1].0.[1].0.[0].[0][2].0.[40]" /><br id=".reactRoot[28].[1][2][1]{comment4381551381287_4132193}.0.[1].0.[1].0.[0].[0][2].0.[41]" /><a href="http://www.ask.com/web?o=APN10113cr&l=dis&qsrc=2871&q=veettilekkulla+vazhi++d+vinayachandran&gct=bar" id=".reactRoot[28].[1][2][1]{comment4381551381287_4132193}.0.[1].0.[1].0.[0].[0][2].0.[42]" rel="nofollow" style="color: #3b5998; cursor: pointer; text-decoration: initial;" target="_blank">http://www.ask.com/web?o=APN10113cr&l=dis&qsrc=2871&q=veettilekkulla+vazhi++d+vinayachandran&gct=bar</a></span></span><br />
<div id=".reactRoot[28].[1][2][1]{comment4381551381287_4132193}.0.[1].0.[1].0.[0].[3]" style="background-color: #f1f2f6; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 11px; line-height: 14px;">
<div class="mvm uiStreamAttachments" data-ft="{"type":10,"tn":"H"}" style="margin-bottom: 10px; margin-top: 10px; padding-left: 15px; padding-right: 20px;">
<div class="clearfix" style="zoom: 1;">
<a aria-hidden="true" class="external _8o _8t lfloat" data-ft="{"type":41,"tn":"E"}" href="http://www.facebook.com/l.php?u=http%3A%2F%2Fwww.istream.com%2Ftv%2Fwatch%2F186275%2FD-Vinayachandran-recites-Vinaya-Chandrika&h=YAQGHFOiHAQG4McsAk-0ZdMnTQrdjbUV_kIiPsrME7kxiGA&s=1" rel="nofollow" style="color: #3b5998; cursor: pointer; display: block; float: left; margin-right: 10px; text-decoration: initial;" tabindex="-1" target="_blank"><img alt="" class="img" src="http://external.ak.fbcdn.net/safe_image.php?d=AQCNjMpHQQA1qkTz&w=90&h=90&url=http%3A%2F%2Fstatic.a2media.in%2Ftv%2FKRLTV%2FPRBK%2F2012%2F3%2F12-10-03-23-36-09-873%2F186275_95x65.jpg" style="border: 0px; display: block; max-height: 90px; max-width: 90px;" /></a><div class="_8m _42ef" style="overflow: hidden;">
<div class="fsm fwn fcg" style="color: grey;">
<div class="uiAttachmentTitle" data-ft="{"type":11,"tn":"C"}" style="color: #333333; word-break: break-word; word-wrap: break-word;">
<strong><a href="http://www.istream.com/tv/watch/186275/D-Vinayachandran-recites-Vinaya-Chandrika" rel="nofollow" style="color: #3b5998; cursor: pointer; text-decoration: initial;" target="_blank">D Vinayachandran recites 'Vinaya Chandrika' | Prabhatha Kairali | iStream</a></strong></div>
<span class="caption" data-ft="{"tn":"L"}"><a href="http://www.istream.com/" rel="nofollow nofollow" style="color: #3b5998; cursor: pointer; text-decoration: initial;" target="_blank">www.istream.com</a></span><div class="mts uiAttachmentDesc translationEligibleUserAttachmentMessage" data-ft="{"tn":"M"}" style="margin-top: 5px; word-break: break-word; word-wrap: break-word;">
<div class="text_exposed_root" id="id_511f3df01299e5c00631344" style="display: inline;">
In this edition of Kavya Kairali segment, watch renowned poet D Vinayachandran r<span class="text_exposed_hide">...</span></div>
</div>
<div class="mts uiAttachmentDesc translationEligibleUserAttachmentMessage" data-ft="{"tn":"M"}" style="margin-top: 5px; word-break: break-word; word-wrap: break-word;">
<div class="text_exposed_root" style="display: inline;">
<span class="text_exposed_hide"><br /></span></div>
</div>
<div class="mts uiAttachmentDesc translationEligibleUserAttachmentMessage" data-ft="{"tn":"M"}" style="margin-top: 5px; word-break: break-word; word-wrap: break-word;">
<div class="text_exposed_root" style="display: inline;">
<span class="text_exposed_hide"><br /></span></div>
</div>
<div class="mts uiAttachmentDesc translationEligibleUserAttachmentMessage" data-ft="{"tn":"M"}" style="margin-top: 5px; word-break: break-word; word-wrap: break-word;">
<div class="text_exposed_root" style="display: inline;">
<span class="text_exposed_hide"><br /></span></div>
</div>
<div class="mts uiAttachmentDesc translationEligibleUserAttachmentMessage" data-ft="{"tn":"M"}" style="margin-top: 5px; word-break: break-word; word-wrap: break-word;">
<div class="text_exposed_root" style="display: inline;">
<span class="text_exposed_hide">സ്നേഹം കൊണ്ട് ഒരു ഓര്‍മ്മ </span></div>
</div>
</div>
</div>
</div>
</div>
</div>
</div>
എന്‍.ബി.സുരേഷ്http://www.blogger.com/profile/03022227090250105605noreply@blogger.com7tag:blogger.com,1999:blog-7334450485115549454.post-77936486261596511232013-02-08T00:19:00.003-08:002013-02-08T00:19:27.646-08:00ഓ ജീവിതമേ!<div dir="ltr" style="text-align: left;" trbidi="on">
<br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 18px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 18px;">നോക്കിനിൽക്കെ സന്ധ്യയാകുന്നു</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 18px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 18px;">മഞ്ഞുകാലമാണ്</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 18px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 18px;">എന്തൊരു കുളിരെന്നു നാം കിടുങ്ങുന്നു.</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 18px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 18px;">പുതപ്പിലുറഞ്ഞു കിടക്കവെ</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 18px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 18px;">പ്രഭാതമാകുന്നു</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 18px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 18px;">വേനൽക്കാലമാണ്</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 18px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 18px;">എന്തൊരു തീച്ചൂടെന്നു നാം വിയർക്കുന്നു</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 18px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 18px;">കാക്കക്കാലിന്റെ തണൽ പോലുമില്ലാതെ </span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 18px;" /><span class="text_exposed_show" style="background-color: white; color: #333333; display: inline; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 18px;">ചിലരുരുകുന്നു<br />ചിലരേസിയിൽ പുലരുന്നു<br />വിയർത്തും വിറച്ചും വാഴവേ<br />നട്ടുച്ചയിൽ ഇടവപ്പാതിയെത്തുന്നു.<br />എന്തൊരു പേമാരിയെന്നു നാം<br />കുട നിവർത്തുന്നു<br />ജനലടയ്ക്കുന്നു.<br />ചിലർ നനഞ്ഞൊലിക്കുന്നു<br />മഴസാഹിത്യം മഴസിനിമ മഴപ്രണയം<br />എന്നിങ്ങനെ ചിലർ.<br />വർത്തുളമാായി കാലം തിരിയവെ<br />വീണ്ടും സന്ധ്യയായി രാത്രിയായി ഉഷസ്സായി<br />വസന്തം ജീവിതത്തെ വിട്ടുപോയതറിയാതെ<br />കാത്തു കാത്തിരുന്നു നാം<br />നരച്ചുപെരുകുന്നു.<br />ഹൊ ജീവിതത്തിന്റെ ഒരു കാര്യം.</span></div>
എന്‍.ബി.സുരേഷ്http://www.blogger.com/profile/03022227090250105605noreply@blogger.com27tag:blogger.com,1999:blog-7334450485115549454.post-64473297025503631062013-01-10T22:57:00.001-08:002013-02-06T02:15:28.012-08:00അമ്മയ്ക്ക് ഒരു സ്മാരകം <div dir="ltr" style="text-align: left;" trbidi="on">
<span id="7_TRN_d"><b>അമ്മ മരിച്ചിട്ടേറെയായി<br />
ആദ്യമാദ്യം ഓര്‍മ്മ പെരുകി <br />
കണ്ണീര് തടാകം കരകവിഞ്ഞു<br />
ദിവസങ്ങള്‍ മ്ലാനമായി<br />
</b><span id="7_TRN_1n"><span id="7_TRN_1t"><b>ലോകത്തില്‍ ഒറ്റയായെന്നു <br />
ഉള്‍വലിഞ്ഞു.</b></span></span></span><br />
<span id="7_TRN_d"><span id="7_TRN_1n"><span id="7_TRN_1t"><b>വേനലിലെ ഒറ്റമരത്തിന്റെ </b></span></span></span><br />
<span id="7_TRN_d"><span id="7_TRN_1n"><span id="7_TRN_1t"><b>ഉപമ നിര്‍മ്മിച്ചു.</b></span></span></span><br />
<span id="7_TRN_d"><span id="7_TRN_1n"><span id="7_TRN_1t"><b>വാക്കുകള്‍ വിതുമ്പിവീണു<br />
എത്രവേഗം ചിദാകാശം തെളിഞ്ഞു.<br />
ദിവസങ്ങള്‍ പറന്നകന്നു.<br />
സന്തോഷം പതഞ്ഞു.<br />
മറവിയുടെ പുകമഞ്ഞ് </b></span></span></span><br />
<span id="7_TRN_d"><span id="7_TRN_1n"><span id="7_TRN_1t"><b>പ്രചോദനമായി<br />
അമ്മ ഒഴുകിയകന്നു.<br />
പക്ഷെ ഞാന്‍ നന്ദി കെട്ടവനല്ല<br />
ഓര്‍മ്മയുടെ വാര്‍ഷികത്തില്‍ <br />
ഫേസ്ബുക്കില്‍ ഒരു അക്കൌണ്ട് എടുത്തു.<br />
പാസ് </b><span id="7_TRN_3f"><b>വേഡായി കൊടുത്തു <br />
'എന്റെ അമ്മയുടെ പേര് .'</b></span></span></span></span></div>
എന്‍.ബി.സുരേഷ്http://www.blogger.com/profile/03022227090250105605noreply@blogger.com18tag:blogger.com,1999:blog-7334450485115549454.post-600868012261946052012-09-23T22:30:00.000-07:002012-09-23T22:30:37.140-07:00വാലില്‍ തീ<div dir="ltr" style="text-align: left;" trbidi="on">
<span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 18px;"> കമല്ഹാസന് </span><br />
<span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 18px;">(മൊഴിമാറ്റം-ആര് ബി രാധിക)</span>
<br />
<span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 18px;"><br /></span>
<span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 18px;">ഒരു കടുത്ത വേനല്‍ക്കാല സായാഹ്നത്തില്‍ നദീതീരത്തില്‍</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 18px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 18px;">പണ്ടാരോ കുഴിച്ചുവച്ചിരുന്ന ഊറ്റുകുഴിയില്‍ നോക്കി ഞാന്‍ നില്‍ക്കുകയാണ്.</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 18px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 18px;">കമിഴ്ന്ന് കിടന്ന് ആ കുഴിയില്‍നിന്ന് ദാഹത്തോടെ</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 18px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 18px;">അഞ്ച് കൈ മണ്ണ് ഞാന്‍ കോരിയെടുക്കുന്നു.</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 18px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 18px;">മൂന്നാമത്തെ കോരലില്‍ത്തന്നെ എന്റെ പുറംകൈയില്‍ ഒരു ചെറു നനവ്!</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 18px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 18px;">ആറ്, ഏഴ്, എട്ട്..വെള്ളം എത്തിനോക്കുന്നു.</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 18px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 18px;">ദാഹിച്ചുവരണ്ട എന്റെ മ</span><br />
<div class="text_exposed_show" style="background-color: white; color: #333333; display: inline; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 18px;">
ുഖത്തെ പ്രതിബിംബിപ്പിച്ചുകൊണ്ട് എന്റെ ദാഹം ശമിപ്പിക്കുന്നു.<br />മൂക്കിന്തുമ്പത്തൊട്ടിപ്പിടിച്<wbr></wbr><span class="word_break" style="display: inline-block;"></span>ച നഞ്ഞ മണലിനെയും വസ്ത്രത്തില്‍ ഒട്ടിയ<br />ഉണങ്ങിയ മണലിനെയും തട്ടിയെറിഞ്ഞ് ഞാന്‍ എഴുന്നേല്ക്കുന്നു.<br />സ്വപ്നം മുറിഞ്ഞു; എല്ലാം സ്വപ്നമായിരുന്നു.<br />ഒരു പരമക്കുടിക്കാരനായ എന്റെ അറിവില്‍ ഇപ്പോള്‍<br />ഇങ്ങനെ ഒരു സംഭവം നടക്കാന്‍ യാതൊരു സാധ്യതയുമില്ല.<br />പരമക്കുടി കടന്ന് പോകുന്ന ആറ്റിന്‍തീരത്തിനു<br />തിരശ്ശീല വീണിട്ട് മാമാങ്കങ്ങള്‍ പലത് കഴിഞ്ഞു.<br />സമീപത്തുണ്ടായിരുന്ന വീടുകള്‍ പലതും കള്ളന്മാരെപ്പോലെ<br />തങ്ങളുടെ കളം വിട്ടിറങ്ങി നദീതീരത്ത് വന്ന്<br />പുതിയ രൂപത്തില്‍ തങ്ങളുടെ വിസര്‍ജ്യങ്ങള്‍ കലക്കാന്‍<br />തുടങ്ങിയിട്ടുതന്നെ ഒന്ന് രണ്ട് മാമാങ്കങ്ങളായി.<br />പന്നികളെപ്പോലെ മനുഷ്യരായ നാമും സര്‍വാഹാരികള്‍;ആയി.<br />വിസര്‍ജ്യങ്ങളും വിഷവസ്തുക്കളും നമ്മുടെ ഭക്ഷണമാക്കിക്കൊണ്ട്<br />പ്രകൃതി നമുക്കായി ഒരുക്കിയ ഭക്ഷണത്തെ<br />നാടുകടത്തിക്കൊണ്ടിരിക്കുകയാണ് നാമിപ്പോള്‍.<br />ഇപ്പറഞ്ഞതിനും വാള്‍മാര്‍ട്ട് ഇന്ത്യയില്‍ പ്രവേശിക്കുന്നതിനും എന്ത് ബന്ധം<br />എന്ന് ചോദിച്ചാല്‍ നിറയെ തെളിവുകളോടു കൂടി വാദിക്കാന്‍<br />കുറെയെറെ ഇന്ത്യക്കാര്‍ കാത്തിരിക്കുന്നു.<br />തമിഴകത്തിന്റെ വാതില്‍പ്പടി അന്നാട്ടിലെ മുഖ്യമന്ത്രി<br />താല്‍ക്കാലികമായി താഴിട്ട് വച്ചിരിക്കുന്നു.<br />എന്നെപ്പോലുള്ള ആളുകളുടെ താല്ക്കാലികമായ നന്ദി<br />അതിനായി തമിഴക മുഖ്യമന്ത്രിക്കുണ്ട്.<br />ഈ നിര്‍ബന്ധബുദ്ധി അവര്‍ കൈവിടാതിരുന്നാല്‍<br />ഞങ്ങളുടെ നന്ദി എന്നെന്നും ഉണ്ടായിരിക്കും,<br />അതോടൊപ്പം ഭാവിതലമുറയുടെ മനഃപൂര്‍വമായുള്ള നന്ദിയും.<br />ഈ വാള്‍മാര്‍ട്ട് എന്ത് ചെയ്യുമെന്നു കരുതിയാണ് നിങ്ങള്‍ ഇത്ര ഭയക്കുന്നത്<br />എന്നു ചോദിച്ചാല്‍ വാള്‍മാര്‍ട്ട് എന്ന അമേരിക്കന്‍ മള്‍ട്ടി റീട്ടെയില്‍ കുത്തക<br />പാവം ഗ്രാമീണരെയും തങ്ങളുടെ ഉപഭോക്താക്കളാക്കും.<br />അവരറിയാതെ അവരുടെ കഴുത്തില്‍ കൈ വച്ച് തള്ളി<br />തങ്ങളുടെ പണപ്പെട്ടിയില്‍ കാശിടീക്കും.<br />പനനൊങ്ക് കുടിക്കുന്ന എന്നെപ്പോലുള്ള പഴയ ആളുകള്‍ക്ക്<br />കുപ്പിയില്‍ പനനൊങ്ക് വില്‍ക്കും ഈ വാള്‍മാര്‍ട്ട്,<br />ഒന്നും പറയാന്‍ പറ്റില്ല. മീനിനെ വാലും പാമ്പിനെ തലയും കാട്ടി<br />മയക്കുന്ന തന്ത്രം വശമുള്ള ഇത്തരം അമേരിക്കന്‍ വ്യാപാരക്കുത്തകകള്‍<br />ഗ്രാമോദ്യോഗ് ഭവന്റെ ഗാന്ധിസൂക്തങ്ങളെയും അനുമതി കൂടാതെ അപഹരിക്കും.<br />നെല്ലും കപ്പയും എന്തെന്നുപോലും അറിയാത്ത ഇന്ത്യയിലെ കുഞ്ഞുങ്ങള്‍<br />പിസ്സായാണ് നമ്മുടെ പാരമ്പര്യ ഭക്ഷണം എന്നു കരുതും.<br />കരുതിക്കൊള്ളട്ടെ, ഇതിലെന്ത് നഷ്ടം എന്നു ചിലര്‍ ചോദിക്കാം.<br />ആലോചിച്ച് നോക്കുകയാണെങ്കില്‍ ഒരു നഷ്ടവും ഇല്ല.<br />കമ്യൂണിസമോ ജനാധിപത്യമോ മരിച്ചാലും നെല്ലും കപ്പയും ജീവനോടെ ഇരിക്കും.<br />റോമാ സാമ്രാജ്യം ഉണ്ടാകുന്നതിന് പതിനായിരം കൊല്ലങ്ങള്‍ക്ക് മുന്‍പ്,<br />മഹാവീരനും മുന്‍പേ നടന്ന തീര്‍ഥങ്കരര്‍ക്കും പതിനായിരം കൊല്ലങ്ങള്‍ക്ക് മുന്‍പേ<br />ഈ നാട്ടിനെ പച്ച പുതപ്പിച്ച മണ്ണും മരവും മരിക്കില്ല.<br />മനുഷ്യരെല്ലാം നശിച്ച് മണ്ണടിഞ്ഞ് ചില നൂറ് വര്‍ഷങ്ങളില്‍<br />മരങ്ങളെല്ലാം ഉയര്‍ത്തെണീറ്റ് കാടാകും.<br />ആറ്റിന്‍തീരത്തെ ഇന്നത്തെ വീടെല്ലാം മണ്ണോടടിഞ്ഞ്<br />പുതിയ കാടുപിടിച്ച നദീതീരമാകും.<br />ഇതൊക്കെ മുന്‍പ് വീടുകളും മനുഷ്യരും നിറഞ്ഞിരുന്ന ഇടമാണെന്ന്<br />ഓര്‍ക്കാന്‍പോലും ഒരു ജീവന്‍കൂടി ഉണ്ടാവില്ല.<br />നാം നശിക്കും, പക്ഷേ ലോകം നശിക്കില്ല. നാം ലോകത്തിന്റെ അച്ചാണിയല്ല.<br />കമലും ആ ചക്രത്തിന്റെ ചരിത്രപുസ്തകത്തിലെ ഒരു ചെറിയ വാക്യത്തിന്റെ<br />അവസാനം വരുന്ന ഒരു ചെറിയ ബിന്ദുമാത്രം.<br /><br />..............................<wbr></wbr><span class="word_break" style="display: inline-block;"></span>...കടപ്പാട് -ദേശാഭിമാനി</div>
</div>
എന്‍.ബി.സുരേഷ്http://www.blogger.com/profile/03022227090250105605noreply@blogger.com7tag:blogger.com,1999:blog-7334450485115549454.post-36035645892442850692012-07-30T21:58:00.002-07:002012-07-30T21:59:05.112-07:00ഓണനിലവിളി<div dir="ltr" style="text-align: left;" trbidi="on">
<br />
<span style="font-size: 21px;">പൂവുനുള്ളാൻ പോയ മകൾ<br />ഇതുവരെ മടങ്ങിവന്നില്ല.<br />മഞ്ഞുകണങ്ങൾക്ക് പകരം<br />പുകപടർന്ന ആകാശത്തിനു ചുവട്ടിലേയ്ക്ക്<br />അവൾ ഇറങ്ങിപ്പോയിട്ട്<br />നാഴികകൾ എത്രയോ ആയി.<br />പോകുന്നതിനുമുൻപ്<br />തുമ്പപ്പൂവിനോളം നേർത്ത ഒരുമ്മ<br />അവളെന്റെ നെറുകയിൽ വച്ചു.<br />പോകുന്ന വഴിയിൽ<br />അയൽഫ്ലാറ്റുകളുടെ വാതിലുകളിൽ<br />അവൾ മുട്ടിവിളിക്കുന്ന നേർത്ത ഒച്ച<br />എന്റെ ബ്ലാങ്കറ്റിനുള്ളിലേയ്ക്ക്<br />ഒളിച്ചു കടക്കുന്നുണ്ടായിരുന്നു.<br />ആരും അവളോടൊപ്പം<br />പോയിരിക്കാനിടയില്ല.<br />അത്തം പിറന്നിട്ടും അവൾ വന്നില്ല.<br />ഏതു വേലിപ്പടർപ്പിൽ കുരുങ്ങിയാവോ?<br />പുഴയോരത്തൊന്നും അവളുടെ കാല്പാടില്ല.<br />കാടിന്റെ ഹൃദയത്തിൽ കയറിയൊളിച്ചോ?<br />കറുകനാമ്പ് തപസ്സ് ചെയ്യുന്ന<br />വയൽവരമ്പ് വഴിപറഞ്ഞു തന്നില്ല<br />ആഴക്ക് മൂഴക്ക് പൂവിറുക്കാൻ<br />അവൾ എത്ര കാതം നടന്നിരിക്കണം.<br />ഫ്ലാറ്റായ ഫ്ലാറ്റുകളിലൊക്കെ<br />ഓണം വന്ന ഒച്ച ചാനലുകളിൽ<br />പൂവിളിയുമായെത്തി.<br />മകൾ അപ്പോഴും വന്നിട്ടില്ല.<br />ഒരുമയുടെ ഏതെങ്കിലും ദേശം<br />ഒരു പൂക്കളമാക്കിതീർത്തിരിക്കുമോ?<br />അവൾ<br />ഒരു തകർന്ന പൂക്കളമായ് മാറുമോ?<br />ആരോട് ചോദിക്കാൻ.<br />കുട്ടികൾ പ്രകൃതിയുടെ ഹരിതകം<br />നിറഞ്ഞ ജീവിതത്തിലേക്ക് പോകുന്ന<br />വഴിയേതാണ്?<br />ദയവായ് ഒന്നു പറഞ്ഞുതരൂ.<br />ഇറങ്ങിപ്പോയ കുട്ടികൾ<br />മടങ്ങിവന്ന ചരിത്രം പറയുന്ന<br />ഗ്രന്ഥമേതാണ്?<br />കുട്ടികൾക്ക് കണ്ണുതെളിയുമ്പോൾ<br />മനസ്സ് കുരുടിയവർ അന്ധരാവും<br />എന്ന ചൊല്ല് നേരോ മാലോകരേ?<br />ആരാണ് ഉത്തരം ചൊല്ലുന്നത്....<br />പറയൂ<br />ഓരോ വീടും ഉച്ചത്തിൽ<br />കരഞ്ഞാർക്കുന്നത് കേൾക്കുന്നില്ലേ?</span><br />
<strong><span style="font-size: 21px;">(ഓണപ്പതിപ്പ് 2010)</span></strong><br />
<strong><span style="font-size: 21px;"><br /></span></strong><br />
<span style="font-family: arial; font-size: 14.166666030883789px; line-height: 20.833332061767578px; text-align: -webkit-auto;">ഓണം വരുകയല്ലെ </span><span style="font-family: arial; font-size: 14.166666030883789px; line-height: 20.833332061767578px; text-align: -webkit-auto;">ഒരു </span><span style="font-family: arial; font-size: 14.166666030883789px; line-height: 20.833332061767578px; text-align: -webkit-auto;"> റീപോസ്റ്റ് </span>
</div>എന്‍.ബി.സുരേഷ്http://www.blogger.com/profile/03022227090250105605noreply@blogger.com18tag:blogger.com,1999:blog-7334450485115549454.post-5153574543251690212012-01-30T02:30:00.000-08:002012-01-30T02:35:07.929-08:00ഭൂഖണ്ടങ്ങള്‍ താണ്ടി ഒരു നെഞ്ചിന് നേരേ.....<h2 class="art-postheader" style="text-decoration: none; font-size: 22px; color: rgb(38, 60, 22); margin-top: 0.2em; margin-right: 0px; margin-bottom: 0.2em; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; font-family: Verdana, Geneva, Arial, Helvetica, sans-serif; background-color: rgb(236, 237, 227); "><br /></h2><div class="art-postheadericons art-metadata-icons" style="padding-top: 1px; padding-right: 1px; padding-bottom: 1px; padding-left: 1px; font-family: Arial, Helvetica, sans-serif; font-size: 11px; color: rgb(24, 25, 16); background-color: rgb(236, 237, 227); "><br /></div><div class="art-postcontent" style="font-family: Verdana, Geneva, Arial, Helvetica, sans-serif; text-align: justify; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; font-size: 12px; background-color: rgb(236, 237, 227); "><span style="font-size: 16px; "><span class=""><span class="">ഉ</span>ന്നം</span> പിഴക്കാത്ത ഒരു കൈത്തോക്ക്. അതായിരുന്നു പ്രശ്നം. ഗാന്ധിജിയെ കൊല്ലാന്‍ തീരുമാനിച്ച നാഥുറാം വിനായക ഗോഡ്സെയും കൂട്ടരെയും ഒരുപാട് കുഴക്കിയ കടമ്പ അതായിരുന്നു.<br /><br /><span class="">ഗാന്ധിവധത്തിലെ</span> സൂത്രധാരന്മാര് നാരായണ്‍ ആപ്തെ, സവര്‍ക്കര്‍, നാഥുറാം ഗോഡ്സെ,<br />അനിയന് ഗോപാല്‍ ഗോഡ്സെ, വിഷ്ണു കാര്‍ക്കറെ, ശങ്കര്‍ കിസ്തിയ, മദന്‍ലാല്‍ പഹ്വ,<br />ദിഗംബര്‍ <span class="">ബാ<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiNjXvI33WaMR11MZ1tGT8LxOpxVmBXGZ4P9o99LtxT4w4clQJYbS42KGxy-MNZFImqa5hRMnhviyQoVZPkZ27AvhxSf44B9QfYPoolA-9vxyMcdTE6bsF-zk7haZRWvyD80qKS9smrXXk/s1600/31assi2a%5B1%5D.jpg" style="font-family: Arial, Helvetica, sans-serif; color: rgb(101, 106, 68); "><img id="BLOGGER_PHOTO_ID_5460093304379310434" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiNjXvI33WaMR11MZ1tGT8LxOpxVmBXGZ4P9o99LtxT4w4clQJYbS42KGxy-MNZFImqa5hRMnhviyQoVZPkZ27AvhxSf44B9QfYPoolA-9vxyMcdTE6bsF-zk7haZRWvyD80qKS9smrXXk/s320/31assi2a%5B1%5D.jpg" border="0" style="border-top-width: 1px; border-right-width: 1px; border-bottom-width: 1px; border-left-width: 1px; border-style: initial; border-color: initial; border-image: initial; border-top-style: solid; border-right-style: solid; border-bottom-style: solid; border-left-style: solid; border-top-color: rgb(173, 205, 168); border-right-color: rgb(173, 205, 168); border-bottom-color: rgb(173, 205, 168); border-left-color: rgb(173, 205, 168); margin-top: 0px; margin-right: 10px; margin-bottom: 10px; margin-left: 0px; float: left; width: 130px; height: 92px; " /></a>ഡ്ജെ</span>, എന്നിവരായിരുന്നു.<br /><br />1948 ജനുവരി 30ന് മുന്‍പ് പലതവണ ഗാന്ധിജിയെ വധിക്കാന്‍ ശ്രമങ്ങള്‍ നടന്നിരുന്നു. എല്ലാ തവണയും ഒരേ ഗ്രൂപ്പായിരുന്നില്ല ഗാന്ധിജിയെ ഉന്നം വച്ചിരുന്നത്. ആദ്യത്തെ മൂന്നു തവണയും മഹാരാഷ്ട്രയിലായിരുന്നു മഹാത്മജിയുടെ എതിരാളികള്‍ തക്കം പാര്‍ത്തിരുന്നത്.<br /><br />1934 ജൂലൈയില്‍ പൂനയ്ക്കടുത്ത് തൊട്ടുകൂടായ്മക്കെതിരെ പ്രചാരണ പ്രവര്‍ത്തനം നടത്തുന്ന വേളയിലാണ് ഗാന്ധിജിയെ അവര്‍ അവര്‍ ഉന്നം വച്ചത്. 1944 സെപ്തംബറില്‍ സേവാഗ്രാമത്തില്‍ വച്ച് രണ്ടാമത്. മൂന്നാമത്തെ തവണ വീണ്ടും പൂനയില്‍,ഗാന്ധിജി യാത്ര ചെയ്തിരുന്ന തീവണ്ടി പാളം തെറ്റിക്കാന്‍ ശ്രമം നടന്നു,1946 സെപ്തംബറില്‍. നാലാം തവണ 1948 ജനുവരി 20ന് ബിര്‍ലാമന്ദിരത്തില്‍ പ്രാര്‍ത്ഥനാസമയത്താണ് ഗാന്ധിജിയുടെ ജീവനു നേരേ അവര്‍ ഭീഷണി ഉയര്‍ത്തിയത്.<br /><br />1948 ജനുവരി 19ന് ഗോഡ്സേയും സംഘവും ബിര്‍ളാമന്ദിരത്തിനടുത്ത് ഗോള്‍ മര്‍ക്കറ്റിന് സമീപം<br />ഹോട്ടല്‍ മറിനയിലെ റൂം നമ്പര്‍ 106ല്‍ ഒത്തുകൂടി. മഹാത്മാവിനെ വധിക്കാനുള്ള പദ്ധതികള്‍<br />ആസൂത്രണം ചെയ്തു. പക്ഷെ അത്തവണയും അവരുടെ പദ്ധതി പാളിപ്പോയി. അദ്ദേഹത്തിന്റെ വിലപ്പെട്ട<br />ജീവന് പത്ത് ദിവസം കൂടി ആയുസ്സ് നീട്ടിക്കിട്ടി.<br /><br /><span class="">ജനുവരി</span> 30ന് ഗാന്ധിജി വധിക്കപ്പെട്ടിരുന്നില്ലങ്കിലോ, ചരിത്രം മറ്റൊന്നാകുമായിരുന്നു. ഫെബ്രുവരി 3ന്<br />അദ്ദേഹം <span class="">പാകിസ്താനി<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjRRv-bY2oa5cp4Ob2onpO7YmcTc4RBS05DB6d0368p1MrKBCtXCvQNGT4z_p9UJqC6QdRuwxXQ06N_3w-5z6pfa7V5Ub3gvntjf2mMDzd7FB62fCILuhVmEuHZQmmz7p2oKgLLknHVQiI/s1600/300px-Nathuram%5B1%5D.jpg" style="font-family: Arial, Helvetica, sans-serif; color: rgb(101, 106, 68); "><img id="BLOGGER_PHOTO_ID_5460077680072683362" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjRRv-bY2oa5cp4Ob2onpO7YmcTc4RBS05DB6d0368p1MrKBCtXCvQNGT4z_p9UJqC6QdRuwxXQ06N_3w-5z6pfa7V5Ub3gvntjf2mMDzd7FB62fCILuhVmEuHZQmmz7p2oKgLLknHVQiI/s320/300px-Nathuram%5B1%5D.jpg" border="0" style="border-top-width: 1px; border-right-width: 1px; border-bottom-width: 1px; border-left-width: 1px; border-style: initial; border-color: initial; border-image: initial; border-top-style: solid; border-right-style: solid; border-bottom-style: solid; border-left-style: solid; border-top-color: rgb(173, 205, 168); border-right-color: rgb(173, 205, 168); border-bottom-color: rgb(173, 205, 168); border-left-color: rgb(173, 205, 168); margin-top: 0px; margin-right: 10px; margin-bottom: 10px; margin-left: 0px; float: left; width: 300px; height: 281px; " /></a>ലേക്ക്</span>പോകുമായിരുന്നു. ഒരു സമാധാന യാത്ര. അത് തടയുന്നതിന് കൂടിയാണ്<br />ഗാന്ധിജി അടിയന്തിരമായി കൊല്ലപ്പെടണമെന്ന് അവര്‍ ആഗ്രഹിച്ചത്. ( പാകിസ്താനിലേക്കു തിരിച്ചുചെല്ലുന്ന<br />സിക്കുകാരെയും ഹിന്ദുക്കളെയും ഗാന്ധിജി നയിക്കണമെന്നും 50മൈല്‍ നീളമുള്ള അ സമാധാന ഘോഷയാത്ര കാണാന്‍ ലക്ഷ്ക്കണക്കിന് പാകിസ്താനികള്‍ ആഗ്രഹിച്ചിട്ടുണ്ടെന്നും പാകിസ്താനില്‍ നിന്നു വന്ന<br />ഒരു സന്ദര്ശകന് ഗാന്ധിജിയോടു പറഞ്ഞിരുന്നു.)<br /><br />അതെ ഉന്നം പിഴക്കാത്ത തോക്ക് കിട്ടാന്‍ വൈകി. ഇനി ജനുവരി 30നും വധം നടന്നിരുന്നില്ലങ്കിലൊ?<br />ഫെബ്രുവരി 3ന് കാല്‍നടയായി അദ്ദേഹം പാകിസ്താനിലെത്തുമായിരുന്നു. നമുക്കൊരു രക്തസാക്ഷിദിനം ഉണ്ടാകുമായിരുന്നില്ല. ഇനി അതിനുമുന്‍പേയുള്ള അവരുടെ പദ്ധതികള്‍ വിജയിച്ചിരുന്നെങ്കിലോ? നമ്മുടെ രക്തസാക്ഷിദിനം മറ്റേതെങ്കിലും ദിവസമാകുമായിരുന്നു.<br /><br /><span class="">പാകിസ്താനില്‍നിന്നും</span> എല്ലാം ഇട്ടെറിഞ്ഞോടിയ മദന്‍ലാല്‍ പഹ്വ എന്ന 20കാരന് ഗ്വാളിയോറിലെ<br />ഹോമിയോ ഡോക്ടറായ ദത്തത്രേയ ചച്ചുറെയുടെ അടുത്തെത്തി. അയാള്‍ പ്രതികാരദാഹിയായിരുന്നു.<br />അയാള്‍ <span class="">അഭയാര്‍ഥി<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjr4FMlG8_ZFw1HtQtJTQx4Sv9zGB1oxBeExmKVurGIDF_9tGOoOEnV9_LmCfkM3PVXjvICeevBAlGIVVqW8jayiygWglsORaftjNWKlt9wG6FwN1ESrFszyxNtUiNR-nSBKORPxLpcyN0/s1600/31assi6a%5B1%5D.jpg" style="font-family: Arial, Helvetica, sans-serif; color: rgb(101, 106, 68); "><img id="BLOGGER_PHOTO_ID_5460074431263399650" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjr4FMlG8_ZFw1HtQtJTQx4Sv9zGB1oxBeExmKVurGIDF_9tGOoOEnV9_LmCfkM3PVXjvICeevBAlGIVVqW8jayiygWglsORaftjNWKlt9wG6FwN1ESrFszyxNtUiNR-nSBKORPxLpcyN0/s320/31assi6a%5B1%5D.jpg" border="0" style="border-top-width: 1px; border-right-width: 1px; border-bottom-width: 1px; border-left-width: 1px; border-style: initial; border-color: initial; border-image: initial; border-top-style: solid; border-right-style: solid; border-bottom-style: solid; border-left-style: solid; border-top-color: rgb(173, 205, 168); border-right-color: rgb(173, 205, 168); border-bottom-color: rgb(173, 205, 168); border-left-color: rgb(173, 205, 168); margin-top: 0px; margin-right: 10px; margin-bottom: 10px; margin-left: 0px; float: left; width: 150px; height: 106px; " /></a>കളായ</span> മുസ്ലിങ്ങള്‍ക്കു നേരേ ഒരുപാട് അക്രമങ്ങള്‍ നടത്തി. ഒടുവില്‍ ആര്.എസ്.എസ്.<br />നേതാവായ വിഷ്ണു കാര്‍ക്കറെയുമായി ഒന്നിച്ചു.<br />ഈ സമയം നാരായണ്‍ ആപ്തെയും നാഥുറാം ഗോഡ്സേയും പൂനയില്‍ ഗാന്ധിജിക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു. ആപ്തെയാണ് സന്യാസിവേഷം ധരിച്ച് ആയുധക്കച്ചവടക്കാരനായ ദിഗംബര്‍ ബാഡ്ജെയുമായി ബന്ധം സ്ഥാപിക്കുന്നത്. (മുന്‍പ് മുഹമ്മദാലി ജിന്നയെ സ്വിറ്റ്സര്‍ലണ്ടില്‍ വച്ചു കൊല്ലാന്‍ പ്ലാനിട്ടപ്പോള്‍ ആപ്തെ ബാഡ്ജെയുമായി ബന്ധപ്പെട്ടിട്ടുണ്ട്. അന്നു ജിന്ന യാത്ര റദ്ദാക്കിയതിനാല്‍ രക്ഷപെടുകയായിരുന്നു.) 1948 ജനുവരി 1ന് കാര്‍ക്കറെയും പഹ്വയും സംഭരിച്ചിരുന്ന ആയുധക്കൂമ്പാരം പോലീസ് കണ്ടെത്തിയതിനാല്‍ പൂനയിലേക്കു രക്ഷപ്പെട്ടു.<br /><br /><span class="">അവര്‍</span> പൂനയില്‍ ഗോഡ്സെയുടെയും ആപ്തെയുടെയുമൊപ്പം ചേര്‍ന്നു. ഗാന്ധിജി ജനുവരി 13ന്<br />ദല്‍ഹിയില്‍ ഉപവാസം തുടങ്ങി. അന്നവര്‍ ഗാന്ധിജിയെ വധിക്കാന്‍ തീരുമാനിച്ചു. അവര്‍ ദല്‍ഹിയിലെത്തി.<br />ജനുവരി 18ന് ഗാന്ധിജി ഉപവാസം പിന്‍വലിച്ചു. 19ന് അദ്ദേഹം മൌനാചരണം നടത്തുന്ന<br />ബിര്‍ലാമന്ദിരത്തിനു പിന്നിലെ കാട്ടില്‍ ഗൂഡാലോചനാ സംഘം ആയുധപരിശീലനം നടത്തി.<br /><br />20ന് പ്രാര്‍ത്ഥനായോഗത്തില്‍ വച്ച് ഗാന്ധിജിയെ വധിക്കാന്‍ തീരുമാനിച്ചു.<br />അതിനു മുന്‍പ് 1947 ആഗസ്ത് 15ന് തന്നെ അദ്ദേഹത്തെ കൊല്ലാന്‍ പദ്ധതിയിട്ടെങ്കിലും തോക്ക്<br />കിട്ടാന്‍ വൈകുമെന്ന് ബാഡ്ജെ പറഞ്ഞു.അങ്ങനെയാണ് അവര്‍ ലക്ഷ്യം നീട്ടിവച്ചത്. ദല്‍ഹിയിലെക്കു<br />പുറപ്പെടുമ്പോള്‍ ഗ്ഗോപാല്‍ ഗോഡ്സേയുടെ കൈയില്‍ 200 രൂപ കൊടുത്തു വാങ്ങിയ ഒരു തോക്കുണ്ടായിരുന്നു. അതു പരീക്ഷിച്ഛു നോക്കിയപ്പോള്‍ പുക പോലും വന്നില്ല. ദിഗംബര്‍ ബാഡ്ജെ കൊണ്ടുവന്ന തോക്കു പൊട്ടി. പക്ഷെ, ആദ്യ വെടിയുണ്ട പാതിവഴിയില്‍ വീണു.വീണ്ടും പൊട്ടിയപ്പോള്‍ ഉന്നം പിഴച്ചു. അങ്ങനെ അതു പാളി.<br /><br /><span class="">ഗാന്ധിജി</span> പ്രാര്‍ത്ഥിക്കുമ്പോള്‍ പിന്നിലെ മുറിയില്‍ നിന്ന് ഗോപാല്‍ ഗോഡ്സേ വെടിവയ്ക്കും.<br />പഹ്വയും കാര്‍ക്കറെയും ബോംബെറിയും. അതായിരുന്നു പദ്ധതി. മന്ദിരത്തിലെ സേവകന് കൈക്കൂലി കൊടുത്ത് അകത്തു കയറി. പക്ഷെ ആപ്തെയുടെ ആസൂത്രണം പാളി. മുറിയുടെ ജനലിന് തറയില്‍ നിന്നുള്ള ഉയരം കൂടുതലായതിനാല്‍ വെടിപൊട്ടിക്കാന്‍ കഴിഞ്ഞില്ല.ഒടുവില്‍ പഹ്വയുടെ ബോംബു മാത്രം പൊട്ടി. അയാളെ പോലിസ് പിടികൂടി. ബാഡ്ജെ സ്ഥലംവിട്ടു. ആപ്തെയും ഗോഡ്സെമാരും കാറില്‍ കയറിപ്പാഞ്ഞു.<br /><br /><span class=""></span><br />28ന് വീണ്ടും ദല്‍ഹിയിലെത്തിയ ആപ്തെയും ഗോഡ്സെയും നേരേ ഗ്വാളിയോറിലെക്കു പോയി.<br />ദത്താത്രയ ചര്‍ച്ചുറെ തോക്കു സംഘടിപ്പിച്ചു. ഒരു ഓട്ടോമാറ്റിക് 9mm ബറേറ്റ പിസ്റ്റല്‍. സീരിയല്‍ നമ്പര്‍ 606824. ഉന്നം പിഴക്കാത്ത ഒന്നാംതരം നിര്‍മ്മിതി. പക്ഷെ ബിര്‍ളമന്ദിരത്തിലെത്തുന്നതിന് മുന്‍പ് അത് ലോകത്തിന്റെ പകുതി ഭാഗം യാത്ര ചെയ്തു കഴിഞ്ഞിരുന്നു. 1934ല്‍ ഇറ്റലിയിലണ് ഈ കൈത്തോക്ക് നിര്‍മ്മിച്ചത്. മുസ്സോളിനിയുടെ സൈന്യം അബിസീനിയയിലേക്ക് പോയപ്പോള്‍<br />ഒരു സൈനികന് അത് കൈയില്‍ കരുതി.<br /><br />നാലാംഗ്വാളിയോര്‍ ഇന്‍ഫന്ററി റെജിമെന്റിലെ ഒരു ഉദ്യോഗസ്ഥന് യുദ്ധവിജയത്തിന്റെ പ്രതീകമായി<br />അത് പിടിച്ചെടുത്തു.(അബിസീനിയയില്‍ ഇറ്റലിക്കാരെ തോല്‍പ്പിച്ച സംഘമാണ് ഗ്വാളിയോര്‍ ഇന്‍ഫന്ററി)ഈ തോക്ക് ഗ്വാളിയോറിലെത്തിയത് ആ ബറ്റാലിയനിലെ കമാന്‍ഡിംഗ് ഓഫീസ്സര്‍ കേബ്ബല്‍ വി.വി.ജോഷി വഴിയാണെന്ന് ഒരു ശ്രുതി അന്നു പ്രചരിച്ചിരുന്നു.<br /><br />. ഒടുവില്‍ ആ തോക്ക് ജഗദീഷ് പ്രസാദ് ഗോയലിന്റെ കൈകളിലെത്തി.<br />അയാളത് ദന്തവതെ എന്നയാള്‍ക്ക് നല്കി. അയാളുടെ കൈയില്‍ നിന്നാണ് ചര്‍ച്ചുറെ വഴി അത് ഗോഡ്സെയുടെ<br />കൈയിലെത്തുന്നത്.<br /><br />1948 ജനുവരി 30ന് വൈകിട്ട് 5 മണി കഴിഞ്ഞു. ഗാന്ധിജിയുടെ സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് നേരമായി<br />അദ്ദേഹം അപ്പോള്‍ സര്‍ദാര്‍ വല്ലഭായി പട്ടേലുമായി ചര്‍ച്ചയിലായിരുന്നു. തന്റെ ജീവിതത്തിലെ<br />അവസാന കൂടിക്കാഴ്ച. നെഹ്രുവുമായുള്ള പ്രശ്നം പറഞ്ഞു തീര്‍ക്കുകയായിരുന്നു.(അന്ത്യനിമിഷത്തിന്<br />തൊട്ടുമുന്‍പും കോണ്‍ഗ്രസ്സിലെ പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പിലെത്തിക്കുകയായിരുന്നു അദ്ദേഹം.)<br />പത്തു മിനിറ്റുകൂടി കഴിഞ്ഞപ്പോള്‍ മനു വച്ചിനു നേര്‍ക്ക് മുദ്ര കാണിച്ച് സമയം വൈകി എന്നറിയിച്ചു.<br />അദ്ദേഹം പട്ടേലിനോടു പറഞ്ഞു. നിങ്ങള്‍ എന്നെ സ്വതന്ത്രനാക്കണം. എനിക്ക് ദൈവയോഗത്തിനു പോകാന്‍<br />നേരമായി.( ഹൊ! എന്ത് അറംപറ്റിയ വാക്കുകള്‍!)<br /><br />സമയം വൈകിയതിനല്‍ ബിര്‍ലാമന്ദിരത്തിനു കുറുകെകൂടി പ്രാര്‍ത്ഥനാമന്ദിരത്തിലേക്ക് നടന്നു.<br />പ്രാര്‍ത്ഥനയ്ക്ക് ഒരു നിമിഷം വൈകുന്നതുപോലും അദ്ദേഹത്തിനിഷ്ടമല്ല.മനുവിനോടദ്ദേഹം പറഞ്ഞു.<br />ആരാണൊ വൈകുന്നത് അവന് ശിക്ഷിക്കപ്പെടും.(those who are late should be punished)<br /><br />പ്രാര്‍ത്ഥനാവേളയില്‍ വെടിവയ്ക്കാന്‍ തയ്യാറായി ഗോഡ്സേ മന്ദിരത്തിലുണ്ടായിരുന്നു.<br />ഗാന്ധിജി മറ്റാരുടെയും സഹായമില്ലാതെ പടികല് കയറി വന്നു. ജനങ്ങള്‍ ഇരുവശത്തെക്കും ഒഴിഞ്ഞ്<br />വഴികൊടുത്തു. ജനങ്ങള്‍ ബാപ്പുജി, ബാപ്പുജി എന്നു മന്ത്രിക്കുന്നുണ്ടായിരുന്നു. ഗോഡ്സെ ഒരു നിമിഷം<br />ഗാന്ധിജിയോടുല്ല ആരാധനയില്‍ പെട്ടുപോയി.പിന്നയാള് മാറി ചിന്തിച്ചു. ഇതാണവസരം. ഇതുമാത്രമാണവസരം.<br />അയാളുടെ ഒരു കൈ പോക്കറ്റിലായിരുന്നു.<br /><br />ഗാന്ധിജി അടുത്തെത്തിയപ്പോള്‍ കക്കിവേഷമണിഞ ഒരു ചെറുപ്പക്കാരന് ബാപ്പുവിന്റെ അടുത്തേക്ക്<br />നടന്നടുക്കുന്നത് മനു കണ്ടു.അപ്പോഴെക്കും നാഥുറാം കൈതോക്കെടുത്ത് ഇരു കൈതലങ്ങളിലുമായി<br />ഒളിപ്പിച്ചു പിടിച്ചു. ഗാന്ധിജിയുടെ അനുയായി ആയി പൊതുജീവിതം തുടങ്ങിയ ആളാണ് നാഥുറാം.<br />മഹാത്മജി രാജ്യത്തിനു വേണ്ടി ചെയ്ത സേവനങ്ങളുടെ പേരില്‍ ഒന്നു കുനിഞ്ഞു വന്ദിക്കാന്‍ അയാള്‍<br />തീരുമാനിച്ചു. നാഥുറാം ഗാന്ധിജിയുടെ അരയോളം കുനിഞ്ഞു.<br /><br />നേരം വൈകിയതിനാല്‍ മനു അയാളെ തടയാന്‍ ശ്രമിച്ചു. പെട്ടെന്ന് ഇടത്തെ കൈ കൊണ്ട് അയാള്‍<br />മനുവിനെ തള്ളി. ഒന്നരയടി അകലത്തില്‍ പോയിന്റ് ബ്ലാങ്ക് റേഞ്ചില്‍ നിന്ന് 79 വര്‍ഷം പഴക്കമുള്ള<br /><span class="">ദുര്‍ബ്ബല<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh-9o12NKuBJpxFSEJAx8cG5Fv3fIk9gpkYojnSVErnDtvll0TISXa4ktOMLclAb8OVetsGAKwAXXvi7MZXX41IxZi7YIj1Zg5lxh5Pi93i7oCfsFSpHCEXOXMxqBFlSONlogyjfNEqscQ/s1600/images%5B8%5D.jpg" style="font-family: Arial, Helvetica, sans-serif; color: rgb(101, 106, 68); "><img id="BLOGGER_PHOTO_ID_5460088341586002322" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh-9o12NKuBJpxFSEJAx8cG5Fv3fIk9gpkYojnSVErnDtvll0TISXa4ktOMLclAb8OVetsGAKwAXXvi7MZXX41IxZi7YIj1Zg5lxh5Pi93i7oCfsFSpHCEXOXMxqBFlSONlogyjfNEqscQ/s320/images%5B8%5D.jpg" border="0" style="border-top-width: 1px; border-right-width: 1px; border-bottom-width: 1px; border-left-width: 1px; border-style: initial; border-color: initial; border-image: initial; border-top-style: solid; border-right-style: solid; border-bottom-style: solid; border-left-style: solid; border-top-color: rgb(173, 205, 168); border-right-color: rgb(173, 205, 168); border-bottom-color: rgb(173, 205, 168); border-left-color: rgb(173, 205, 168); margin-top: 0px; margin-right: 10px; margin-bottom: 10px; margin-left: 0px; float: left; width: 98px; height: 129px; " /></a>മായ</span> ആ <span class="">നെഞ്ചി<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiUOgtRi6FBck7grdPkwpHAjvRPYVpd0iJhb8tHKF5s9sf5qiB-kOWH4blCbfvDSgPpDfMwBbF3hysquUi1tkA56Bf3e9RjcHPYufq4mbwBoixTEAfkQAvZx_AhWonnSew25h-H60mqYDA/s1600/images%5B5%5D.jpg" style="font-family: Arial, Helvetica, sans-serif; color: rgb(101, 106, 68); "><img id="BLOGGER_PHOTO_ID_5460085228374848898" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiUOgtRi6FBck7grdPkwpHAjvRPYVpd0iJhb8tHKF5s9sf5qiB-kOWH4blCbfvDSgPpDfMwBbF3hysquUi1tkA56Bf3e9RjcHPYufq4mbwBoixTEAfkQAvZx_AhWonnSew25h-H60mqYDA/s320/images%5B5%5D.jpg" border="0" style="border-top-width: 1px; border-right-width: 1px; border-bottom-width: 1px; border-left-width: 1px; border-style: initial; border-color: initial; border-image: initial; border-top-style: solid; border-right-style: solid; border-bottom-style: solid; border-left-style: solid; border-top-color: rgb(173, 205, 168); border-right-color: rgb(173, 205, 168); border-bottom-color: rgb(173, 205, 168); border-left-color: rgb(173, 205, 168); margin-top: 0px; margin-right: 10px; margin-bottom: 10px; margin-left: 0px; float: left; width: 141px; height: 121px; " /></a>ലെക്ക്</span>മൂന്നുതവണ നിറയൊഴിച്ചു. തറയില്‍ വീണ ഗാന്ധിജിയുടെ നോട്ടുബുക്കും<br />കോളാമ്പിയും തേടുകയായിരുന്ന മനു അതു കണ്ടു. കൈകൂപ്പി പ്രാര്‍ത്ഥനാവേദിയിലേക്ക് ഒരു ചുവടുകൂടിവച്ചിട്ട്<br />തളരുന്ന ബാപ്പു. തൂവെള്ള ഖാദിയില്‍ ചിതറിയ രക്തച്ചുവപ്പും അവള് കണ്ടു. പിന്നെ ഹേ റാം എന്ന മന്ത്രം.<br />നിറയൊഴിച്ചവനോട് എന്നമട്ടില്‍ അദ്ദേഹം കൈ അപ്പോഴും കൂപ്പിപ്പിടിച്ചിരുന്നു.<br /><br />രക്തത്തില്‍ കുതിര്‍ന്ന ഖാദിയുടെ മടക്കുകളിലൂടെ പുറത്തു കണ്ട മഹാത്മാവിന്റെ ഇംഗര്‍സോള്‍ വാച്ചില്‍<br />അപ്പോള്‍ സമയം 5.17 ആയിരുന്നു.<br /><br />Reference:<br />1.Exiled At Home- Ashis Nandy.<br />2.The Gandhi Murder Trial- Tapan Ghose.<br />3. Last Glimpses of Bapu.- Manu Ben.<br />4.ഗാന്ധിസാഹിത്യ സംഗ്രഹം.<br />5. ഹേ റാം-മലയിന്‍കീഴ് ഗോപാലകൃഷ്ണന്.<br />6. രാഷ്ട്രപിതാവ്- കെ.പി.കേശവമേനോന്.<br />7. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍- ലാരി കോളിന്‍സ്, ഡൊമിനിക് ലാപിയര്‍.<br />8. വേട്ടക്കാരനും വിരുന്നുകാരനും- ആനന്ദ്.<br />ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗി</span></div><div class="art-postcontent" style="font-family: Verdana, Geneva, Arial, Helvetica, sans-serif; text-align: justify; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; font-size: 12px; background-color: rgb(236, 237, 227); "><span style="font-size: 16px; "><br /></span></div><div class="art-postcontent" style="font-family: Verdana, Geneva, Arial, Helvetica, sans-serif; text-align: justify; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; font-size: 12px; background-color: rgb(236, 237, 227); "><span style="font-family: arial; font-size: 15px; line-height: 21px; text-align: -webkit-auto; ">(ഇന്ന് രക്തസാക്ഷി ദിനം. ഓര്‍മ്മ പുതുക്കാന്‍ ഒരു പഴയ ലേഖനം ഒന്നുകൂടി പോസ്റ്റു ചെയ്യുന്നു. )</span></div><div class="art-postcontent" style="font-family: Verdana, Geneva, Arial, Helvetica, sans-serif; text-align: justify; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; font-size: 12px; background-color: rgb(236, 237, 227); "><span style="font-size: 16px; "><br /></span></div>എന്‍.ബി.സുരേഷ്http://www.blogger.com/profile/03022227090250105605noreply@blogger.com17tag:blogger.com,1999:blog-7334450485115549454.post-61062178901384727362011-11-28T23:44:00.000-08:002011-11-28T23:51:17.498-08:00മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍<span class="Apple-style-span" ><span class="Apple-style-span" style="font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 16px; background-color: rgb(255, 255, 255); ">മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍</span><br /><span class="Apple-style-span" style="font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 16px; background-color: rgb(255, 255, 255); ">ശശിധരന് മങ്കത്തില്‍</span><br /><br /><br /><br /><span class="Apple-style-span" style="font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 16px; background-color: rgb(255, 255, 255); ">മുല്ലപ്പെരിയാര്‍ അണക്കെട്ട് എന്തുകൊണ്ട് സുരക്ഷിതമല്ല എന്ന കാര്യം ഒറ്റനോട്ടത്തില്‍ പരിശോധിക്കാം.</span><br /><br /><span class="Apple-style-span" style="font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 16px; background-color: rgb(255, 255, 255); ">1. 2011-ല്‍ പഴക്കം 115 വര്‍ഷം</span><br /><span class="Apple-style-span" style="font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 16px; background-color: rgb(255, 255, 255); ">2. നിര്‍മിച്ചത് കരിങ്കല്ലും ചുണ്ണാമ്പും സുര്‍ക്കിയും കൊണ്ട്</span><br /><span class="Apple-style-span" style="font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 16px; background-color: rgb(255, 255, 255); ">3. സുര്‍ക്കിയില്‍ പണിതതില്‍ നിലനില്‍ക്കുന്ന ഇന്ത്യയിലെ ഒരേയൊരു വലിയ അണക്കെട്ട്</span><br /><span class="Apple-style-span" style="font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 16px; background-color: rgb(255, 255, 255); ">4. ഡ്രെയിനേജ് ഗാലറികളില്ല (വെള്ളത്തിന്റെ സമ്മര്‍ദം കൂടും)</span><br /><span class="Apple-style-span" style="font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 16px; background-color: rgb(255, 255, 255); ">5. കണ്‍സ്ട്രക്ഷന്‍ ജോയന്റുകളില്ലാതെ അണക്കെട്ട് ഒറ്റ ബ്ലോക്കാണ് (വിള്ളലും പൊട്ടലും വ്യാപിക്കാന്‍ സാധ്യത)</span><br /><span class="Apple-style-span" style="font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 16px; background-color: rgb(255, 255, 255); ">6. വെള്ളത്തിന്റെ സമ്മര്‍ദം കണക്കിലെടുക്കാതെ നിര്‍മിച്ചത്. സ്പില്‍വേകള്‍ ആവശ്യത്തിനില്ല.</span><br /><span class="Apple-style-span" style="font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 16px; background-color: rgb(255, 255, 255); ">7. സുര്‍ക്കിയും ചുണ്ണാമ്പും അടര്‍ന്ന് ഒലിച്ചുപോയി പലയിടത്തും പൊട്ടലുകള്‍</span><br /><span class="Apple-style-span" style="font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 16px; background-color: rgb(255, 255, 255); ">8. തുടക്കം മുതല്‍തന്നെ ചോര്‍ച്ച. 1922, 1928-35, 1961-65 കാലത്ത് സിമന്റ് ചാന്തുകൊണ്ട് ചോര്‍ച്ച അടച്ചു</span><br /><span class="Apple-style-span" style="font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 16px; background-color: rgb(255, 255, 255); ">9. പ്രതിവര്‍ഷം 30.4 ടണ്‍ എന്ന തോതില്‍ 50 വര്‍ഷത്തിനിടയില്‍ 1500 ടണ്ണിലധികം സുര്‍ക്കി ഒലിച്ചുപോയി</span><br /><span class="Apple-style-span" style="font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 16px; background-color: rgb(255, 255, 255); ">10. ഭൂകമ്പ സാധ്യതാ പഠനം നടത്തിയിട്ടില്ല</span><br /><span class="Apple-style-span" style="font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 16px; background-color: rgb(255, 255, 255); ">11. അണക്കെട്ട് ഉടുമ്പഞ്ചോല, കമ്പം ഭ്രംശമേഖലകള്‍ സംഗമിക്കുന്ന സ്ഥലത്തായതിനാല്‍ ഭൂകമ്പ സാധ്യത കൂടുതലാണ്</span><br /><span class="Apple-style-span" style="font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 16px; background-color: rgb(255, 255, 255); ">12. ബേബി ഡാം സ്ഥിതിചെയ്യുന്നത് ഭ്രംശ മേഖലയില്‍ (അടിയിലൂടെ ചോര്‍ച്ച രൂക്ഷം.) ഡാം ഇതേവരെ ബലപ്പെടുത്തിയിട്ടില്ല.</span><br /><span class="Apple-style-span" style="font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 16px; background-color: rgb(255, 255, 255); ">13. അടുത്തകാലത്ത് ഇടുക്കി. കോട്ടയം ജില്ലകളിലുണ്ടായ ഭൂചലനങ്ങള്‍ ഭീഷണി ഉയര്‍ത്തുന്നു</span><br /><span class="Apple-style-span" style="font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 16px; background-color: rgb(255, 255, 255); ">14. പെരിയാര്‍ നദി ഒഴുകുന്നതുതന്നെ ഭ്രംശ മേഖലയിലൂടെ</span><br /><span class="Apple-style-span" style="font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 16px; background-color: rgb(255, 255, 255); ">15. അണക്കെട്ടിനെ നിരീക്ഷക്കുന്നില്ല. സ്ഥാപിച്ച ഉപകരണങ്ങള്‍ നശിച്ചു</span><br /><span class="Apple-style-span" style="font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 16px; background-color: rgb(255, 255, 255); ">16. സമ്മര്‍ദം കുറക്കാന്‍ ജലനിരപ്പ് 136 അടിയാക്കി നിജപ്പെടുത്താനും സ്പില്‍വേകള്‍ കൂട്ടാനും 1979ല്‍ കേന്ദ്ര ജല കമ്മീഷന് നിര്‍ദേശം</span><br /><span class="Apple-style-span" style="font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 16px; background-color: rgb(255, 255, 255); ">17. സമ്മര്‍ദം കുറക്കാന്‍ അണക്കെട്ടിനു മുകളില്‍ കോണ്‍ക്രീറ്റ് ക്യാപ്പിങ് ഉണ്ടാക്കി. പക്ഷെ ഇത് ഫലവത്തല്ല.</span><br /><span class="Apple-style-span" style="font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 16px; background-color: rgb(255, 255, 255); ">18. ഒരു ഭാഗത്ത് കോണ്‍ക്രീറ്റ് ആവരണം പണിത് ഇന്സ്പെക്ഷന് ഗാലറി നിര്‍മ്മിച്ചു. (ആവരണം അണക്കെട്ടിനോട് ചേരാത്തതിനാല്‍ ഭിത്തിയുമായി ചേരുന്ന സ്ഥലത്ത് ഇപ്പോള്‍ ചോര്‍ച്ച)</span><br /><span class="Apple-style-span" style="font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 16px; background-color: rgb(255, 255, 255); ">19. കേബിള്‍ കൊണ്ട് അണക്കെട്ട് അടിസ്ഥാനത്തോട് ഉറപ്പിച്ചു(ഇത് താത്കാലിക ബലപ്പെടുത്തല്‍ മാത്രം)</span><br /><br /><span class="Apple-style-span" style="font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 16px; background-color: rgb(255, 255, 255); ">കരിങ്കല്ലും സര്ക്കിയും ചുണ്ണാമ്പും ഉപയോഗിച്ച് പണിതതില്‍ ഇന്ന് ലോകത്ത് തന്നെ ബാക്കി നിര്‍ക്കുന്ന പഴക്കമേറിയ ഏക അണക്കെട്ടാണ് മുല്ലപ്പെരിയാര്‍ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ കാലപഴക്കമുള്ള അണക്കെട്ടുകളെല്ലാം എല്ലാ രാജ്യങ്ങളും ഡീകമ്മിഷന്‍ ചെയ്തുകഴിഞ്ഞു. അണക്കെട്ട് തകര്‍ന്നാലുള്ള ദുരന്തം മുന്‍കൂട്ടി കണ്ടുകൊണ്ടാണിത്.</span><br /><br /><span class="Apple-style-span" style="font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 16px; background-color: rgb(255, 255, 255); ">ഭൂകമ്പ മേഖലയില്‍ പണിത അണക്കെട്ടായതിനാല് ഭൂചലനമുണ്ടായാല്‍ അണക്കെട്ടില്‍ പൊട്ടലുകളും വിള്ളലുകളും ഉണ്ടാകും. വിള്ളലുകള്‍ ചിലപ്പോള്‍ അകത്താകാം. ഇത് പുറത്ത് കാണണമെന്നില്ല. കാലവര്‍ഷത്തില്‍ അണക്കെട്ട് നിറഞ്ഞ സമയത്ത് ഇത്തരം വിള്ളലുകള്‍ വലുതായി അണക്കെട്ട് തകരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.</span><br /><br /><span class="Apple-style-span" style="font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 16px; background-color: rgb(255, 255, 255); ">ഭൂവിള്ളലിന് മുകളില്‍ സ്ഥിതിചെയ്യുന്ന ബേബി ഡാമിനെ ഭയക്കേണ്ടതുണ്ട്. ഇപ്പോള്‍ ഇതിന്നടിയിലൂടെ വെള്ളം ചോരുന്നുണ്ട്. ഇതിന് വെറും മണ്കയ്യാലയുടെ ബലമേയുള്ളുവെന്ന് അന്നത്തെ മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്റെ നിര്‍ദ്ദേശാനുസരണം 2006 നവംബര്‍ 13 ന് ബേബി ഡാം പരിശോധിച്ച അന്തര്‍സംസ്ഥാന ജലവിഭവ വകുപ്പ് ചീഫ് എഞ്ചിനീയര്‍ കെ. ദിവാകരന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് താഴ്ത്തി സമ്മര്‍ദ്ദം കുറച്ചില്ലെങ്കില്‍ ദുരന്തമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.</span><br /><br /><span class="Apple-style-span" style="font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 16px; background-color: rgb(255, 255, 255); ">മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാലുള്ള ദുരന്തകാഴ്ചകള്‍ എന്തൊക്കെയായിരിക്കുമെന്ന് നോക്കാം.</span><br /><span class="Apple-style-span" style="font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 16px; background-color: rgb(255, 255, 255); ">അണക്കെട്ട് തകരുന്നതോടെ നാലുപാടും വെള്ളവും ചെളിയും മണ്ണും കുത്തിയൊഴുകി തൊട്ടടുത്തഗ്രാമങ്ങളെല്ലാം മണ്ണിനടിയിലാകും. മുല്ലപ്പെരിയാറിന് താഴെയുള്ള വള്ളക്കടവ്, വണ്ടിപ്പെരിയാര്‍, കീരിക്കര, മ്ലാമല, ചപ്പാത്ത്, ഉപ്പുതറ, അയ്യപ്പന് കോവില്‍, ഇരട്ടയാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിമിഷങ്ങള്‍ക്കകം വെള്ളപ്പൊക്കമുണ്ടാകും.</span><br /><br /><span class="Apple-style-span" style="font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 16px; background-color: rgb(255, 255, 255); ">ലോകത്തെ ഞെട്ടിക്കുന്ന മറ്റൊരു ദുരന്തമായിരിക്കും ഇടുക്കി അണക്കെട്ടിലുണ്ടാവുക. കാലവര്‍ഷം കനക്കുന്ന സമയത്ത് ജലനിരപ്പ് കൂടുമ്പോഴാണ് അപകടമുണ്ടാകുന്നതെങ്കില് മുല്ലപ്പെരിയാറിലെ 443 ദശലക്ഷം ക്യൂബിക്ക് മീറ്റര്‍ വെള്ളം 50 കിലോമീറ്റര്‍ മാത്രം ദൂരത്തുള്ള ഇടുക്കി അണക്കെട്ടിലേക്ക് മിനിട്ടുകള്‍ക്കകം കുതിച്ചെത്തും. 1996.30 ദശലക്ഷം ക്യൂബിക് മീറ്ററാണ് ഇടുക്കി അണക്കെട്ടിന്റെ സംഭരണ ശേഷി. മുല്ലപ്പെരിയാര്‍ പൊട്ടിയാലും താങ്ങാനുള്ള ശേഷി കണക്കാക്കിയാണ് ഇടുക്കി അണക്കെട്ട് നിര്‍മ്മിച്ചതെന്ന് പറയുന്നുണ്ടെങ്കിലും ഒറ്റയടിക്ക് ഇത്രയും വെള്ളം ചെളിയും മണ്ണുമായി കുത്തിയൊഴുകിയെത്തുമ്പോള് ഈ മര്‍ദ്ദം ഇടുക്കിക്ക് താങ്ങാനായെന്നു വരില്ല. ഇതുമൂലം ഇടുക്കിയില്‍ 15 അടിയോളം ഉയരത്തില്‍ വെള്ളം പൊങ്ങാം. ഒറ്റയടിക്കുള്ള വെള്ളത്തിന്റെ തള്ളലില്‍ ഇടുക്കി അണക്കെട്ട് തകര്‍ന്നേക്കും. ഇതിന് താഴെയായി കുളമാവ്, ചെറുതോണി, ലോവര്‍ പെരിയാര്‍, ഭൂതത്താന്‍കെട്ട് എന്നീ അണക്കെട്ടുകളുണ്ട്. വെള്ളത്തിന്റെ തള്ളല്‍ ഈ അണക്കെട്ടുകളെയും തകര്‍ത്തേക്കാം.</span><br /><br /><span class="Apple-style-span" style="font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 16px; background-color: rgb(255, 255, 255); ">രണ്ട് അണക്കെട്ടിലും കൂടിയുള്ള 2440 ദശലക്ഷം ക്യുബിക് മീറ്റര്‍ വെള്ളം തള്ളുമ്പോള്‍ പെരിയാറിന്റെ ഇരുകരകളിലുമുള്ള താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം ഇരച്ചുകയറും. പെരുമ്പാവൂര്‍ ആലുവ നഗരങ്ങള്‍ വെള്ളത്തിനടിയിലാകും. ചാലക്കുടിപ്പുഴ പെരിയാറില്‍ ചേരുന്നതിനാല്‍ ചാലക്കുടി ഭാഗത്തും വെള്ളം പൊങ്ങും. കുത്തിയൊഴുകുന്ന വെള്ളം വേമ്പനാട് കായലിലിലേക്കും മുനമ്പം ഭാഗത്തേക്കും തള്ളിക്കയറും.</span><br /><br /><span class="Apple-style-span" style="font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 16px; background-color: rgb(255, 255, 255); ">ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ, തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ കനത്ത വെള്ളപ്പൊക്കമുണ്ടാകും. അഞ്ച് ജില്ലകളിലെ 35 ലക്ഷം വരുന്ന ജനങ്ങളെ ഇത് ബാധിക്കും. പത്തനംതിട്ട ജില്ലയുടെ ഒരു ഭാഗത്തും വെള്ളം കയറാന്‍ സാധ്യതയുണ്ട്. ലക്ഷക്കണക്കിന് വീടുകള്‍, വ്യാപാരസ്ഥലങ്ങള്‍ ഫാക്ടറികള്‍ എന്നിവ വെള്ളത്തിനടിയിലാകുന്നത് കനത്ത നഷ്ടത്തിന് ഇടയാക്കും. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പകര്‍ച്ച വ്യാധികളും പൊട്ടിപുറപ്പെടും.</span><br /><br /><span class="Apple-style-span" style="font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 16px; background-color: rgb(255, 255, 255); ">മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തുന്നത് ഇന്ത്യയിലെ തന്നെ പ്രധാന വന്യജീവി സംരക്ഷണ കേന്ദ്രമായ തേക്കടി പെരിയാര്‍ വന്യജീവി സംരക്ഷണ കേന്ദ്രത്തിന് (Periyar tiger reserve) ഭീഷണിയാണ്. 777 ചതുരശ്ര കിലോമീറ്റര്‍ വരുന്ന കേന്ദ്രത്തിലെ 350 ചതുരശ്രകിലോമീറ്റര്‍ പ്രദേശം ദേശീയ ഉദ്യാനമാണ്. പശ്ചിമഘട്ടത്തിലെ ഈ പ്രദേശം ലോകത്തിലെ ജൈവ വൈവിദ്ധ്യ ഉഷ്ണ വനതലമാണ്. (Biodiversity hot spot) വംശനാശത്തിന്റെ വക്കിലെത്തിയ അപൂര്‍വ്വ സസ്യങ്ങളും ജന്തുക്കളുമുള്ള മേഖലയാണിത്. ലോകത്ത് 18 ഉഷ്ണ വനതലങ്ങള് ഉള്ളതില്‍ ഒന്നാണിത്. ജലനിരപ്പ് 152 അടിയാക്കിയാല്‍ വന്യജീവിസംരക്ഷണ കേന്ദ്രത്തിലെ 11.219 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം മുങ്ങും.</span><br /><br /><span class="Apple-style-span" style="font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 16px; background-color: rgb(255, 255, 255); ">മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തിയാല്‍ വെള്ളത്തിലാകുന്ന ജൈവസമ്പത്തിനെക്കുറിച്ചും പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചും തൃശ്ശൂര്‍ പീച്ചിയിലെ കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പഠനം ശ്രദ്ധേയമാണ്. വന്യജീവി സംരക്ഷണ കേന്ദ്ര പ്രദേശത്ത് 1965 തരം പുഷ്പിക്കുന്ന സസ്യങ്ങളും 1440 തരം ബഹുപത്ര സസ്യങ്ങളും 525 തരം ഏകപത്രസസ്യങ്ങളുമുണ്ട്. മാത്രമല്ല, പുല്ല്, മുള എന്നിവ ഉള്‍പ്പെടുന്ന 168 ഇനം പോപ്പിയെസിയെയും. 155 ഇനം ഫാബിയെസിയെയും ഉണ്ട്. 168 ഇനം പുല്ലുകളും ഈ പ്രദേശത്ത് കണ്ടെത്തിയിട്ടുണ്ട്. നെല്ലിപ്പാറകണ്ടം, ആനക്കുത്തിവയല്, കൊക്കരക്കണ്ടം എന്നീ പ്രദേശങ്ങളിലാണിത്.</span><br /><br /><span class="Apple-style-span" style="font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 16px; background-color: rgb(255, 255, 255); ">കടുവ, ആന, പുള്ളിപ്പുലി, കലമാന്‍, സിംഹവാലന്‍ കുരങ്ങ്, നീര്‍നായ, നീലഗിരിലാന്ഗര് എന്നിങ്ങനെ നിരവധി വന്യജീവികളും ഇവിടെയുണ്ട്.</span><br /><br /><span class="Apple-style-span" style="font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 16px; background-color: rgb(255, 255, 255); ">115 വര്‍ഷം മുമ്പ് അണക്കെട്ട് പണിതപ്പോള്‍ രൂപംകൊണ്ട തേക്കടി തടാകത്തിലെയും പരിസരങ്ങളിലെയും ആവാസവ്യവസ്ഥ തന്നെ ഇല്ലാതാകുന്നത് പരിസ്ഥിതിക്ക് ദോഷം ചെയ്യും. 1979ല്‍ ജലനിരപ്പ് 136 അടിയാക്കി തടാകത്തിലെ വെള്ളം താഴ്ന്നപ്പോള്‍ ഇവിടെ കരപ്രദേശം രൂപപ്പെട്ടിട്ടുണ്ട്. ഇത് ഇന്ന് ആദിവാസികളുടെയും മറ്റും ജനവാസകേന്ദ്രമാണ്. കുളത്തുപാലം, മണ്ണാന്കുടി, പെരിയാര്കോളനി, ലബ്ബക്കണ്ടം, തേക്കടി, റോസാപ്പൂക്കണ്ടം, ആനവാച്ചാല് എന്നിങ്ങനെ ഏഴ് തുരുത്തുകളിലായി ആയിരത്തിലധികം വീടുകളുണ്ട്. നാലായിരത്തോളം പേര് ഇവിടെ താമസിക്കുന്നുണ്ട്.</span><br /><br /><span class="Apple-style-span" style="font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 16px; background-color: rgb(255, 255, 255); ">ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികളുടെ പറുദീസയാണ് പെരിയാര്‍ വന്യജീവി സംരക്ഷണ കേന്ദ്രം ഉള്‍പ്പെടുന്ന തേക്കടി. ജലനിരപ്പ് ഉയര്‍ത്തിയാല്‍ വന്യജീവി സംരക്ഷണകേന്ദ്രം തന്നെ ഇല്ലാതായി തേക്കടിയുടെ പ്രസക്തി നഷ്ടപ്പെടും. തേക്കടിക്ക് തൊട്ടടുത്തുള്ള കുമളി ടൗണ്‍ഷിപ്പായി മാറിയിരിക്കുകയാണ്. ഇവിടെയാണ് വിനോദസഞ്ചാരികള്‍ തമ്പടിക്കുന്നത്. ജലനിരപ്പ് ഉയരുന്നതോടെ തടാകത്തിന്റെ കരയില്‍ നിന്ന് ആനകളും വന്യജീവികളും പിന്‍വാങ്ങും. തേക്കടിയിലെ ബോട്ട് യാത്രയ്ക്ക് പിന്നെ അര്‍ത്ഥമില്ലാതാകും. അങ്ങിനെ ഇന്ത്യയിലെ ഒരു വന്യജീവിസംരക്ഷണകേന്ദ്രത്തിന്റെയും വിനോദസഞ്ചാര കേന്ദ്രത്തിന്റെയും നാശമായിരിക്കും ജലനിരപ്പ് ഉയര്‍ത്തിയാലുള്ള ഫലം.</span><br /><br /><span class="Apple-style-span" style="font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 16px; background-color: rgb(255, 255, 255); ">ജലനരപ്പ് 136 അടിക്കു മുകളിലാക്കി അണക്കെട്ടു തകര്‍ന്നാലുള്ള പരിസ്ഥിതി ആഘാതം ഗുരുതരമായിരിക്കുമെന്ന് ഡോ. ധ്രുപജ്യോതിഘോഷ് ചെയര്‍മാനായുള്ള ദേശീയ വിദഗ്്ദ്ധ സമിതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജലനിരപ്പ് 136 അടിയായി നിലനിര്‍ത്തുകയാണ്. ഇതില്‍ നിന്ന് രക്ഷ നേടാനുള്ള പോംവഴിയെന്ന് കമ്മിറ്റി എടുത്തുപറഞ്ഞിട്ടുണ്ട്.</span><br /><br /><span class="Apple-style-span" style="font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 16px; background-color: rgb(255, 255, 255); ">ജലനിരപ്പ് ഉയര്‍ത്തിയാല്‍ പെരിയാര്‍ ഇക്കോവ്യൂഹത്തിന്റെ ഭാഗമായ പുല്‍മേടുകള്‍ മുങ്ങും. ഇത് കടുവകളുടെ ആഹാരശൃംഖലയെ പ്രതികൂലമായി ബാധിക്കും. പുല്‍മേടുകളെ ആശ്രയിച്ച് ജീവിക്കുന്ന മാനുകളാണ് കടുവകളുടെ പ്രധാന ആഹാരമെന്നതിനാലാണിത്. വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ടനുസരിച്ചുള്ള കടുവ സംരക്ഷണ കേന്ദ്രത്തില്‍ ഇത്തരത്തിലുള്ള സ്ഥിതിവിശേഷം ഉണ്ടാകരുത്. മാത്രമല്ല പുല്‍മേടുകളുടെ നാശം വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ ആവാസ വ്യവസ്ഥയെ ബാധിക്കുന്നതിനാല്‍ മറ്റ് ജീവികളെയും ഇത് ഈ പ്രദേശത്തുനിന്ന് അകറ്റും. ടൂറിസം പദ്ധതിക്ക് ഇത് തിരിച്ചടിയാകും.</span><br /><br /><span class="Apple-style-span" style="font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 16px; background-color: rgb(255, 255, 255); ">1979-ന് ശേഷം ആദിവാസികളടക്കമുള്ള ജനവിഭാഗം പലതുരുത്തുകളിലായി ഇവിടെ താമസമുറപ്പിച്ചിട്ടുണ്ട്. വെള്ളം ഉയര്‍ന്ന് ഈ പ്രദേശങ്ങള്‍ മുങ്ങിയാല്‍ ഇവര്‍ വീണ്ടും കാടുകളിലേക്ക് താമസം മാറ്റുന്നത് പരിസ്ഥിതിയെ ബാധിക്കും. ജലനിരപ്പ് ഉയര്‍ത്തിയാലുണ്ടാകുന്ന ആഘാതത്തെക്കുറിച്ച് വിശദമായി മനസ്സിലാക്കാന്‍ പരിസ്ഥിതി ആഘാത പഠനം (Environmental impact</span><br /><span class="Apple-style-span" style="font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 16px; background-color: rgb(255, 255, 255); ">assessment) അത്യവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.</span><br /><br /><span class="Apple-style-span" style="font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 16px; background-color: rgb(255, 255, 255); ">ആറ് ഗ്രാമങ്ങളിലായി താമസിക്കുന്ന ആദിവാസികള്‍ അടക്കമുള്ളവര്‍ ജലനിരപ്പ് ഉയര്‍ത്തുമെന്ന് ഭയന്നാണ് ഇവിടങ്ങളില്‍ കഴിയുന്നത്. ഇവരുടെ ജീവിതത്തെയും ഇപ്പോഴത്തെ സാഹചര്യത്തെയും കുറിച്ചുള്ള പഠനവും അത്യാവശ്യമാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.</span><br /><br /><span class="Apple-style-span" style="font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 16px; background-color: rgb(255, 255, 255); ">മുല്ലപ്പെരിയാര്‍ അണക്കെട്ട് പണിയുമ്പോള്‍ പദ്ധതിപ്രദേശത്ത് ജനസംഖ്യ കുറവായിരുന്നു. മാത്രമല്ല മിക്കവാറും പ്രദേശം വനവുമായിരുന്നു. അതിനാല്‍ അണക്കെട്ട് പൊട്ടിയാല്‍ തന്നെ ജീവഹാനി അധികം വരില്ല. പക്ഷെ ഇന്ന് സ്ഥിതി അതല്ല. പദ്ധതി പ്രദേശത്ത് ജനവാസം കൂടുതലാണ്. വെള്ളം ഒഴുകിയെത്താന്‍ സാദ്ധ്യതയുള്ള പെരിയാര്‍ നദിയുടെ കരപ്രദേശങ്ങളിലും ജനവാസം കൂടുതലാണ്.</span><br /><br /><span class="Apple-style-span" style="font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 16px; background-color: rgb(255, 255, 255); ">അണക്കെട്ട് പണിയുമ്പോള്തന്നെ അത് തകര്‍ന്നാലുണ്ടാകുന്ന ദുരന്ത നിവാരണത്തിനായി പദ്ധതി തയ്യാറാക്കാറുണ്ട്. ഇതിനായി അണക്കെട്ട് പൊട്ടിയാലുണ്ടാകുന്ന അവസ്ഥ വിശകലനം (Dam break analysis) ചെയ്യും. ഇതിന്റെ വെളിച്ചത്തില്‍ പദ്ധതി പ്രദേശത്തിന്റെയും വെള്ളം പൊങ്ങാന്‍ ഇടയുള്ള സ്ഥലത്തിന്റെയും പ്രത്യേക ഭൂപടം തയ്യാറാക്കി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട മാര്‍ഗ്ഗരേഖകള്‍ ഉണ്ടാക്കും. ഓരോ മിനിട്ടിലും വെള്ളം ഒഴുകിയെത്തി, ഉയര്‍ന്നു പൊങ്ങുന്ന സ്ഥലങ്ങള്‍ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇവിടെനിന്ന് ആളുകളെ രക്ഷിക്കാനുള്ള മാര്‍ഗ്ഗരേഖകളും ഇതോടപ്പമുണ്ടാകും. ഇതിനായി രക്ഷാ ടവറുകളും പുനരധിവാസകേന്ദ്രങ്ങളും സജ്ജമായിരിക്കും. പ്രാദേശിക സേനയുടെയും പട്ടാളത്തിന്റെയും സഹായം എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ചും ദുരന്തനിവാരണ പദ്ധതി രൂപരേഖയില്‍ കാണും. പ്രത്യേക വാര്‍ത്താവിനിമയ സംവിധാനവും സജ്ജമാകും.</span><br /><br /><span class="Apple-style-span" style="font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 16px; background-color: rgb(255, 255, 255); ">ജ്യോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (GIS) സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ചാണ് ഇന്ന് ഡാം ബ്രേക്ക് അനാലിസിസ് നടത്തുന്നത്. ഇതിലൂടെ ദുരന്ത ബാധിത പ്രദേശത്തിന്റെ ത്രിമാന ഭൂപടങ്ങളും ഉണ്ടാക്കാന്‍ കഴിയും. ഇതൊക്കെയാണെങ്കിലും മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ ദുരന്തനിവാരണത്തിനുള്ള പദ്ധതി നിലവില്‍ വന്നിട്ടില്ല. ദുരന്തനിവരാണത്തിന് പദ്ധതി തയ്യാറാക്കുമെന്നും സര്‍ക്കാറിന് സമര്‍പ്പിക്കുമെന്നും മന്ത്രിമാര്‍ പറയുന്നതല്ലാതെ അതിനുള്ള നടപടി യുദ്ധകാലാടിസ്ഥാനത്തില്‍ ഏറ്റെടുത്തിട്ടില്ല. മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ ദുരന്തനിവാരണപദ്ധതി നടപ്പാക്കി മുന്‍കരുതലെടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്.</span><br /><br /><span class="Apple-style-span" style="font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 16px; background-color: rgb(255, 255, 255); ">ഏതു പദ്ധതിക്കും ചെലവാക്കിയ പണം തിരിച്ചുപിടിക്കുന്ന കാര്യത്തില്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ മുന്‍പന്തിയിലായിരുന്നു. വിജയകരമാവുന്ന പദ്ധതികള്‍ മാത്രമെ അവര്‍ ഏറ്റെടുത്തിരുന്നുള്ളൂ. മുല്ലപ്പെരിയാര്‍ അണക്കെട്ട് പദ്ധതിയില്‍ നിന്ന് തുടക്കത്തില്‍ തന്നെ, ചെലവായതിന്റെ ഏഴ് ശതമാനം തുക വരുമാനമായി കിട്ടിയിരുന്നു. അണക്കെട്ടില്‍ നിന്ന് പിന്നീടിങ്ങോട്ട് 115 വര്‍ഷം കൊണ്ട് എത്ര കോടികള്‍ പിരിഞ്ഞു കിട്ടിയിട്ടുണ്ടാകുമെന്ന് കണക്കുകൂട്ടിയാല്‍ ഞെട്ടലുണ്ടാകും.</span><br /><br /><span class="Apple-style-span" style="font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 16px; background-color: rgb(255, 255, 255); ">60 വര്‍ഷം കഴിഞ്ഞാല്‍ അണക്കെട്ട് ഉപേക്ഷിക്കണമെന്നാണ് ചട്ടം. അപ്പോഴേക്കും നിര്‍മാണത്തിന് ചെലവായ തുകയ്ക്ക് പുറമെ വന്‍ലാഭം ഇതില്‍ നിന്ന് കൊയ്യാന്‍ കഴിയും. പക്ഷേ ആയുസ്സിന്റെ ഇരട്ടി കഴിഞ്ഞിട്ടും അണക്കെട്ട് ഡീകമ്മിഷന്‍ ചെയ്യാതെ തമിഴ്നാട് സിമന്റ് പൂശി 'ബലപ്പെടുത്തി'ക്കൊണ്ടിരിക്കുകയാണ്.</span><br /><br /><span class="Apple-style-span" style="font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 16px; background-color: rgb(255, 255, 255); ">ഒരുകാര്യം വ്യക്തമാണ്. അണക്കെട്ട് ഇപ്പോഴും തകരാതെ നില്‍ക്കുന്നത് ഒന്നുകില്‍ ബ്രിട്ടീഷുകാരുടെ നിര്‍മ്മാണ വൈദഗ്ദ്ധ്യംകൊണ്ട്, അല്ലെങ്കില്‍ കേരളത്തിലെ ജനങ്ങളുടെ ഭാഗ്യം കൊണ്ട്.</span></span><div><span class="Apple-style-span" style="font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 16px; background-color: rgb(255, 255, 255); "><span class="Apple-style-span" ><br /></span></span></div><div><span class="Apple-style-span" style="font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 16px; background-color: rgb(255, 255, 255); "><span class="Apple-style-span" ><br /></span></span></div><div><span class="Apple-style-span" ><span class="Apple-style-span" style="font-family: arial; line-height: 25px; ">(മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ പ്രതിരോധത്തിന് ഞാനുമുണ്ട് . </span><span class="Apple-style-span" style="text-align: -webkit-auto; font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 16px; background-color: rgb(255, 255, 255); ">ശശിധരന് മങ്കത്തിലിന്റെ ഒരു ആധികാരിക ലേഖനം ഞാന്‍ പോസ്റ്റ് ആക്കുന്നു. പോസ്റ്റ് ഇടുകയല്ല ലക്ഷ്യം, മറിച്ച് പ്രശ്നത്തില്‍ ഇടപെടുക മാത്രമാണ്. )</span></span></div>എന്‍.ബി.സുരേഷ്http://www.blogger.com/profile/03022227090250105605noreply@blogger.com35tag:blogger.com,1999:blog-7334450485115549454.post-12605134807344885642011-10-18T21:55:00.000-07:002011-10-18T22:07:34.305-07:00വർത്തമാനം.<span class="Apple-style-span">നരച്ച മുറിയിൽ</span><div><span class="Apple-style-span">ഇരുണ്ട വെളിച്ചത്തിൽ</span></div><div><span class="Apple-style-span">മഞ്ഞച്ച ആൽബത്തിലേക്ക്</span></div><div><span class="Apple-style-span">കണ്ണുതുറിച്ച്</span></div><div><span class="Apple-style-span">പടിഞ്ഞാറേക്കുള്ള </span></div><div><span class="Apple-style-span">ജനാല തുറന്നു വച്ച്</span></div><div><span class="Apple-style-span">വിഴുങ്ങാൻ വരും </span></div><div><span class="Apple-style-span">ഒരുനേരം കാലം</span></div><div><span class="Apple-style-span">എന്നു കിടുങ്ങിയിരിക്കുമ്പോൾ</span></div><div><span class="Apple-style-span">കാറ്റും മഴയും വെയിലും നിലാവും </span></div><div><span class="Apple-style-span">തൊട്ടുവിളിക്കാനായുമ്പോൾ</span></div><div><span class="Apple-style-span">ഇതൊരു തടവറയെന്നു</span></div><div><span class="Apple-style-span">ചിരിച്ചു മയങ്ങാനെന്തു സുഖം.!</span></div>എന്‍.ബി.സുരേഷ്http://www.blogger.com/profile/03022227090250105605noreply@blogger.com35tag:blogger.com,1999:blog-7334450485115549454.post-17247628632359736512011-07-28T02:42:00.000-07:002011-07-28T02:45:43.256-07:00ജന്മത്തിന്റെ ഉപമകള്‍.<span class="Apple-style-span" style="border-collapse: collapse; color: rgb(51, 51, 51); font-family: 'trebuchet ms', verdana, arial, sans-serif; line-height: 18px; -webkit-border-horizontal-spacing: 2px; -webkit-border-vertical-spacing: 2px; " ><br /><br />ഒറ്റയടിപ്പാതകളിലൂടെ<br />യാത്രകളെല്ലാം അസ്തമിക്കുന്നു.<br />വരണ്ടുണങ്ങാത്ത ഒറ്റക്കാറ്റും ഇനി വീശാനില്ല.<br />മഴ പെയ്യുന്ന ഒരുച്ചയില്‍ നിഴലില്ലാതെ വന്ന്<br />വെയിലുപൊള്ളുന്ന ഒരുച്ചയില്‍<br />നിഴലുമാത്രം കൂട്ടിനായ്<br />തിരിച്ചുപോകുന്നു ഞാന്‍.<br />ജന്മത്തിന്റെ കപ്പല്‍ച്ഛെദത്തിലെ<br />ഏകാന്തനാവികന്‍.<br />ഈ ഇടത്താവളത്തില്‍ എനിക്ക്<br />ഋതുക്കളുടെ ഉടയാടകള്‍ കിട്ടി.<br />കാണാത്ത ഭൂഖണ്ഡങ്ങള്‍ പോലെ<br />സ്വന്തം നെഞ്ചില്‍ നാം ഒളിച്ചിരിക്കുന്നു.<br />ഒരു തോണിപ്പാട്ടില്ലാതെ പുഴയും<br />തുഴയില്ലാതെ തോണിയും ഒഴുകിതീരുന്നു.<br />അനാഥജന്മത്തിന്റെ ഉപമകള്‍ എന്തെല്ലാം?<br />പൊക്കിള്‍കൊടികൊഴിഞ്ഞ ഒരു കുട്ടി.<br />കൂടില്ലാത്ത ഒരു പറവ.<br />ഒഴുക്കില്ലാത്ത ഒരു പുഴ.<br />പച്ചയൊഴിഞ്ഞ ഒരു വനം.<br />തടവുകാരന് അകത്തും പുറത്തും<br />ഓര്‍മ്മകളുടെ ഇരയാണ്.<br />കാടെരിയുന്നതും കനവുരുകുന്നതും<br />ഒരേ ഗന്ധത്തിലാണ്.<br />കാറ്റും മഴയും കടലിലെന്നപോലെ<br />കരുണയും കലാപവും ഒരേ മനസ്സില്‍.<br />രാപ്പകലുകള്‍ പോലെ<br />പ്രണയവും പ്രളയവും.<br />സായംസന്ധ്യപോലെ<br />ജനിമൃതികള്‍ക്കിടയില്‍ ഹൃദയസ്പന്ദനം.<br />പച്ചിലയും പഴുത്തിലയും പോലെ<br />ചിരിയും കരച്ചിലും പിറന്നൊടുങ്ങുന്നു.<br />എനിക്കും നിങ്ങള്‍ക്കുമിടയില്‍<br />ഒരു പച്ചപ്പുണ്ട്.<br />നരകത്തിനും സ്വര്‍ഗത്തിനുമിടയില്‍<br />ഭൂമിയെന്നപോലെ.<br />കൂട്ടരേ,<br />നിലാവെരിയുന്ന ഒരു പകലും<br />സൂര്യന് തണുക്കുന്ന ഒരു രാത്രിയും<br />കിനാവുകണ്ട് ഞാന്‍ പോകുന്നു.<br />മഴപൊഴിയുന്ന ഒരു മനസ്സും<br />കനലെരിയുന്ന ഒരു കണ്ണും<br />തോരാതെ തീരാതെ പോകുന്നു.<br />ജന്മത്തിന്റെ ഉപമകള്‍.<br />എങ്കിലും അവസാനിക്കുന്നില്ല.</span><div><span class="Apple-style-span" style="border-collapse: collapse; color: rgb(51, 51, 51); font-family: 'trebuchet ms', verdana, arial, sans-serif; line-height: 18px; -webkit-border-horizontal-spacing: 2px; -webkit-border-vertical-spacing: 2px; " ><br /></span></div><div><span class="Apple-style-span"><span class="Apple-style-span" style="border-collapse: collapse; line-height: 18px; -webkit-border-horizontal-spacing: 2px; -webkit-border-vertical-spacing: 2px; " >(റീപോസ്റ്റ്)</span></span></div>എന്‍.ബി.സുരേഷ്http://www.blogger.com/profile/03022227090250105605noreply@blogger.com32tag:blogger.com,1999:blog-7334450485115549454.post-42711607824827946222011-05-14T20:37:00.000-07:002011-05-13T20:59:37.603-07:00നിർവ്വാണം<div><span><div><span><span class="Apple-style-span" ><span class="Apple-style-span"><span>നിലവിളികളില്‍ കുരുങ്ങിപ്പിടഞ്ഞൊരാൾ<br />ജീവിതവഴിയിലിടറി നില്ക്കവേ<br />ആരൊരാള്‍ വന്നു തോളില്‍പ്പിടിച്ചു<br />നല്ലവാക്കോതി തണുപ്പിച്ചു നടത്തുവാന്‍?<br /><br />എത്രമേല്‍ കാംക്ഷിക്കുമെങ്കിലും, വഴി-<br />നീളെ കണ്ണില്‍ തിരി തെളിച്ചീടിലും<br />കാണുമോ കഷ്ടകാലത്തിന്റെ കാലനെ,<br />സ്നേഹദൂതനെ, ദയാപരനൊരന്യനെ?<br /><br />ഓര്‍ത്തുനോക്കീടുകില്‍ വിഷാദിക്കുവാനില്ല-<br />യൊന്നും, വാഴ്വുതന്നെയസംബന്ധമാകവേ;<br />പ്രാണന് പൊതിഞ്ഞും, കിതച്ചും പായവേ<br />നേടിയെത്ര, നേടുവാനെത്ര,യായുസ്സെത്ര ബാക്കി?<br /><br />സ്നേഹിച്ചുവോ തമ്മില്‍ നോവിച്ചതിനൊപ്പമെങ്കിലും?<br />പ്രണയിച്ചുവോ പിരിയുന്ന നേരമെങ്കിലും?<br />കലഹിക്കുവാനിരുട്ടു നിരന്തരം തേടവേ<br />തെല്ലു കാണാതെപോയോ നന്മതന് സൂര്യനെ?<br /><br />കാത്തുസൂക്ഷിച്ചതെന്തിത്രമേല്‍ കാര്യമായ്.<br />ആരാണവകാശി, യന്യനോ അരുമയോ?<br />അല്ലെങ്കിലെന്തു നാം നല്കി,യാര്ക്ക്?<br />വെറുതെ കൂട്ടിവച്ചതാം പാഴ്വാക്കല്ലാതെ.<br /><br />ഓര്‍ത്തീടുമോ, വഴിമാറി നടന്നീടുമോ<br />മടുത്തുവിങ്ങുമ്പോള്‍ പകര്‍ന്നീടുമോ?<br />ഇത്രമേല്‍ അകന്നിട്ടെന്താണ് ലാഭം,?<br /></span><span>ജീവിതമൊരുത്തന്റെ ശരിതെറ്റുമാത്രമോ. </span><br /><span><span class=""></span></span><br /><span>ഒടുവിലാരും വരാമീവഴി ശൂന്യനായ്<br />നിരലംകൃതനായ്, നിരാലംബനായ്.<br />കൊതിക്കുന്നതെത്ര, വിധിക്കുന്നതെത്ര,<br />ദാഹിക്കുന്നതെത്ര, ശമിക്കുന്നതെത്ര.<br /><br />പ്രിയമുള്ളതില്‍നിന്നകലാന്‍ കഴിയുമോ?<br />മടുപ്പുള്ളതിനോടടുക്കാന്‍ കഴിയുമോ?<br />കുടിച്ചുതീര്‍ക്കാന്‍ ഒരു കടല്‍കിടക്കെ<br />നിര്‍വ്വാണമെന്നെ പൊതിയുവതെങ്ങനെ?</span></span><div><br /></div><div><span><span class="Apple-style-span"><span class="Apple-style-span">(റീപോസ്റ്റ്)</span></span></span></div></span></span></div></span></div>എന്‍.ബി.സുരേഷ്http://www.blogger.com/profile/03022227090250105605noreply@blogger.com28tag:blogger.com,1999:blog-7334450485115549454.post-17601661840938626402011-01-27T07:41:00.000-08:002011-01-27T11:41:00.000-08:00ആ ജനുവരി സന്ധ്യ മറക്കുവതെങ്ങനെ ?<span style="font-size:130%;"><br /></span><div><span style="font-size:130%;"> </span> <div><div><p><span style="font-size:130%;">സമയം കടന്നുപോകുന്നു. സന്ധ്യാപ്രാർത്ഥനയ്ക്കുള്ള നേരമാണിപ്പോൾ. ബാപ്പുവിന്റെ ഊന്നുവടികളായ മനുവിനും ആഭയ്ക്കും പരിഭ്രമമായി. അദ്ദേഹം എപ്പോഴും വെറുക്കുന്ന ഒരേയൊരു കാര്യം ഇതാണ്. ഈ സമയംതെറ്റൽ.</span></p><br /><p><span style="font-size:130%;"></span></p><br /><br /><p><span style="font-size:130%;">അന്നേരം ഗാന്ധിജി അകത്ത് വല്ലഭായി പട്ടേലുമായി സംവാദത്തിലായിരുന്നു. തന്റെ ജീവിതത്തിലെ അവസാനത്തെ കൂടിക്കാഴ്ച. നെഹ്രുവിന് പട്ടേൽ എഴുതിയ രാജിക്കത്തിന്റെ കോപ്പി ഗാന്ധിജിയുടെ എഴുത്തുമേശയുടെ മുകളിൽ ഇരിക്കുന്നുണ്ട്. യോജിച്ചുപോകാൻ കഴിയാത്ത തരത്തിൽ നെഹ്രുവും പട്ടേലും അകന്നിരുന്നു. രണ്ടുപേരും ഗാന്ധിജിക്ക് പ്രിയപ്പെട്ടവർ.(മരണത്തിനു തൊട്ടുമുൻപുള്ള നിമിഷത്തിലും ഗാന്ധിജി കോൺഗ്രസ്സിലെ പ്രശ്നങ്ങൾ പറഞ്ഞുതീർക്കുകയായിരുന്നു. ആ മഹാത്മാവിന്റെ വാക്കുകൾക്ക് സ്വാതന്ത്ര്യത്തിനു ശേഷം അധികാരത്തിലേറിയ ശിഷ്യന്മാർ വില കല്പിച്ചില്ല എന്നത് ഒരു ദു:ഖസത്യം.)</span></p><br /><p><span style="font-size:130%;"></span></p><br /><p><span style="font-size:130%;">സമയം അഞ്ചുമണി കഴിഞ്ഞ് പത്തുമിനുട്ട് കൂടിയായപ്പോൾ മനു വാച്ചിനുനേർക്ക് മുദ്രകാണിച്ച് നേരം വൈഅകിയതിനെക്കുറിച്ച് ഗാന്ധിജിയെ ഓർമ്മിപ്പിച്ചു. അദ്ദേഹം വല്ലഭായിയോട് പറഞ്ഞു. “ ഓഹ്, നിങ്ങൾ എന്നെ സ്വതന്ത്രനാക്കണം. ദൈവയോഗത്തിനു ഞാൻ പോകേണ്ട സമയമായി.”(ഹൊ, എത്ര അറം പറ്റിയ വാക്കുകൾ)</span></p><br /><p><span style="font-size:130%;"></span></p><br /><p><span style="font-size:130%;">നേരം വൈകിയതിനാൽ ബിർലാമന്ദിരത്തിന്റെ പുൽത്തകിടിക്ക് കുറുകേ അദ്ദേഹം പ്രാർത്ഥനാമൈതാനത്തേക്ക് നടന്നു. പ്രാർത്ഥനയ്ക്ക് ഒരു നിമിഷം പോലും വൈകുന്നത് ഗാന്ധിജിക്ക് ഇഷ്ടമല്ല. അദ്ദേഹം പറഞ്ഞു( തന്റെ അവസാന വാക്കുകൾ?) Those who are late should be punished ( ആരാണോ വൈകുന്നത് അവർ ശിക്ഷിക്കപ്പെടും) പ്രവചനസ്വഭാവമുള്ള വാക്കുകൾ.</span></p><br /><p><span style="font-size:130%;"></span></p><br /><p><span style="font-size:130%;">മറ്റുള്ളവരുടെ സഹായമില്ലാതെ പടികൾ കയറി അദ്ദേഹം മുകളിലെത്തി. ‘ബാപ്പുജി, ബാപ്പുജി’ എന്ന് ആളുകൾ മൃദുവായി ഉരുവിടുന്നുണ്ടായിരുന്നു. ജനങ്ങൾക്കിടയിൽ നാഥുറാം തയ്യാറായി ഇരുന്നു. ജനങ്ങൾ ഇരുവശത്തേക്ക് ഒഴിഞ്ഞുനിന്നു. ആ വഴിയിലൂടെ അടുത്തേക്ക് നടന്നുവരുന്ന ഗാന്ധിജിയെ നാഥുറാം കണ്ടു. അയാളുടെ ഒരു കൈ കീശയിലായിരുന്നു. പെട്ടന്നയാൾ മാറിച്ചിന്തിച്ചു. ‘ കൊല്ലാൻ ദൈവം തന്ന അവസരമാണിത്.’ (പ്രാർത്ഥനാവേദിയിൽ ഗാന്ധിജി ഇരുന്നതിനുശേഷം 35വാര അകലെനിന്നും നിറയൊഴിക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം.) ഇതാവുമ്പോൾ ആൾക്കൂട്ടത്തിനിടയിലൂടെ നടന്നുവരുന്ന ഗാന്ധിജിക്ക് നേരേമുന്നിലെത്തി പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ ആ നെഞ്ചിലേക്ക്...’ അയാൾ ചിന്തിച്ചു.</span></p><p><span style="font-size:130%;"></span></p><br /><br /><p><span style="font-size:130%;">കാക്കിവേഷമണിഞ്ഞ തടിച്ച ചെറുപ്പക്കാരൻ ബാപ്പുവിനുനേരേ ചുവടുവയ്ക്കുന്നത് മനു കണ്ടു. നാഥുറാം കൈത്തോക്കെടുത്ത് രണ്ടു കൈത്തലങ്ങൾക്കിടയി ഒളിപ്പിച്ചു. ഗാന്ധിജിയുടെ അനുയായി ആയി പൊതുജീവിതം തുടങ്ങിയ നാഥുറാം, അദ്ദേഹം രാജ്യത്തിനുവേണ്ടി എന്തെങ്കിലും സേവനം ചെയ്തിട്ടുണ്ടെങ്കിൽ അതിനുവേണ്ടി വന്ദിക്കാൻ തീരുമാനിച്ചു. അയാൾ ഗാന്ധിജിയുടെ മുൻപിൽ അരയോളം കുനിഞ്ഞു. ‘നമോവാകം‘</span></p><br /><p><span style="font-size:130%;"></span></p><br /><p><span style="font-size:130%;">ബാപ്പുവിന്റെ പാദം ചുംബിക്കാൻ തുടങ്ങുകയാണെന്ന് കരുതി മനു അയാളെ തടയാൻ ശ്രമിച്ചു. “ ബാപ്പു ഇപ്പോൾത്തന്നെ വൈകി”. പക്ഷെ പെട്ടന്ന് ഇടത്തേക്കൈ കൊണ്ട് നാഥുറാം ശക്തിയായി അവളെ തള്ളി. പോയിന്റെ ബ്ലാങ്ക് റേഞ്ചിൽ നിന്ന് അയാളുടെ വലതുകൈയിലിരുന്ന തോക്ക് മൂന്നു തവണ തീതുപ്പി. 79വർഷം പഴക്കമുള്ള ആ ദുർബ്ബലമായ നെഞ്ചിലേക്ക് വെടിയുണ്ടകൾ തുളഞ്ഞുകയറി. വെടിയൊച്ചകൾ പ്രാർത്ഥനാമൈതാനത്തെ നിശ്ചലമാക്കി.</span></p><br /><p><span style="font-size:130%;"></span></p><br /><p><span style="font-size:130%;">തറയിൽ വീണുകിടക്കുന്ന ബാപ്പുജിയുടെ നോട്ടുബുക്കും കോളാമ്പിയുമൊക്കെ തേടുകയായിരുന്ന മനു അത് കേട്ടു. കൈ തൊഴുതുപിടിച്ച് പ്രാർത്ഥനാവേദിയിലേക്ക് ഒരു ചുവടുകൂടി വയ്ക്കുന്ന ബാപ്പുവിനെ കണ്ടു അവൾ. തൂവെള്ള ഖാദിവസ്ത്രത്തിൽ പരക്കുന്ന രക്തപുഷ്പങ്ങൾ കണ്ടു. പിന്നെ ‘ഹേ റാം’ എന്നുച്ചരിച്ച് നിലത്തേക്ക് വീഴുന്ന തന്റെ ബാപ്പുവിനെ കണ്ടു. തന്റെ നേരേ നിറയൊഴിച്ചവനോടെന്ന പോലെ അദ്ദേഹത്തിന്റെ കൈകൾ അപ്പോഴും കൂപ്പിയ മട്ടിലായിരുന്നു. </span></p><br /><p><span style="font-size:130%;"></span></p><br /><p><span style="font-size:130%;">അദ്ദേഹത്തിന്റെ രക്തത്തിൽ കുതിർന്ന ഉടുവസ്ത്രത്തിന്റെ മടക്കുകളിൽനിന്നു പുറത്തുകണ്ട ഇംഗർസോൾ വാച്ചിൽ അപ്പോൾ സമയം അഞ്ചുമണി കഴിഞ്ഞ് പതിനേഴ് മിനിറ്റായിരുന്നു.</span></p><p><span style="font-size:130%;"></span></p><p><em><span style="color:#ff0000;"><strong><span style="font-size:130%;">ലോകത്തിന്റെ കണ്ണുകൾ പെയ്തപ്പോൾ</span></strong></span></em></p><br /><p><span style="color:#000000;"><span style="font-size:130%;">ഹിന്ദുസ്ഥാൻ സ്റ്റാൻഡേർഡിന്റെ എഡിറ്റോറിയൽ പേജിൽ മഹാത്മാവിന്റെ വധം നടന്നതിന്റെ പിറ്റേദിവസം ഇങ്ങനെ വായിക്കാം.</span></span></p><br /><br /><p><span class="" style="font-size:130%;">‘ആരുടെ പാപമോചനത്തിനുവേണ്ടിയാണോ ഗാന്ധിജി ജീവിച്ചത്, അവർതന്നെ അദ്ദേഹത്തിന്റെ കഥ കഴിച്ചു. ലോകചരിത്രത്തിലെ ഈ രണ്ടാം ക്രൂശിക്കൽ നടന്നതും ഒരു വെള്ളിയാഴ്ചയാണ്. 1915വർഷം മുൻപ് ക്രിസ്തുവിന്റെ കുരിശേറ്റം നടന്ന അതേദിവസം. പിതാവേ ഞങ്ങളോട് പൊറുക്കേണമേ’</span></p><br /><span style="font-size:130%;"><img id="BLOGGER_PHOTO_ID_5566929072652181682" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 400px; CURSOR: hand; HEIGHT: 302px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgo_V661JXJn3oiSnUH0uDyTKXc_1FDHbFS3TfPK-eRqjwSIDwhqgQNDYx3ZnG-fOYHL972yw8Nco_e-VjX5LApjAq4FYduxfLzIzOj1NnjwAJl_LmwUzSWdKG2IYCrB6R1U54-QuVl8sQ/s400/gandhi_funeral4_01%255B1%255D.jpg" border="0" /><br /><br /></span><p><span class=""></span></p><br /><p><span style="font-size:130%;">ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അനേകായിരങ്ങൾ അനുശോചന സന്ദേശങ്ങൾ അയച്ചുകൊണ്ടിരുന്നു. 1931ൽ ലണ്ടനിൽ വച്ചാണ് ബർണാഡ് ഷായെ ഗാന്ധിജി പരിചയപ്പെടുന്നത്. ഷാ പറഞ്ഞു. “ നല്ലവനായിരിക്കുന്നത് എത്ര ആപൽക്കരമാണെന്ന് അദ്ദേഹത്തിന്റെ വധം പറഞ്ഞുതരുന്നു.” </span></p><p><span class="" style="font-size:130%;"></span></p><br /><p><span style="font-size:130%;">നോബൽ സമ്മാന ജേതാവ് പേൾ.എസ്.ബക്ക് വിഷാദപ്പെട്ടു. “ രണ്ടാമത്തെ ക്രിസ്തുവും കുരിശിൽ തറയ്ക്കപ്പെട്ടു.”</span></p><br /><p><span class="" style="font-size:130%;"></span></p><br /><p><span class="" style="font-size:130%;">“ഇങ്ങനെ ഒരു മനുഷ്യൻ രക്തമാംസങ്ങളാൽ ഈ ലോകത്ത് ജീവിച്ചിരുന്നുവെന്ന് ഭാവിതലമുറ വിശ്വസിച്ചെന്നുവരില്ല” എന്നാണ് ഐൻസ്റ്റീൻ ഖേദിച്ചത്.(അതെത്ര സത്യമെന്ന് 60വർഷം കഴിഞ്ഞപ്പോഴേ നമ്മൾ തെളിയിച്ച് തുടങ്ങി)</span></p><br /><p><span class="" style="font-size:130%;"></span></p><br /><p><span style="font-size:130%;">ഗാന്ധിജിയുടെ മരണത്തെക്കുറിച്ച് മൌണ്ട് ബാറ്റൺ ഭീതിയോടെ പറഞ്ഞതിങ്ങനെ: “ ഗാന്ധിജിയെ കൊന്നത് യഥാർത്ഥത്തിൽ ഒരു മുസ്ലീം ആണെങ്കിൽ ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഭീകരമായ കൂട്ടക്കൊല ഇന്ത്യയിൽ നടക്കാൻ പോവുകയാണ്.” അദ്ദേഹം ഒരു കാര്യം കൂടി പറഞ്ഞു. “ ചരിത്രത്തിൽ ബുദ്ധനും ക്രിസ്തുവിനും തുല്യമായ ഒരു സ്ഥാനം മഹാത്മാഗാന്ധിക്കും ഉണ്ടായിരിക്കും.”</span></p><p><span class="" style="font-size:130%;"></span></p><br /><p><span class="" style="font-size:130%;">(മൌണ്ട് ബാറ്റൺ വളരെ കൃത്യമായി ഇന്ത്യയിലെ ജനങ്ങളുടെ മനസ്സിലാക്കി. 1984ലെ ഇന്ദിരാഗാന്ധിയുടെ മരണത്തെത്തുടർന്നുള്ള സിക്കുവിരുദ്ധ കലാപവും ഗുജറാത്ത് കലാപവുമൊക്കെ അദ്ദേഹം നിരീക്ഷിച്ച കൂട്ടക്കൊലകൾക്ക് ഉദാഹരണമാണ്. ഒരു ചെറിയ പ്രകോപനം മതി ഇന്ത്യയിൽ ലഹള പൊട്ടിപ്പുറപ്പെടാൻ)</span></p><br /><span style="font-size:130%;"><img id="BLOGGER_PHOTO_ID_5566927977554784354" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 301px; CURSOR: hand; HEIGHT: 320px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhG6su-bpdhHhgJ6zqBUZSrOIwFFue0jOEDLsflHyN-siX9DcxKuQ_5U9It-Uje5yMfa56XWa8jflyxDjELgNB2Mh7ppWeVi7MXf4Kd153UisGBGe5wRliAOwE96EmGeVnYYymi1ygHoFU/s320/gandhi_funeral0_01%255B1%255D.jpg" border="0" /><br /></span><p><span class=""></span></p><br /><p><span style="font-size:130%;">നെഹ്രു പറഞ്ഞു. “ നമ്മുടെ ജീവിതങ്ങളിൽ നിന്നും പ്രകാശം പൊലിഞ്ഞു. എവിടെയും ഇരുട്ട് നിറഞ്ഞിരിക്കുന്നു”</span></p><p><span class="" style="font-size:130%;"></span></p><br /><br /><p><span style="font-size:130%;">ഗാന്ധിജിയുടെ രാഷ്ട്രീയ പ്രതിയോഗിയായിരുന്ന മുഹമ്മദാലി ജിന്ന പ്രതിവചിച്ചു. “ ഹിന്ദുമതം ജന്മം നൽകിയ ഏറ്റവും മഹാന്മാരായ വ്യക്തികളിൽ ഒരാളായിരുന്നു അദ്ദേഹം. അതെ മഹാനായ ഹിന്ദു.”</span></p><p><span class="" style="font-size:130%;"></span></p><br /><p><span style="font-size:130%;">വത്തിക്കാനിൽ നിന്നും പീയുസ് മാർപ്പാപ്പയടക്കമുള്ള സകല ലോക നേതാക്കളും ബാപ്പുജിയുടെ മരണത്തിൽ അനുശോചനമറിയിച്ചു. പക്ഷേ ജോസഫ് സ്റ്റാലിന്റെ വിദേശകാര്യാലയത്തിലെ ഒരാളും പ്രതികരിച്ചില്ല. ജവഹർലാൽ നെഹ്രുവിന്റെ സഹോദരി മിസ്സിസ്സ് വി.എൽ.പണ്ഡിറ്റ് പുതുതായി തുറന്ന സ്ഥാനപതികാര്യാലയത്തിൽ തയ്യാറാക്കിവച്ച രജിസ്റ്റർ ശൂന്യമായിത്തന്നെയിരുന്നു.</span></p><br /><p><span class="" style="font-size:130%;"></span></p><br /><p><span style="font-size:130%;">ഇന്ത്യ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ മരണ വിലാപയാത്ര യമുനാനദിക്കരയിലേക്കുണ്ടായി. പാകിസ്താനിൽ ലക്ഷക്കണക്കിന് സ്ത്രീകൾ ആഭരണങ്ങളും അലങ്കാരങ്ങളുമുപേക്ഷിച്ച് പരമ്പരാഗത ദു:ഖപ്രകടനം നടത്തി. വാർത്തകളറിയാൻ ലാഹോറിൽ ജനങ്ങൾ തിങ്ങിക്കൂടി. ബോംബേയിൽ സവർക്കർ സദനത്തെയും ഹിന്ദുരാഷ്ട്രയുടെയും ഹിന്ദുമഹാസഭയുടെയും കാര്യാലയങ്ങൾ ജനങ്ങൾ ആക്രമിച്ചു.</span></p><p><span class="" style="font-size:130%;"></span></p><br /><p><strong><span style="color:#cc0000;"><span style="font-size:130%;">എന്റെ ചാരം ഹൈന്ദവസിന്ധുവിലൊഴുകട്ടെ</span></span></strong></p><p><span style="font-size:130%;color:#000000;"></span></p><br /><p><span style="font-size:130%;">ഗാന്ധിജിക്കുനേരേ നിറയൊഴിച്ച ഗോഡ്സേയെ പോലീസ് പിടികൂടി. അയാൾക്ക് രക്ഷപെടാനുള്ള പഴുതുകൾ വേണ്ടുവോളമുണ്ടായിരുന്നിട്ടും ശ്രമിച്ചില്ല. തുടർന്ന് ബാക്കിയുള്ളവരെയും പിടികൂടി. നാരായണൻ ആപ്തേ, നാഥുറാം ഗോഡ്സേ, ഗോപാൽ ഗോഡ്സേ, മദൻലാൽ പഹ്വ, വിഷ്ണു കാർക്കറേ, സവർക്കർ, ദത്താത്രേയ ചർച്ചുറേ, ശങ്കർ കിസ്തിയ(ദിഗംബർ ബാഡ്ജെയുടെ സേവകൻ) എന്നിവരെ ഗാന്ധിജിയുടെ വധവുമായി ബന്ധപ്പെട്ട് 1948മെയ് 27ന് വിചാരണയ്ക്കയച്ചു. യഥാർത്ഥത്തിൽ ഒരു രാഷ്ട്രീയ കൊലപാതകമായ സംഭവത്തെ താൻ മാത്രമാണിതിനുത്തരവാദി എന്ന് പറഞ്ഞ് വഴിമാറ്റിവിടാൻ ഗോഡ്സേ ശ്രമിച്ചിരുന്നു. സ്വയമൊരു ബലിയാടാവുകയായിരുന്നു ലക്ഷ്യം.</span></p><p><span style="font-size:130%;"></span></p><br /><p><span style="font-size:130%;">കപട സന്യാസിയുടെ വേഷത്തിൽ നടക്കുകയും ആയുധങ്ങളുണ്ടാക്കുകയും വിൽക്കുകയും ഛെയ്തിരുന്ന ദിഗംബർ ബാഡ്ജേയ്ക്ക് വിചാരണ നേരിടേണ്ടി വന്നില്ല. ഗാന്ധിജിയുടെ വധത്തിൽ ഒരു പ്രധാന പങ്കുവഹിച്ച ബാഡ്ജേയ്ക്കെതിരെ തെളിവുകൾ ശേഖരിക്കാൻ പോലീസിന് കഴിഞ്ഞില്ല. പലവിധ കുറ്റകൃത്യങ്ങളിൽ 37തവണ അയാൾ അറസ്റ്റു ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷേ ഒരിക്കൽ മാത്രമാണയാൾ ശിക്ഷിക്കപ്പെട്ടത്. അയാൾ മാപ്പുസാക്ഷിയായി. വീർ സവർക്കർ തെളിവില്ലാത്തതിന്റെ പേരിൽ വിട്ടയയ്ക്കപ്പെട്ടു. ബാക്കി ഏഴുപേരേയും ശിക്ഷിച്ചു.</span></p><p><span style="font-size:130%;"></span></p><br /><br /><p><span style="font-size:130%;">ആപ്തെ, ഗോഡ്സേ എന്നിവരെ <span class="">1949നവംബർ</span> 15ന് അംബാലാ ജയിലിൽ തൂക്കിക്കൊന്നു. ഗാന്ധിയുടെ രണ്ടു പുത്രന്മാരടക്കം പലരും നെഹ്രുവിന് ദയാഹർജി കൊടുത്തെങ്കിലും ശിക്ഷ ഒഴിവായില്ല. ബാക്കി അഞ്ചുപേർക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചു. ദത്തത്രേയ ചർച്ചുറേയും ശങ്കർ കിസ്തിയയും വിധി അസ്ഥിരപ്പെടുത്തി. വിഷ്ണു കാർക്കടെ ഗോപാൽ ഗോഡ്സേ, മദൻലാൽ പഹ്വ എന്നിവരെ അറുപതുകളുറ്റെ അവസാനം ജയിലിൽ നിന്നു മോചിപ്പിച്ചു.</span></p><p><span style="font-size:130%;"></span></p><br /><br /><p><span style="font-size:130%;">തന്റെ ചാരം ഹൈന്ദവ ഭരണത്തിൽ ഏകീകരിക്കപ്പെട്ട ഒരിന്ത്യയിലൂടെ ഒഴുകുന്ന സിന്ധു നദിയിലൊഴുക്കണമെന്നും അതിന് കഴിയുന്നതുവരെ തലമുറ തലമുറകളായി കൈമാറി സൂക്ഷിക്കണമെന്നും ഗോഡ്സേ മരണപത്രത്തിൽ ആവശ്യപ്പെട്ടു.</span></p><p><span style="font-size:130%;"></span></p><br /><br /><p><span style="font-size:130%;">പിന്നീട എല്ലാ നവംബർ 15നും ഗോപാൾ ഗോഡ്സേ ജ്യേഷ്ഠനെ തൂക്കിക്കൊന്നതിന്റെ വാർഷികമാചരിച്ചിരുന്നു. പൂനയിലെ തന്റെ താമസസ്ഥലത്ത് സ്ഥാപിച്ചിരുന്ന സമ്പൂർണ്ണമായ ഒരൂ ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ ചുവട്ടിൽ നാഥുറാമിന്റെ ചിതാഭസ്മം വയ്ക്കും. വെള്ളിക്കുടത്തിന്റെ മുകളിൾ വൈദ്യുതി ദീപങ്ങൾ ചാർത്തും. വീർസവർക്കറുടെ പഴ്യ ശിഷ്യന്മാർ ചേർന്ന് പ്രതിജ്ഞയെടുക്കും. ഹൈന്ദവ ഇന്ത്യയുടെ ഏകീകരണത്തിന് ആഹ്വാനം ചെയ്തു കൊണ്ടുള്ള പ്രതിജ്ഞ.</span></p><p><span style="font-size:130%;"></span></p><br /><br /><p><span style="font-size:130%;">ഇന്നും ഇന്ത്യ ശാന്താമാവാതെ തുടരുന്നു. കലാപങ്ങൾക്ക് അറുതിയില്ല. പ്ലേഗിന്റെ അണുക്കൾ കാലങ്ങളോളം നാശം കൂടാതെ തണുത്തിരുന്നിട്ട് ഒരുനാൾ പൊട്ടിപ്പുറപ്പെടുന്ന പോലെ ഇന്ത്യയിൽ ഏതു നേരത്തും എവിടെയും ജനങ്ങൾ പരസ്പരം കൂട്ടക്കുരുതി നടത്താം എന്ന ഭീതി നിലനിൽക്കുന്നു. അങ്ങനെയിരിക്കെ ആ ജനുവരി സന്ധ്യ നാം എങ്ങനെ മറക്കും കൂട്ടരെ...</span></p><p><em><span style="font-size:130%;color:#ff0000;"></span></em></p><p><span style="font-size:130%;"></span></p><p><span style="font-size:130%;"></span></p><p><span style="font-size:130%;"></span></p><p><span style="font-size:130%;"></span></p></div></div></div>എന്‍.ബി.സുരേഷ്http://www.blogger.com/profile/03022227090250105605noreply@blogger.com82tag:blogger.com,1999:blog-7334450485115549454.post-82084858352565389812011-01-17T08:26:00.000-08:002011-01-18T12:24:44.945-08:00നിങ്ങളോർക്കുക നിങ്ങളെ ഞങ്ങളെ<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhOy0TZSTMDu3HSxqeX9sUJfEM8XTcqyTT2pDaZS8PjlJPKceA2vEhrMyTWsWe-9Tu5g1yYVpRtJeey9rmjLF0Q6HrJkthn73dl78P3IAUevlkM41Og4Y29e_yjw9C3BV3jhMj8l2rOU6w/s1600/IMG_2593.jpg"><span style="font-size:130%;"><img id="BLOGGER_PHOTO_ID_5563614692924968114" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 240px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhOy0TZSTMDu3HSxqeX9sUJfEM8XTcqyTT2pDaZS8PjlJPKceA2vEhrMyTWsWe-9Tu5g1yYVpRtJeey9rmjLF0Q6HrJkthn73dl78P3IAUevlkM41Og4Y29e_yjw9C3BV3jhMj8l2rOU6w/s320/IMG_2593.jpg" border="0" /></span></a><span style="font-size:130%;"><br /></span><div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiqjZ4brGwwRZ-j_xqRLTV_O4BjlJ6QHf_h5lkJANI-1dRQT4BjNhqsOphX6m8km-YKHu8LHFYEDW_ax715jCvyd6Ud67kADs7416EYLebOS-GEuVhw8_7fLpo5wfOq66gNI7e_PgDnfHE/s1600/IMG_2597.jpg"><span style="font-size:130%;"><img id="BLOGGER_PHOTO_ID_5563610010852367154" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 240px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiqjZ4brGwwRZ-j_xqRLTV_O4BjlJ6QHf_h5lkJANI-1dRQT4BjNhqsOphX6m8km-YKHu8LHFYEDW_ax715jCvyd6Ud67kADs7416EYLebOS-GEuVhw8_7fLpo5wfOq66gNI7e_PgDnfHE/s320/IMG_2597.jpg" border="0" /></span></a><span style="font-size:130%;"><br /><br /></span><div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiZdecFPAuY4UtAS-GDIx-pAzhyphenhyphenNbabJc-MwjfmlB_L7wXOBTVcJcNM71nNHXi_Jik63RocaPB4t8sQ7L8d9xWfF2TrpzzCsaHhCuncBcSmstKC_s4eKBh0OmpfLLubketgPi_neLBZLPA/s1600/IMG_2591.jpg"><span style="font-size:130%;"><img id="BLOGGER_PHOTO_ID_5563603230979896098" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 240px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiZdecFPAuY4UtAS-GDIx-pAzhyphenhyphenNbabJc-MwjfmlB_L7wXOBTVcJcNM71nNHXi_Jik63RocaPB4t8sQ7L8d9xWfF2TrpzzCsaHhCuncBcSmstKC_s4eKBh0OmpfLLubketgPi_neLBZLPA/s320/IMG_2591.jpg" border="0" /></span></a><span style="font-size:130%;"><br /><br /><br /></span><div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhhYBpeu-z7vMEFbed5Rcz3idEmffohed-fOGa27I0otFOrqZ61nGbO-iWikIexGKy6oT2QwL9g4GuayQFMgwHJjAXwEBcUvaih3OGlTm56p0rH8Cl_hHq9SfFhOROMR6fHgZzJY3He8o4/s1600/IMG_2588.jpg"><span style="font-size:130%;"><img id="BLOGGER_PHOTO_ID_5563596717781794578" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 240px; CURSOR: hand; HEIGHT: 320px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhhYBpeu-z7vMEFbed5Rcz3idEmffohed-fOGa27I0otFOrqZ61nGbO-iWikIexGKy6oT2QwL9g4GuayQFMgwHJjAXwEBcUvaih3OGlTm56p0rH8Cl_hHq9SfFhOROMR6fHgZzJY3He8o4/s320/IMG_2588.jpg" border="0" /></span></a><span style="font-size:130%;"><br /><br /><br /><br /></span><div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiedFblv5AfSlyR2wHDPyB39KUMGjd7W5CNnWZ9h9luLlicE5avMzdm5Ilt_HRFxlm97RAoXlJWSCVHpq0noaVuKeQ9FdEmiRfCZVRcjhpVcUO8zzrisWXSlezMVL3F9QCzZnMuujShmUg/s1600/IMG_2587.jpg"><span style="font-size:130%;"><img id="BLOGGER_PHOTO_ID_5563587395211635666" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 240px; CURSOR: hand; HEIGHT: 320px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiedFblv5AfSlyR2wHDPyB39KUMGjd7W5CNnWZ9h9luLlicE5avMzdm5Ilt_HRFxlm97RAoXlJWSCVHpq0noaVuKeQ9FdEmiRfCZVRcjhpVcUO8zzrisWXSlezMVL3F9QCzZnMuujShmUg/s320/IMG_2587.jpg" border="0" /></span></a><span style="font-size:130%;"><br /><br /><br /><br /><br /></span><div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjo7ZSC9WhH1npcslKjCH1AJnEEjZKZ-I5Vl2OMtPzQegbf5UvBQacCAGJMskXx46pSPzlxj11-WklC6OX97W2UODtxv1BP1t9ApiVdXshhURGhKDMZT-XkQWZCNf0ALOM5Z_c9_wBOOhY/s1600/IMG_2586.jpg"><span style="font-size:130%;"><img id="BLOGGER_PHOTO_ID_5563584919658996226" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 240px; CURSOR: hand; HEIGHT: 320px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjo7ZSC9WhH1npcslKjCH1AJnEEjZKZ-I5Vl2OMtPzQegbf5UvBQacCAGJMskXx46pSPzlxj11-WklC6OX97W2UODtxv1BP1t9ApiVdXshhURGhKDMZT-XkQWZCNf0ALOM5Z_c9_wBOOhY/s320/IMG_2586.jpg" border="0" /></span></a><span style="font-size:130%;"><br /><br /><br /><br /><br /><br /></span><div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh78zsi370aP7F4oGDtNfNSsue_zONDrg06VZmAh48O42xzYvvDm36Jr5Y3biQEfcbTHUarloQILTXTkIPqRYaKfTUlN3lToVJZ4dyvARtXApkMv8fhxNiF2S8hEB_ZXDhvji7OrNFYKRE/s1600/IMG_2585.jpg"><span style="font-size:130%;"><img id="BLOGGER_PHOTO_ID_5563582876026368322" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 240px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh78zsi370aP7F4oGDtNfNSsue_zONDrg06VZmAh48O42xzYvvDm36Jr5Y3biQEfcbTHUarloQILTXTkIPqRYaKfTUlN3lToVJZ4dyvARtXApkMv8fhxNiF2S8hEB_ZXDhvji7OrNFYKRE/s320/IMG_2585.jpg" border="0" /></span></a><span style="font-size:130%;"><br /><br /><br /><br /><br /><br /><br /></span><div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgSe1NEhJXHPKGGYayWsE8rUjBtItwtZ9oRW3l2UWTsK_lakj9KtA5TjhhnAECCW5DBZZs3X9UE-6eh4PJHkK7Q9CTJF-evvVH58uwJqdJnYxSBgSXV6lfLDDW-SADcUx-wrJeZuK3EKlw/s1600/IMG_2584.jpg"><span style="font-size:130%;"><img id="BLOGGER_PHOTO_ID_5563580735080192306" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 240px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgSe1NEhJXHPKGGYayWsE8rUjBtItwtZ9oRW3l2UWTsK_lakj9KtA5TjhhnAECCW5DBZZs3X9UE-6eh4PJHkK7Q9CTJF-evvVH58uwJqdJnYxSBgSXV6lfLDDW-SADcUx-wrJeZuK3EKlw/s320/IMG_2584.jpg" border="0" /></span></a><span style="font-size:130%;"><br /><br /><br /><br /><br /><br /><br /><br /></span><div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjELxvgXMj33Vnr1w4tyWrlU2ccpUDKJzlmIdfCKYhAu11XOoq_4Sto0kzolpoM-CnRQ3kVoYUI4kOrNvr8XoBxq3JmA-qWWjoyJDw4iPULOWv3OVShUJ3mKryg6jdg_iezEFdVGEOu1OU/s1600/IMG_2583.jpg"><span style="font-size:130%;"><img id="BLOGGER_PHOTO_ID_5563578860114358466" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 240px; CURSOR: hand; HEIGHT: 320px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjELxvgXMj33Vnr1w4tyWrlU2ccpUDKJzlmIdfCKYhAu11XOoq_4Sto0kzolpoM-CnRQ3kVoYUI4kOrNvr8XoBxq3JmA-qWWjoyJDw4iPULOWv3OVShUJ3mKryg6jdg_iezEFdVGEOu1OU/s320/IMG_2583.jpg" border="0" /></span></a><span style="font-size:130%;"><br /><br /><br /><br /><br /><br /><br /><br /><br /></span><div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiOUPONdjSdhtjOqfnkrQ9d7sY9b6iyDhGeQQmZZSmOSzWimeIiBuQhNu8N1JRMcdDwyhMxXT2j0xa_tuMiVjXJkZdHulCGVcnv1MFrmBflr_2h6qepdrjMc-DlxdVJDw7kuv52pdhTKAU/s1600/IMG_2582.jpg"><span style="font-size:130%;"><img id="BLOGGER_PHOTO_ID_5563569563995429522" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 240px; CURSOR: hand; HEIGHT: 320px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiOUPONdjSdhtjOqfnkrQ9d7sY9b6iyDhGeQQmZZSmOSzWimeIiBuQhNu8N1JRMcdDwyhMxXT2j0xa_tuMiVjXJkZdHulCGVcnv1MFrmBflr_2h6qepdrjMc-DlxdVJDw7kuv52pdhTKAU/s320/IMG_2582.jpg" border="0" /></span></a><span style="font-size:130%;"><br /><br /></span><div><br /><br /><br /><span style="font-size:130%;"><img id="BLOGGER_PHOTO_ID_5563569558195876514" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 240px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhFtBNpzA0An4FHBaryuVH_qnPo2GBWomb1ia1XH-q6nxRmGfd-AtiM5u0US3ZrKnoLnnnr7PXBGI8UzKZWDXPw35wucKGH-8lJ_8BB8mmJQ6YtICLln-WjduxFlgMChMZWXgNqiRkp0Ek/s320/IMG_2580.jpg" border="0" /><br /><br /><br /><br /><br /><br /><br /></span><div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjDlM5640aEsMk9ac4rN843W03cT4I477V5JPhojEvg9YsGPGuGJFyhFaI8gaVBgZq7N0IJZh0KshaL-pEDYeD_p5eh8dwVzCJ3oiOg6ENd6I3_wrXqPDn3TodHKC_CUPgSq80YoorK72Q/s1600/IMG_2577.jpg"><span style="font-size:130%;"><img id="BLOGGER_PHOTO_ID_5563208793321281842" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 240px; CURSOR: hand; HEIGHT: 320px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjDlM5640aEsMk9ac4rN843W03cT4I477V5JPhojEvg9YsGPGuGJFyhFaI8gaVBgZq7N0IJZh0KshaL-pEDYeD_p5eh8dwVzCJ3oiOg6ENd6I3_wrXqPDn3TodHKC_CUPgSq80YoorK72Q/s320/IMG_2577.jpg" border="0" /></span></a><span style="font-size:130%;"><br /><br /><br /><br /><br /><br /></span><div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiV2M9mbOh8aeEVr5gm93T-07hGw8rmipx_HVMwMpbpEhKHTqbyb1r9dFsed7_XoRY8rYjJdTirmiROuuOolzzZrUzKjWy3ItQrYCjTmwX-W9kjOoC16_Im3WnqXCWHXmdfjyIugfzf3UQ/s1600/IMG_2576.jpg"><span style="font-size:130%;"><img id="BLOGGER_PHOTO_ID_5563208789355059282" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 240px; CURSOR: hand; HEIGHT: 320px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiV2M9mbOh8aeEVr5gm93T-07hGw8rmipx_HVMwMpbpEhKHTqbyb1r9dFsed7_XoRY8rYjJdTirmiROuuOolzzZrUzKjWy3ItQrYCjTmwX-W9kjOoC16_Im3WnqXCWHXmdfjyIugfzf3UQ/s320/IMG_2576.jpg" border="0" /></span></a><span style="font-size:130%;"><br /><br /><br /><br /><br /><br /></span><div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgd_1YEB6_pJnlGpHMAPPLjiUhRgb7GKcspN06wiyTGsd8eXo9EkgdrKhchEWffeZPCF5RKn9-SNnr0_vL_RDu-6d3vcJRsX5WIRKpy-Xqq3NzHEH8lchnjMdj_uPBxbKANs_2wcU7Gtv4/s1600/IMG_2574.jpg"><span style="font-size:130%;"><img id="BLOGGER_PHOTO_ID_5563208782263300930" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 240px; CURSOR: hand; HEIGHT: 320px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgd_1YEB6_pJnlGpHMAPPLjiUhRgb7GKcspN06wiyTGsd8eXo9EkgdrKhchEWffeZPCF5RKn9-SNnr0_vL_RDu-6d3vcJRsX5WIRKpy-Xqq3NzHEH8lchnjMdj_uPBxbKANs_2wcU7Gtv4/s320/IMG_2574.jpg" border="0" /></span></a><span style="font-size:130%;"><br /><br /><br /><br /><br /></span><div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjEb-xMP1AGqmIkARFgVQK2P7SOiP8gb7wpSM9rhpeIthfBFzFOiQmthwg5yXEncA9CKUyoufERSjFKbnhiizac2RjgnSQYF_SmQArUI2Qe5wOGoLQEDfpkCQThcFbvdc42CPQ-pcsoIa4/s1600/IMG_2573.jpg"><span style="font-size:130%;"><img id="BLOGGER_PHOTO_ID_5563203395658484018" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 240px; CURSOR: hand; HEIGHT: 320px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjEb-xMP1AGqmIkARFgVQK2P7SOiP8gb7wpSM9rhpeIthfBFzFOiQmthwg5yXEncA9CKUyoufERSjFKbnhiizac2RjgnSQYF_SmQArUI2Qe5wOGoLQEDfpkCQThcFbvdc42CPQ-pcsoIa4/s320/IMG_2573.jpg" border="0" /></span></a><span style="font-size:130%;"><br /><br /><br /><br /><br /></span><div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi0s6KQTP60VjWbXB1lyB97UYrkGmkQFS-YIjplHYoYLdHuCeshk4Ucz1dzhLEK2oWROf42PmAKh5o24OF7DTM6XV8eBKOip72j1VK96T-rUPH1xu3WDz0zr4qwevRMWpPcCd4TyIqgWKc/s1600/IMG_2572.jpg"><span style="font-size:130%;"><img id="BLOGGER_PHOTO_ID_5563203387589448786" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 240px; CURSOR: hand; HEIGHT: 320px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi0s6KQTP60VjWbXB1lyB97UYrkGmkQFS-YIjplHYoYLdHuCeshk4Ucz1dzhLEK2oWROf42PmAKh5o24OF7DTM6XV8eBKOip72j1VK96T-rUPH1xu3WDz0zr4qwevRMWpPcCd4TyIqgWKc/s320/IMG_2572.jpg" border="0" /></span></a><span style="font-size:130%;"><br /><br /><br /><br /><br /><br /></span><div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjgH6leqPKLx07JZijxEvetrg9tKFTNEom-kjjts8Er-RGRCc73vR4J6S8WpS2rUl5x4_EUy8Kqy41ZcrTXFq18MycuMV_Q8s4PGSqeF6SM4Ea-nP9XYIU6zekehjIktp_1mWgtIjf3i-I/s1600/IMG_2571.jpg"><span style="font-size:130%;"><img id="BLOGGER_PHOTO_ID_5563203380636612482" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 240px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjgH6leqPKLx07JZijxEvetrg9tKFTNEom-kjjts8Er-RGRCc73vR4J6S8WpS2rUl5x4_EUy8Kqy41ZcrTXFq18MycuMV_Q8s4PGSqeF6SM4Ea-nP9XYIU6zekehjIktp_1mWgtIjf3i-I/s320/IMG_2571.jpg" border="0" /></span></a><span style="font-size:130%;"><br /><br /><br /><br /><br /><br /></span><div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiYPJsZdGjBYG2kDxr1rUR04MMrXebpDjLl1GLfeL1GDai_EQ5G-54Q4DTsYGV13RwJRNTvdpoPSjro9Hswb6dtEMEzr6nTYuo45MsdKZK2qXUd-XcBUgWtjCtDYLv-llTF5yRwY7f8MM4/s1600/IMG_2570.jpg"><span style="font-size:130%;"><img id="BLOGGER_PHOTO_ID_5563203372811668962" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 240px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiYPJsZdGjBYG2kDxr1rUR04MMrXebpDjLl1GLfeL1GDai_EQ5G-54Q4DTsYGV13RwJRNTvdpoPSjro9Hswb6dtEMEzr6nTYuo45MsdKZK2qXUd-XcBUgWtjCtDYLv-llTF5yRwY7f8MM4/s320/IMG_2570.jpg" border="0" /></span></a><span style="font-size:130%;"><br /><br /><br /><br /><br /></span><div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi8nICCnUukEXLiLpeTt2ec7QEeC29KwYFISCUFxVJcrtsJdNUwJU262nEmGkYvyvS4UZLJkJG3Kgo0KLUY5i-PfbbAylQkLhGk0y5gbCT83Qxd62wxgh7CrBujxRMHg0f7atbn9S7ORgM/s1600/IMG_2569.jpg"><span style="font-size:130%;"><img id="BLOGGER_PHOTO_ID_5563203369368889858" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 240px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi8nICCnUukEXLiLpeTt2ec7QEeC29KwYFISCUFxVJcrtsJdNUwJU262nEmGkYvyvS4UZLJkJG3Kgo0KLUY5i-PfbbAylQkLhGk0y5gbCT83Qxd62wxgh7CrBujxRMHg0f7atbn9S7ORgM/s320/IMG_2569.jpg" border="0" /></span></a><span style="font-size:130%;"><br /><br /><br /></span><div><br /><br /><br /><br /><div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg91-ewUBI8Q1yqtMrBWopu1QKZ9fRUEkGYMd-xUcO8Ewkwa7n_Ru6BfR5oJ1ZtvQ2D2H-Ko5A5s8TQMDKAoGfQhelC3m20u2v381-8hPLvcZQvXP7JRW_uHT7eE1qVYm37_bdI_dgaYbg/s1600/IMG_2566.jpg"><span style="font-size:130%;"><img id="BLOGGER_PHOTO_ID_5563198410644892786" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 240px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg91-ewUBI8Q1yqtMrBWopu1QKZ9fRUEkGYMd-xUcO8Ewkwa7n_Ru6BfR5oJ1ZtvQ2D2H-Ko5A5s8TQMDKAoGfQhelC3m20u2v381-8hPLvcZQvXP7JRW_uHT7eE1qVYm37_bdI_dgaYbg/s320/IMG_2566.jpg" border="0" /></span></a><span style="font-size:130%;"><br /><br /></span><div></div><br /><p><span style="font-size:130%;">ഡിസംബർ മാസത്തിലെ സുഖകരമായ ഒരു പകലിൽ ഞങ്ങൾ കുറച്ചുപേർ തെന്മല ഇക്കോ ടൂറിസം പദ്ധതി പടർന്നുകിടക്കുന്ന വനമേഖലയിലേക്ക് ഒരു യാത്ര പോയി. ജോലിനോക്കിയിരുന്ന സ്കൂളിൽ നിന്നും സ്ഥലം മാറ്റമായി. എനിക്ക് മാത്രമല്ല മറ്റുപലർക്കും. അത് ഞങ്ങളുടെ വല്ലാത്ത ഇഴയടുപ്പമൂണ്ടായിരുന്ന സൌഹൃദത്തെ ഉലച്ചുകളഞ്ഞു.</span></p><br /><br /><p><span style="font-size:130%;"></span></p><br /><p><span style="font-size:130%;">സ്ഥലം മാറ്റമായിട്ട് രണ്ട് ദിവസം കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. എല്ലാവരും കൂടി വീട്ടിൽ വന്നു. ഭക്ഷണം കഴിച്ചു. ഞങ്ങൾ വെറുതെ സമയം ചിലവഴിക്കാൻ വേണ്ടി ഇക്കോടൂറിസത്തിലേക്ക് പോയി. അവിടെ അഡ്വഞ്ചർ സോണിൽ മലകയറ്റമൊക്കെ കഴിഞ്ഞ് ലഘുഭക്ഷണം കഴിച്ച് ഉല്ലസിച്ചിരിക്കുമ്പോഴാണ് ദാ താഴെക്കാണുന്ന വാനരൻ വന്നത് ഞങ്ങളുടെ കൂടെയുണ്ടായിരുന്ന കുട്ടികൾ അപ്പുവും ആമിയും അവനോടൊപ്പം കൂടി.</span></p><br /><br /><p><span style="font-size:130%;">അവരുടെ കൈയിൽ ഉണ്ടായിരുന്ന ലോലിപോപ്പ് കൊടുത്തപ്പോൾ വാങ്ങി സ്റ്റൈലായി തിന്നു. പിന്നെയും മറ്റെന്തിനോ വേണ്ടി പ്രതീക്ഷയോടെ കാത്തിരുന്നു.</span></p><p><span style="font-size:130%;"></span></p><br /><br /><p><span style="font-size:130%;">അവന്റെ മുഖത്ത്, ചലനങ്ങളിൽ ദൈന്യതയായിരുന്നോ? തങ്ങളുടെ ഏകാന്തമായ വന്യതയിൽ മനുഷ്യർ കടന്നുകയറി അധികാരം സ്ഥാപിക്കുന്നതിന്റെ രോഷമായിരുന്നോ.? കാടിന്റെ രുചികൾ മറന്ന് നാടിന്റെ പാക്കറ്റ് ഭക്ഷണങ്ങൾക്കായി നാവിനെ മാറ്റിയെടുത്തവന്റെ ആർത്തി? എത്ര കൊടുത്താലും മനുഷ്യനിൽ നിന്ന് അകലം പാലിക്കുന്ന ജ്ഞാനിയാണവൻ. </span></p><p><span style="font-size:130%;"></span></p><br /><br /><p><span style="font-size:130%;">അവനെപ്പോലെ എത്രപേർ നൂറുകണക്കിനു കുരങ്ങന്മാർ അവിടെ ചുറ്റിയടിച്ചു നടക്കുന്നു. ഒരുകാലത്ത് അവരുടെ ലോകമായിരുന്നത് ഇന്ന് അവർക്ക് അന്യം. അവർക്കെന്നല്ല എല്ലാ കാട്ടുമൃഗങ്ങൾക്കും.</span></p><p><span style="font-size:130%;"></span></p><br /><br /><p><span style="font-size:130%;">എല്ലാം നാം കടന്നുകയറി സ്വന്തമാക്കിയിരിക്കുന്നു. കാട്ടുമനുഷ്യരും കാട്ടിലെ ജന്തുജാലപ്രാണിവർഗ്ഗങ്ങളും പക്ഷികളും മരങ്ങളും എല്ലാമെല്ലാം സ്വന്തം ആവാസഭൂമിയിൽ അന്യവൽക്കരിക്കപ്പെട്ടിരിക്കുന്നു.</span></p><p><span style="font-size:130%;"></span></p><br /><p><span style="font-size:130%;">എവിടെയും മനുഷ്യർ, മനുഷ്യർ, മനുഷ്യർ.</span></p><br /><p><span style="font-size:130%;"></span></p><br /><p><span style="font-size:130%;">ആർത്തിയുടെ തേറ്റകളുമായി സദാ റോന്തുചുറ്റുന്ന അജ്ഞാനികൾ. പ്രപഞ്ചത്തിന്റെ ഭ്രമണപഥത്തിൽ നിന്നും തെന്നിമാറി എല്ലാം നശിപ്പിക്കുന്ന മുടിയനായ പുത്രൻ.</span></p><br /><p><span style="font-size:130%;"></span></p><br /><p><span style="font-size:130%;">ഇതാ മനുഷ്യന്റെ പൂർവ്വികൻ പുതുമനുഷ്യന്റെ ആടിക്കളിയടാ കുഞ്ഞിരാമാ എന്ന കളിനിയമത്തിനുള്ളിൽ ഗതികേടിന്റെ വേഷമണിഞ്ഞ് കൈനീട്ടി നിൽക്കുന്നു. </span></p><p><span style="font-size:130%;"><span class=""></span></span> </p><p><span style="font-size:130%;">കാടിറങ്ങിപ്പോന്ന മനുഷ്യൻ നാട്ടുമനുഷ്യരായി നാഗരികമനുഷ്യരായി കാടുകയറുന്നു. അപ്പോൾ കാട്ടുജീവികൾ അവന്റെ മുന്നിൽ ദയാദാക്ഷണ്യങ്ങൾക്കായി കേണുനിൽക്കുന്നു. </span></p><p><span style="font-size:130%;"></span> </p><p><span style="font-size:130%;"></span></p><p><span style="font-size:130%;">‘ദ ലാസ്റ്റ് എമ്പറർ’ എന്ന ബർട്ടലൂച്ചി സിനിമയിൽ ചൈനീസ് വംശത്തിലെ അവസാനത്തെ രാജകുമാരൻ താൻ ബാല്യകാലം ചെലവിട്ട തന്റെ കൊട്ടാരം സർക്കാർ ഏറ്റെടുത്ത് സ്മാരകമാക്കിയപ്പോൾ, അതുകാണാൻ ടിക്കറ്റെടുത്ത് ക്യ്യൂ നിൽക്കുന്ന ഒരു ദയനീയ ദൃശ്യമുണ്ട്. അതുപോലെയാണ് ഈ കാഴ്ചയും.</span></p><p><span style="font-size:130%;">കൈയിലുണ്ടായിരുന്ന സാധാരണ ഡിജിറ്റൽ ക്യാമറയിൽ പകർത്തിയതാണ് ചിത്രങ്ങൾ.ഒട്ടും നല്ല ചിത്രങ്ങൾ അല്ല. പക്ഷേ ഒരു ആശയം പങ്കുവയ്ക്കണമെന്ന് തോന്നി, അത്രമാത്രം.</span></p><p><br /> </p></div></div></div></div></div></div></div></div></div></div></div></div></div></div></div></div></div></div></div></div>എന്‍.ബി.സുരേഷ്http://www.blogger.com/profile/03022227090250105605noreply@blogger.com74tag:blogger.com,1999:blog-7334450485115549454.post-9788098708591758612011-01-02T07:13:00.000-08:002011-01-02T07:42:02.470-08:00പ്രതിരൂപം<span style="font-size:130%;">കണ്ണാടിയുടെ റെറ്റിനയിൽ</span><br /><span style="font-size:130%;">ചുവന്നുവിങ്ങിയ ഒരു മുഖം</span><br /><span style="font-size:130%;">സുഗന്ധതൈലങ്ങളാലും</span><br /><span style="font-size:130%;">നനുനനുത്തോരു പുഞ്ചിരിയാലും</span><br /><span style="font-size:130%;">ഭേദപ്പെട്ടുകിട്ടിയ</span><br /><span style="font-size:130%;">ഒരു മുഖാവരണമതിനുണ്ട്.</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">ചത്ത കണ്ണുകളുടെ സ്മാരകങ്ങളെ</span><br /><span style="font-size:130%;">ഞാൻ പൊതിഞ്ഞു സൂക്ഷിക്കും.</span><br /><span style="font-size:130%;">അഗാധവേദനകളെ</span><br /><span style="font-size:130%;">നിങ്ങൾക്കായി ഒരദൃശ്യ ശസ്ത്രക്രിയ.</span><br /><span style="font-size:130%;">പിന്നെ</span><br /><span style="font-size:130%;">ഉടഞ്ഞ കണ്ണാടിയിൽ നിന്നും</span><br /><span style="font-size:130%;">ഒരജ്ഞാത രൂപം ചിതറിവീഴുന്നു.</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">കൈത്തണ്ടയിൽ കൃത്യമായ ഋതുചക്രം.</span><br /><span style="font-size:130%;">എങ്കിലും അതിൽ എന്റെ വിലാപമില്ല.</span><br /><span style="font-size:130%;">ഭൂമിയുടെ കാല്പെരുമാറ്റം,</span><br /><span style="font-size:130%;">കടൽത്തിരയുടെ ചിലമ്പൊച്ച,</span><br /><span style="font-size:130%;">തെങ്ങിന്റെ നെറുകയിൽ നിന്നൊരു കാറ്റ്,</span><br /><span style="font-size:130%;">മലയിറങ്ങുന്ന നദിയും</span><br /><span style="font-size:130%;">കുയിലിന്റെ പാട്ടും</span><br /><span style="font-size:130%;">ഒന്നുമില്ലൊന്നുമില്ല.</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">പിന്നെന്റെ മുറിഞ്ഞ കൈത്തണ്ടയിൽ</span><br /><span style="font-size:130%;">വാർന്നൊലിക്കുന്ന രക്തവും</span><br /><span style="font-size:130%;">ഊർന്നുപോയ സമയവും.</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">ഭൂമിയുടെ ചൂടും ചൂരും</span><br /><span style="font-size:130%;">ആപൽക്കരമെന്ന് ഒരുവൻ.</span><br /><span style="font-size:130%;">മണ്ണിനെ തൊടുക,</span><br /><span style="font-size:130%;">മഴയേൽക്കുക</span><br /><span style="font-size:130%;">വെയിൽ കായുക</span><br /><span style="font-size:130%;">അങ്ങനെയൊന്നും പാടില്ല പാടില്ല.</span><br /><span style="font-size:130%;">വേടന്റെയമ്പിനു പെരുവിരൽ കാട്ടരുത്.</span><br /><span style="font-size:130%;">ഉയരത്തിൽ പാറണം.</span><br /><span style="font-size:130%;">ഭൂമിയുടെ പൊക്കിൾക്കൊടി മുറിക്കണം.</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">പിന്നെ </span><br /><span style="font-size:130%;">പാമ്പു കടിച്ചവന്റെ വിരലിലേക്ക്</span><br /><span style="font-size:130%;">നീലാകാശത്തിന്റെ വിരുന്ന്.</span><br /><span style="font-size:130%;"></span><br /><span style="font-size:130%;"><strong>(കേരളകവിത തൊണ്ണൂറ്റിയെട്ട്)</strong></span><br /><span style="font-size:130%;"></span>എന്‍.ബി.സുരേഷ്http://www.blogger.com/profile/03022227090250105605noreply@blogger.com78tag:blogger.com,1999:blog-7334450485115549454.post-82470206310391163752010-12-18T09:12:00.000-08:002010-12-18T21:41:18.239-08:00ആത്മാവിന്റെ മുറിവുകൾ<span style="font-size:130%;">ഞാനെത്തുമ്പോൾ സ്റ്റാഫ്റൂം തുറക്കുന്നേയുണ്ടായിരുന്നുള്ളൂ. ഒഴിഞ്ഞ മൂലയിലുള്ള മേശമേൽ ബാഗ് വച്ചിട്ട് ഞാൻ ജനാലകളെല്ലാം തുറന്നിട്ടു. രണ്ടു ദിവസം സ്കൂൾ അടവായിരുന്നതിനാൽ ആകെ ഒരു മുഷിഞ്ഞ മണവും പൊടിയും മരപ്പട്ടിയുടെ മൂത്രത്തിന്റെ ചൂരും മുറിയിലാകെ നിറഞ്ഞു നിന്നിരുന്നു.<br /><br /><br />പുറത്തേക്കിറങ്ങുമ്പോൾ ആഴത്തിലെവിടെ നിന്നോ ഒരു തുമ്മൽ പുറത്തേക്ക് വന്നു. അല്ലങ്കിലും മകരമാസത്തിൽ പടരുന്ന മഞ്ഞിന്റെ പാളികൾ എല്ലാ പുലർച്ചകളിലും കുളിർത്ത ഒരു സുഖവും അസ്വസ്ഥതയും ഒരുമിച്ച് എനിക്ക് സമ്മാനിച്ചിരുന്നു. സഹ്യന്റെ മലഞ്ചെരുവിൽ നിൽക്കുന്ന ഈ സ്കൂളന്തരീക്ഷത്തിൽ പ്രത്യേകിച്ചും.<br /><br />എന്റെ വരവും കാത്തുനിന്നപോലെ വരാന്തയുടെ അങ്ങേയറ്റത്തുനിന്ന് ആഭ ഓടി എന്റെ അടുത്തേക്ക് വന്നു. വളരെ ദൂരം ഓടിവന്നപോലെ അവൾ കിതയ്ക്കുന്നുണ്ടായിരുന്നു.<br /><br />“മാഷേ”. വിളി തീരെ ഒച്ചയില്ലാതെയായിരുന്നു.<br /><span class=""></span><br />അവൾ ഒന്നു നിർത്തി ചുറ്റിലും നോക്കി.അവളുടെ കണ്ണുകൾ നനഞ്ഞു തിളങ്ങുന്നുണ്ടായിരുന്നു.<br /><span class=""></span><br />എപ്പോഴും പ്ലസന്റായ ആഭയ്ക്കിതെന്തുപറ്റി? എന്തോ ഒരു പന്തികേട് എനിക്ക് മണത്തു.<br /><br />“എന്താ മക്കളെ”? (ഈ വിളി എന്റെ ജീവിതത്തിൽ എനിക്ക് എറ്റവും പ്രിയപ്പെട്ട അദ്ധ്യാപകനായ ദിനേശ് ബാബു സാറിൽ നിന്നും കിട്ടിയതാണ്. ഞങ്ങൾ ഡിഗ്രിക്ക് പഠിക്കുമ്പോൾ മുതിർന്ന് കല്യാണപ്രായമായ ആൺകുട്ടികളെയും കല്യാണം കഴിഞ്ഞ പെൺകുട്ടികളെയും അദ്ദേഹം മക്കളെ എന്നേ വിളിക്കുമായിരുന്നുള്ളൂ. കുട്ടികൾ വലിയവരോ ചെറിയവരോ ആരുമാകട്ടെ അവരെ ഇങ്ങനെ തന്നെ വിളിക്കണമെന്ന് ഞാൻ അന്നേ മനസ്സിലുറപ്പിച്ചിരുന്നു)<br /><br />“മാഷേ മീര ആശുപത്രിയിലാണ് ”<br /><span class=""></span><br />എനിക്ക് വല്ലാതെ വിറയാർന്നു വന്നു.<br /><br />“സീരിയസ്സ് ആണെന്നാ കേട്ടത് ”<br /><span class=""></span><br />കുറച്ചിടെ ഞാൻ ഒന്നും മിണ്ടിയില്ല.ഒന്നു രണ്ടു തവണ തുമ്മുകയും ചെയ്തു.<br /><br />“എന്താ അവൾക്ക് പറ്റീത്?”<br /><br />“അവൾ ഞരമ്പ് മുറിച്ച് മാഷേ..”<br /><span class=""></span><br />തൊട്ടടുത്തുകണ്ട തൂണിലേക്ക് ഞാൻ ചാരി. അറിയാതെ കണ്ണടച്ചു. അപ്പോൾ മീരയുടെ നേർത്ത് വെളുത്ത കൈകൾ വെള്ള വിരിച്ച് ഒരു കിടക്കയ്ക്കു പുറത്തേക്ക് തൂങ്ങിക്കിടക്കുന്നതും അതിൽ ആഴത്തിലുള്ള മുറിവിൽ നിന്നും ചുവപ്പും നീലയും കലർന്ന രക്തം താഴേക്ക് ഒലിച്ചിറങ്ങി നിലത്ത് പടരുന്നതുമായ ഒരു സൈക്കഡലിക് കാഴ്ച എന്റെ മനസ്സിലേക്ക് അപകടകരമായി പാഞ്ഞുവന്നു.<br /><br />“ഹൊ” തല ഒന്നു കുടഞ്ഞു. പെട്ടന്ന് ഞാൻ നിയന്ത്രിച്ചു. ആഭ അടുത്ത് തന്നെയുണ്ട്. അവൾ എന്നെ ഉറ്റുനോക്കുന്നുണ്ട്.<br /><br />“നിന്നോട് ആരാണിത് പറഞ്ഞത്?”<br /><br />“എട്ടാം ക്ലാസ്സിൽ പഠിക്കുന്ന രമ്യയാ പറഞ്ഞത്. അവളുടെ വീട് മീരേടെ വീടിനടുത്താ”<br /><br />“നീ ഇതാരോടും പറയണ്ട. ആരെങ്കിലും ചോദിച്ചാൽ അവൾക്ക് പനിയായിട്ട് ആശുപത്രിയിൽ കിടക്കുകയാണെന്ന് പറഞ്ഞാൽ മതി”<br /><br />“ഉം.” അവൾ തലയാട്ടി. ഞാൻ മനസ്സിൽ കരുതിയത് അവൾക്ക് മനസ്സിലായെന്നു തോന്നുന്നു. ആഭയ്ക്ക് അതിനു കഴിയും. അവൾ മീരയുടെ ജീവിതവും ഹൃദയവുമറിഞ്ഞ കൂട്ടുകാരിയാണല്ലോ.<br /><span class=""></span><br />ആഭ പതിയെ തലകുനിച്ച് ക്ലാസ്സിലേക്ക് നടന്നുപോയി.ഞാൻ ഉറയ്ക്കാത്ത കാലുമായി തിരികെ സ്റ്റാഫ്റൂമിലേക്ക് കയറി മേശമേൽ മുഖം പൂഴ്ത്തി കിടന്നു. കയറി വരുന്ന ആരും എന്റെ മുഖം കാണാൻ ഞാൻ ഇഷ്ടപ്പെട്ടില്ല.<br /><span class=""></span><br />പതിയെ സ്ക്സൂൾ സജീവമായി. സ്റ്റാഫ്റൂം ചിരിയിലും തർക്കത്തിലും ഉലഞ്ഞു.<br /><br />‘രാത്രിയിൽ ഉറങ്ങാതെ മറ്റെന്തോ പണിയാ. ഉറങ്ങാൻ സ്കൂളിൽ വരും. സ്വീറ്റ്സ് ഡ്രീംസ് ആശംസിച്ചാ ഭാര്യ ഇങ്ങേരേ രാവിലെ യാത്രയാക്കുന്നത്.’ ആരാണാ കമന്റ് പറഞ്ഞതെന്ന് ഞാൻ ശ്രദ്ധിച്ചില്ല. എല്ലാവരും ഒപ്പിടാൻ ഓഫീസിലേക്ക് പോയി. പിന്നീട് പ്രാർത്ഥനയ്ക്കുള്ള മണി മുഴങ്ങി.<br /><br />ഇംഗ്ലീഷ് പഠിപ്പിക്കുന്ന താൽക്കാലികാദ്ധ്യാപകൻ ഷിജു ചോദിച്ചു. “സാർ ക്ലാസ്സിൽ പോകുന്നില്ലെ?”<br /><span class=""></span><br />ഞാൻ അവനോട് ഒരു കള്ളം പറഞ്ഞു. “നല്ല തലവേദന, നിനക്കിപ്പോൾ ഫ്രീ അല്ലേ, എന്റെ ക്ലാസ്സിൽ ഒന്നു പോകുമോ?”<br /><span class=""></span><br />ഷിജു എന്നോട് രജിസ്റ്ററും വാങ്ങി ക്ലാസ്സിലേക്ക് പോയി. ഞാൻ തനിച്ചായി. എല്ലാ അർത്ഥത്തിലും തനിച്ച്.കുറ്റബോധത്തോടെ, നീറ്റലോടെ, ഞാൻ ആറു മാസങ്ങൾക്ക് പിന്നിലേക്ക് പോയി.<br /><br /><br /><br />2006ജൂണിലാണ് ഞാൻ ആദിവാസിമേഖലയിലുള്ള ഈ സ്കൂളിലേക്ക് സ്ഥലംമാറ്റം വാങ്ങി വരുന്നത്. അതിനുമുൻപ് തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിന്റെ തമിഴ്നാട് ബോർഡറിലുള്ള ഒരു സ്കൂളിലായിരുന്നു ജോലി. മൂന്നു വർഷം. ഇതുപോലെ തന്നെ ഗ്രാമപ്രദേശം. എല്ലായ്പ്പോഴും ജോലി ചെയ്യാൻ ഗ്രാമങ്ങൾ തന്നെ ഞാൻ തെരഞ്ഞെടുത്തിരുന്നു. കാടിന്റെ നടുവിൽ ജനിച്ച് വളർന്നതുകൊണ്ടാവാം വെള്ളവും വായുവും മനുഷ്യരും എപ്പോഴും ശുദ്ധമാവണേ എന്ന് ആഗ്രഹിക്കാറുണ്ട്.<br /><br />അതുകൊണ്ടു തന്നെയാണ് സ്ഥലംമാറ്റത്തിന് അപേക്ഷിച്ചപ്പോൾ കാടിന്റെ അരികു ചേർന്നുള്ള സ്കൂളിൽ തന്നെ കൊടുത്തത്. കിട്ടുകയും ചെയ്തു.<br /><span class=""></span><br />എന്റേത് ഒച്ചിന്റെ ജന്മമാണെന്ന് അമ്മ എപ്പോഴും പറയാറുണ്ട്. എത്രയോ കാലമായി വിവിധ ജോലികളിലായി സ്ഥലംമാറ്റമാവുമ്പോഴൊക്കെ കുടുംബത്തെയും കൂട്ടി പുസ്തകങ്ങളും പെറുക്കിക്കൂട്ടി വീടും ചുമന്ന് അടുത്തിടത്തേക്ക് നടക്കുകയാണ് പതിവ്.<br /><span class=""></span><br />ഇത്തവണയും പതിവു തെറ്റിച്ചില്ല.<br /><span class=""></span><br />ഒമ്പത് ബി യിലെ എന്റെ ആദ്യ ക്ലാസ്സിൽ മീര ഉണ്ടായിരുന്നില്ല. തുടർന്നുള്ള നാലഞ്ചു ദിവസങ്ങളിലും. അവധി കഴിഞ്ഞുള്ള തിങ്കളാഴ്ച ക്ലാസ്സിലെത്തുമ്പോൾ പുതിയ ഒരു കുട്ടി ഇരിക്കുന്നു.<br /><br />മലയാളം ക്ലാസ്സ് എന്നു പറയുന്നത് അറബി പഠിക്കാൻ പോയതിനു ശേഷം ബാക്കി വരുന്ന കുട്ടികളുടെ കൂട്ടായ്മ ആണ്. ഈ പുതിയ കുട്ടി അറബിന് പോകാതെ ഇന്നത്തേയ്ക്ക് മാത്രം ക്ലാസ്സിൽ കൂടിയ ആൾ ആണെന്ന് ഞാൻ കരുതി.<br /><br />ആൺകുട്ടികൾ ഇടുന്ന മാതിരി കോളറുള്ള ഷർട്ടൊക്കെ ഇട്ടു വലിയ കമ്മൽ കാതിൽ ചാർത്തി ഒരുപാട് മുടിയും നല്ല ചിരിയുമായ് അവൾ.<br /><br />പക്ഷേ അവൾക്കെന്തോ ഒതുങ്ങിക്കൂടുന്ന മട്ടാണ്. എന്താണ് ഇത്രകാലം ആബ്സന്റ് ആയതെന്ന ചോദ്യത്തിന് അപ്പൂപ്പന് സുഖമില്ലാതെ ആശുപത്രിയിലായിരുന്നു എന്ന കാരണമാണവൾ പറഞ്ഞത്.<br /><span class=""></span><br />എനിക്കെന്തോ അതത്ര വിശ്വാസമായില്ലങ്കിലും കൂടുതൽ ചോദ്യം ചെയ്യാൻ പോയില്ല.<br /><span class=""></span><br />ജീവിതത്തിന്റെ അടിത്തട്ടിലുള്ളവരുടെ കുട്ടികളാണ് സ്കൂളിൽ അധികവും. അതിനിടയിൽ മീരയുടെ മട്ടും ഭാവവും ഒന്നു വേറിട്ടു നിന്നതിനാൽ എനിക്കെന്തോ അവളോട് ഒരു അകൽച്ച മനസ്സിൽ തോന്നി.<br /><span class=""></span><br />പക്ഷെ അതെന്റെ തോന്നൽ മാത്രമായിരൂന്നു. മീര കാണുന്നതൊന്നുമായിരുന്നില്ല്ല, ആരും കരുതുന്ന മാതിരിയായിരുന്നില്ല അവളുടെ ജീവിതം.<br /><br />ചിലപ്പോൾ നന്നായി അണിഞ്ഞൊരുങ്ങി ക്ലാസ്സിലെത്തിയിരുന്ന അവൾ ചിലപ്പോൾ തീരെ അശ്രദ്ധയായി. കൈയിൽ കിട്ടിയ ഉടുപ്പുകൾ അണിഞ്ഞ് തലമുടിപോലും ശരിക്ക് വകുന്ന് വയ്ക്കാതെ,എത്രയോ കാലം ഉപയോഗിച്ച് നിറം പോയ പൊട്ടൊക്കെ തോന്നിയപോലെ നെറ്റിയീലൊട്ടിച്ച് വന്നു.<br /><br />അപ്പോൾ തോന്നിയിട്ടുണ്ട് ഈ ജീവിതം തീരെ മുഷിഞ്ഞു എന്നവൾ മനസ്സിൽ കരുതുന്നുണ്ടാവും എന്ന്.<br /><span class=""></span><br />ചില ദിവസങ്ങളിൽ അവൾ കൂട്ടുകാരോടൊത്ത് വല്ലാതെ ആഹ്ലാദിച്ചു. ചിലപ്പോൾ തീരെ മൌനിയായി. ചിലപ്പോൾ തൊട്ടതിനും പിടിച്ചതിനുമൊക്കെ കൂട്ടുകാരോട് കലമ്പി.ചിലപ്പോൾ ക്ലാസ്സിൽ ടീച്ചേർസ് പഠിപ്പിക്കുമ്പോൾ എങ്ങോ മിഴിനട്ട് എന്തോ ആലോചിച്ച് ഇപ്പോൾ കരഞ്ഞുപോകും എന്ന മട്ടിൽ ഇരുന്നുകളയും.<br /><br />മിക്ക അദ്ധ്യാപകരും അവളുടെ അശ്രദ്ധയെ കുറ്റപ്പെടുത്തി പരദൂഷണം പോലെ പറയുന്നത് കേട്ടിട്ടുണ്ട്. ആ കുട്ടി ഏതോ വലയിൽ കുരുങ്ങിയിട്ടുണ്ട് എന്ന് അടക്കം പറഞ്ഞു പലരും.<br /><span class=""></span><br />ചിലപ്പോൾ ദിവസങ്ങളോളം ക്ലാസ്സിൽ വരില്ല. വരുമ്പോൾ ചിലപ്പോൾ ഉച്ചഭക്ഷണം കൊണ്ടുവരില്ല. സ്കൂളിൽ നിന്നുള്ള ഭക്ഷണവും കഴിക്കില്ല. ക്ലാസ്സിൽ എല്ലാ കുട്ടികളുമായും നല്ല കൂട്ടാണെങ്കിലും ആരുമായും ആഴത്തിലുള്ള ബന്ധം അവൾക്കുള്ളതായി എനിക്ക് തോന്നിയില്ല.<br /><span class=""></span><br />മുതിർന്ന ഒരു പെൺകുട്ടിയുടെ ജീവിതത്തിന്റെ ഉള്ളറകൾ തേടിപ്പോകുന്നത് അത്ര പന്തിയല്ല എന്ന് പല അനുഭവങ്ങളിൽ നിന്ന് തിരിഞ്ഞുകിട്ടിയിട്ടുള്ളതിനാൽ ഞാനും അവളുടെ ജീവിതത്തിൽ നിന്ന് അകലം പാലിച്ചു.<br /><span class=""></span><br />ചിലപ്പോൾ ചില പുസ്തകങ്ങൾ അവളുടെ കൈയിൽ ഇരിക്കുന്നത് കണ്ട് എനിക്ക് സ്നേഹവും കൌതുകവും തോന്നിയിട്ടുണ്ട്. വല്ലാതെ അടുപ്പം കാണിക്കില്ലെങ്കിലും ചില നേരങ്ങളിൽ അവൾ വാചാലയായിട്ടുണ്ട്.<br /><br />ഫസ്റ്റ് ടേം പരീക്ഷ കഴിഞ്ഞ് പേപ്പറും നോക്കിക്കൊടുത്ത് ബാക്കിയെല്ലാ കുട്ടികളും രക്ഷകർത്താക്കളെ വിളിച്ചു കൊണ്ടു വന്ന് പ്രൊഫൈലിൽ ഒപ്പിടുവിച്ചെങ്കിലും മീരയുടെ വീട്ടിൽ നിന്നുമാത്രം ആരൂം വന്നില്ല. ക്ലാസ്സ് ടീച്ചർ അതിന് അവളെ പലപാട് ശകാരിച്ചു.<br /><br />പിറ്റേന്ന് മുതൽ അവൾ സ്കൂളിൽ വരാതായി. ഞാൻ ആഭയോട് അന്വേഷിച്ചു. അവൾ ട്യൂഷൻ ക്ലാസ്സിലും വരുന്നില്ല മാഷേ എന്നായിരുന്നൂ ആഭയുടെ മറുപടി.<br /><span class=""></span><br />അവളുടെ വീടിനടുത്തുള്ള ഒന്നുരണ്ടു കുട്ടികളോട് ചോദിച്ചപ്പോൾ ‘ ആ , ഞങ്ങൾക്കറിയില്ല’ എന്ന് വല്ലാത്ത ഇഷ്ടക്കേട് പൊതിഞ്ഞുവച്ച ഉത്തരം കിട്ടി.<br /><span class=""></span><br />അടുത്ത ദിവസം അവളുടെ അപ്പൂപ്പൻ സ്കൂളിൽ വന്നു. സ്വയം പരിചയപ്പെടുത്തി. ഷർട്ട് ധരിക്കാതെ തോളിൽ ഒരു മഞ്ഞ തോർത്ത് ചുറ്റി നരച്ച താടിയും മുടിയുമായി ഒരാൾ. ‘ന്റെ കുട്ടി പഠിക്കാൻ മിടുക്കിയാണ്, എഴുതാനും വായിക്കാനുമൊക്കെ ഉത്സാഹമുണ്ട്. പക്ഷേ ആരു ശ്രദ്ധിക്കാൻ?’ എന്ന് ആത്മഗതം പോലെ പറഞ്ഞു.<br /><br />അവൾക്ക് അച്ഛനില്ലെന്നും അമ്മ മറ്റൊരിടത്താണെന്നും പിന്നെ അമ്മാവന്മാരുടെ കാരുണ്യത്തിലാണ് പഠിപ്പൊക്കെ എന്നും പറഞ്ഞുകേട്ടപ്പോൾ അവളുടെ ജീവിതത്തിൽ ചില വല്ലായ്മകൾ എനിക്ക് മണത്തു.<br /><span class=""></span><br />പിറ്റേന്ന് മീര ക്ലാസ്സിലെത്തി.ഞാൻ അവളോട് ചോദിച്ചു. ‘നീ കവിതയൊക്കെ എഴുതുമെന്ന് കേട്ടു?’ അവൾ വല്ലാതെ ചൂളി. അപ്പൂപ്പൻ വെറുതെ പറഞ്ഞതാ എന്ന് ഒഴുക്കൻ മട്ടിൽ പറഞ്ഞു. ‘നാളെ വരുമ്പോൾ നീ എഴുതിയ കവിതകൾ എന്നെ കാണിക്കണം എന്ന് പറഞ്ഞപ്പോൾ അയ്യോ എന്നായിരുന്നു പ്രതികരണം.<br /><span class=""></span><br />പക്ഷേ അവൾ കവിതകൾ കൊണ്ടു വന്നു. സാധാരണ ഒരു ഒമ്പതാം ക്ലാസ്സുകാരി കവിതയിലും ജീവിതത്തിലും കാണിക്കാത്ത പക്വതയുള്ള കവിതകൾ. എല്ലാറ്റിലും ജീവിതം വല്ലാതെ ഭാരം പേറി നിന്നു.<br /><br />വീട്ടിൽ നിന്നു കിട്ടേണ്ട സ്നേഹവും പരിഗണനയും ഒന്നും കിട്ടുന്നില്ലന്നും അച്ഛൻ, അമ്മ എന്നൊക്കെ പറയുന്നത് അവൾക്ക് ഏതോ അകന്ന ഗ്രഹങ്ങൾ പോലെയാണെന്നും എനിക്ക് തോന്നി. കവിതകൾക്ക് ചില തിരുത്തലുകൾ പറഞ്ഞ് ഞാൻ മടക്കിക്കൊടുത്തു.<br /><br />സ്കൂൾ കലോത്സവത്തിൽ കവിതാരചനയിൽ അവൾക്കായിരുന്നു ഒന്നാം സമ്മാനം. ഞാൻ നിർബന്ധിച്ചതുകൊണ്ടാണ് അവൾ കവിത എഴുതാൻ തയാറായത്. പക്ഷേ സബ്ജില്ലാമത്സരത്തിന് പോകാൻ എത്ര നിർബന്ധിച്ചിട്ടും അവൾ കൂട്ടാക്കിയില്ല. മാമന്മാരറിഞ്ഞാൽ തല്ലും എന്ന് അവൾ പേടീയോടെ പറഞ്ഞു.<br /><span class=""></span><br />എന്നെക്കാൾ ഒന്നുരണ്ടു വർഷം കൂടുതൽ സർവ്വീസ് ആ സ്കൂളിലുള്ള മോഹൻദാസ് സാറിനോട് ഞാൻ മീരയുടെ കാര്യം പറഞ്ഞു. പറയുന്ന കാര്യം പരദൂഷണമായ് പടരില്ല എന്ന് അറിയാവുന്നത് കൊണ്ട്.<br /><span class=""></span><br />സാറ് അവളുടെ ചില വീട്ടുകാര്യങ്ങൾ പറഞ്ഞു. ‘ചെറുതിലെ അച്ഛൻ ഉപേക്ഷിച്ചുപോയി. പിന്നെ അമ്മ അവളെയും കൊണ്ട് സ്വന്തം വീട്ടിൽ താമസിച്ചു. അമ്മയ്ക്ക് ചില നടപടിദൂഷ്യങ്ങൾ ഒക്കെയുണ്ടെന്ന് ആളുകൾ പറയുന്നുണ്ട്. വെറുതെ പറഞ്ഞുണ്ടാക്കുന്നതാവാനും മതി. ഇപ്പോൾ അവർ വീട്ടിലില്ല. ദൂരെ എവിടോ പണിക്ക് പോയിരിക്കുകയാണത്രേ. ആരോ അവരെ വച്ചുകൊണ്ടിരിക്കുകയാണെന്നാ നാട്ടിൽ സംസാരം.. അസൂയാലുക്കൾ പറയുന്നതാവാം. ഭർത്താവുപേക്ഷിച്ച എല്ലാ സ്ത്രീകളും നാട്ടുകരുടെ കണ്ണിൽ പോക്കുകേസുകളാണല്ലോ. തരം കിട്ടാത്തതുകൊണ്ട് മാന്യന്മാരും മാന്യകളുമാവുന്നവരുടെ ഭാവനയാവാനും മതി.’<br /><span class=""></span><br />എനിക്ക് വല്ലാതെ തോന്നി. കുട്ടികൾ അവളോട് കാണിക്കുന്ന അകൽചയ്ക്ക് കാരണം ഇതാണ്, നാട്ടിലെ കഥകൾ. അവളുടെ നിരാശ പടർന്ന നിത്യഭാവത്തിനും കാരണം കഥകൾ തന്നെ.<br /><span class=""></span><br />ഒരു ദിവസം ആഭ വന്ന് പറഞ്ഞു.‘ മാഷേ ഒരു കാര്യം പറഞ്ഞാൽ ദേഷ്യപ്പെടുമോ?<br /><br />സാധാരണ ഓടിവന്ന് സ്വാതന്ത്ര്യത്തോടെ വെട്ടിത്തുറന്ന് കാര്യങ്ങൾ പറയുന്ന ഇവൾക്ക് ഇന്നെന്താണ് പതിവില്ലാത്ത ഒരു മുഖവുര എന്ന് ഞാൻ കൌതുകപ്പെട്ടു.<br /><br />“ഇല്ല നീ കാര്യം പറയ്”<br /><br />“ അതേയ് ആ ഷഹനാസും കൂട്ടുകാരും മീരയുടെ പിന്നാലെ നടന്ന് കളിയാക്ക്വേം ശല്യപ്പെടുത്ത്വേം ചെയ്യുന്നു. അവൾക്കാണേൽ അതൊന്നും ഇഷ്ടമല്ല.”<br /><br />“നിങ്ങളുടെ ക്ലാസ് ടീച്ചറോട് പറഞ്ഞോ?“<br /><br />“ഇല്ല, പറഞ്ഞാൽ ഞങ്ങളെ വഴക്ക് പറയും.”<br /><span class=""></span><br />സുമ ടീച്ചർ അങ്ങനെയാ. ദൂരെ നിന്നു വന്ന് സ്കൂളിനടുത്ത് വാടകവീടെടൂത്ത് താമസിക്കുകയാണ് അവർ. ഭർത്താവ് നാട്ടിൽ. ചെറിയ കുട്ടിയുള്ളതിനെ നോക്കാൻ അമ്മ കൂടെയുണ്ട്. കുട്ടിക്ക് മിക്കപ്പോഴും അസുഖവും. തന്റെ കുട്ടിയുടെ കാര്യവും എപ്പോഴും ഭർത്താവിനോടൊപ്പം നാട്ടിൽ നിൽക്കണമെന്ന ചിന്തയുമല്ലാതെ സ്കൂളിന്റെ കാര്യത്തിൽ അവർക്ക് ഒരു താല്പര്യ്യവുമില്ല.<br /><br />സർവ്വീസിൽ കയറിയിട്ട് ഒരു വർഷമാകുന്നതേയുള്ളൂ. കുട്ടികൾ പരാതി പറയൂന്നത് ടീച്ചർക്ക് വല്ലാതെ അലർജിയുണ്ടാക്കും.<br /><br />" ഇനിയെന്തെങ്കിലും ഉണ്ടാവുകയാണെങ്കിൽ വന്ന് പറയ്, ഞാൻ ടീച്ചറോട് പറഞ്ഞ് പരിഹാരമുണ്ടാക്കാം.”<br /><span class=""></span><br />ആഭ പോയി.<br /><span class=""></span><br />ഷഹനാസും സംഘവും അത് ചെയ്തില്ലങ്കിലേ അത്ഭുതമുള്ളൂ. ഒരു വകതിരിവുമില്ലാതെ ക്ലാസ്സിലും പുറത്തും നാട്ടിലും പ്രശ്നമുണ്ടാക്കലാണ് അവന്മാർക്ക് ഏറ്റവും സന്തോഷം നൽകുന്ന കാര്യം. ഷഹനാസിനാണ് നേതൃത്വം. വീട്ടിൽ അത്യാവശ്യത്തിനു പണമുണ്ട്. അമ്മ പഞ്ചായത്ത് മെമ്പർ, പോരാത്തതിന് സ്കൂളിന് പുറത്ത് ഒരു കമ്പ്യൂട്ടർ സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മുതിർന്നവരുടെ സംഘത്തിലെ ഒരു അംഗം. മാത്രവുമല്ല സ്കൂളിൽ ഹെഡ്മാസ്റ്ററുടെ ചാർജ്ജ് വഹിക്കുന്ന ടീച്ചർ തൊട്ടയൽ വാസിയും.<br /><span class=""></span><br />സ്കൂളിലെ ഹീറോ ആവാനുള്ള കഠിന ശ്രമത്തിലാണവൻ. അവൻ ചിലവാക്കുന്ന പണത്തിന്റെ തോതനുസരിച്ച് വാലാട്ടി എന്തിനും കൂടെ നിൽക്കുന്നവരാണ് കൂടെയുള്ള വാനരസംഘം.പത്താം തർത്തിലെത്തിയപ്പോൾ അഹങ്കാരം തലയിൽ കയറി മുറ്റി റ്റീച്ചേഴ്സിനെ വക വയ്ക്കാതെ ക്ലാസ്സിനകത്തും പുറത്തും പ്രശ്നങ്ങൾ ഉണ്ടാക്കുക ഷഹനാസിന്റെയും സംഘത്തിന്റെയും പതിവായി.<br /><span class=""></span><br />ക്ലാസ്സ് ടീച്ചറായ മോഹൻദാസ് സാറുമായി പലപ്പോഴും അവന്മാർ ഉരസി.ചെറുപ്പക്കാരികളായ ടീച്ചേഴ്സ് ക്ലാസ്സിലെത്തുമ്പോൾ അവരുടെ ശല്യം അതിരുവിടുന്നതായും പരാതികിട്ടി.<br /><span class=""></span><br />പക്ഷേ, സുമടീച്ചറും പ്രായം കുറവും തടി കൂടുതലുമായ മാലിനിടീച്ചറും മറ്റും ഇതിന് ഒരു പോംവഴി കണ്ടെത്തി. ഇവരുടെ താളത്തിനൊത്ത് തുള്ളുക. അവരെ മാനസ പുത്രന്മാരായി കൂടെ കൊണ്ടു നടക്കുക, എന്തെങ്കിലും പ്രശ്നമുണ്ടാക്കി ക്ലാസ്സ് ടീച്ചർ ചോദ്യം ചെയ്യുമ്പോൾ അവന്മാരുടെ വക്കാലത്ത് പിടിക്കുക, തുടങ്ങിയ കലാപരിപാടികളീലൂടെ അവർ തങ്ങളുടെ പ്രശ്നങ്ങളെ മറി കടന്നു.<br /><br />അവധി ദിവസങ്ങളിൽ ഹീറോ സംഘത്തിന് വിരുന്നൊരുക്കുന്നത് വരെ മാലിനി ടീച്ചർ കടന്നു ചെന്നു. സ്കൂൾ ലീഡർ റോണിയുടെ പ്രണയം തകർന്നപ്പോൾ അതിന് മദ്ധ്യസ്ഥം പറയാൻ അവർ ശ്രമിച്ചു എന്ന പച്ചയായ സത്യത്തിന് വരെ സ്കൂൾ സാക്ഷിയായി.<br /><span class=""></span><br />വീഗാലാന്റിലേക്ക് ടൂർ പോയപ്പോൾ കിത്തിമറിഞ്ഞ് വീണ് കൈയൊടിഞ്ഞ് പകുതിക്ക് വച്ച് ടൂർ സംഘത്തെ ആശുപത്രിയിലേക്ക് വഴിതിരിച്ച് വിട്ട പാരമ്പര്യം ഷഹനാസിനുണ്ട്.<br /><span class=""></span><br />സ്കൂളിൽ നിന്ന് മുങ്ങി ബൈക്കെടുത്ത് മൂന്നുപേർ കയറി പാഞ്ഞുനടന്ന് വഴിയാത്രക്കാരനെ തട്ടി പോലീസ് ലോക്കപ്പിലായ വീരചരിതവും അവർ കുറിച്ചിട്ടുണ്ട്.<br /><span class=""></span><br />ക്ലാസ്സിൽ പോയി തന്റെ വിഷയം പഠിപ്പിക്കുന്നതിന് പകരം കുട്ടികളെ പാട്ടു പഠിപ്പിക്കുകയും പെൺകുട്ടികൾക്ക് സൌജന്യമായി സൌന്ദര്യം വർദ്ധിപ്പിക്കാനുള്ള കുറുക്കുവഴികൾ പറഞ്ഞുകൊടുക്കുകയും ചെയ്യുന്ന മാലിനി ടീച്ചർ തന്നെയാണ് ഇവരുടെ ഗോഡ് മദർ.<br /><br />ഹെഡ്മാസ്റ്റർ ഇൻചാർജ്ജ് എല്ലാത്തിനും ഒത്താശയും.<br /><span class=""></span><br />ആ സംഘമാണ് മീരയെ നോട്ടമിട്ടിരിക്കുന്നത്. ഇത്തരം പ്രശ്നങ്ങൾ കൊട്ടിഘോഷിക്കുന്നതിന് പകരം കണ്ടില്ലന്ന് നടിക്കുകയയാണ് ആദ്യം വേണ്ടതെന്ന് തോന്നി.<br /><span class=""></span><br />പക്ഷേ അവൻ വിടാൻ ഭാവമുണ്ടായിരുന്നില്ല. വീണ്ടും വീണ്ടും മീരയുടെ പിന്നാലെ കൂടി. ക്ലാസ്സിന്റെ വാതിൽക്കൽ, ഗേറ്റിൽ, ട്യൂഷൻ സെന്ററിൽ, അങ്ങനെ അവൾ ഉള്ള എല്ലായിടവും.<br /><span class=""></span><br />ആഭ പരാതിയുമായി എത്തി. ഇത്തവണ കൂടെ മീരയുമുണ്ടായിരുന്നു. വഴിയുണ്ടാക്കാമെന്ന് ഞാൻ അവരെ സമാധാനിപ്പിച്ചു.<br /><br />സുമ ടീച്ചറിനോട് കാര്യം പറഞ്ഞു. പൊതുവെ എന്നെ ലേഡീ ടീച്ചേഴ്സിന് അത്ര പന്തിയല്ല. സ്റ്റാഫ് മീറ്റിങ്ങിൽ കാര്യങ്ങൾ തുറന്നു പറയുന്നതിലുള്ള ഈർഷ്യ തന്നെ മുഖ്യ കാരണം.<br /><br />“ ആ കൊച്ച് ശരിയല്ല സാറെ, അതെങ്ങനാ കുടുംബം അങ്ങനുള്ളതല്യോ” അവരോട് പറയാൻ പോയ എന്റെ മുഖത്ത് ആട്ടുന്നതിനു തുല്യമായി അത്.<br /><span class=""></span><br />അടുത്ത ദിവസം ഷഹനാസ് മീരയ്ക്ക് കത്തുകൊടുത്തു. അവൾ വാങ്ങിയില്ല. അവൻ അത് അവളുടെ ബുക്കിനകത്ത് വച്ചു. മീരയുടെ ക്ലാസ്സിലെ അവന്റെ ഒരു കിങ്കരൻ വഴി.മീര അത് സുമ ടീച്ചറിനെ കാട്ടി. അവർ അത് വാങ്ങി. ഞാൻ ചോദിക്കാം എന്ന് പറഞ്ഞു. ഇനി അവൻ മേലാൽ ആവർത്തിക്കാതിരിക്കാൻ നോക്കാം എന്ന് പറഞ്ഞു.<br /><span class=""></span><br />പക്ഷേ അവൻ ആവർത്തിച്ചു, അല്ല തുടർന്നുകൊണ്ടേയിരുന്നു. ജെന്റ്സ് സ്റ്റാഫ്റൂമിൽ ഇത് ചർച്ചയ്ക്ക് വന്നപ്പോഴും മീരയുടെ സ്വഭാവദൂഷ്യമെന്ന് വരുത്താം ചിലർ ശ്രമിച്ചു.<br /><span class=""></span><br />അടുത്ത തിങ്കളാഴ്ച മൂത്രപ്പുരയുടെ ചുവരുകളിൽ ചുവരെഴുത്ത് പ്രത്യക്ഷമായി.<br /><span class=""></span><br />ഷഹനാസ് + മീര.<br /><br />ഒരിടത്തല്ല ഒരുപാട് ചുവരുകളിൽ. വേട്ടയാടിപ്പിടിക്കുന്നതിന്റെ രസം അവന്മാർ അനുഭവിക്കുകയാണ്.<br /><span class=""></span><br />ഞാൻ അവന്മാരുടെ ക്ലാസ്സിൽ പഠിപ്പിക്കാത്തതിനാൽ പറയുന്നതിന് പരിധിയുണ്ട്. മോഹൻദാസ് സാർ ഇടപെട്ട് ഓഫീസിൽ വിളിപ്പിച്ചപ്പോൾ പ്രശ്നം ഒത്തുതീർക്കാനാണ് ഇൻചാർജ്ജിന്റെ ഭാഗത്തുനിന്നും നിർദ്ദേശമുണ്ടായത്.<br /><span class=""></span><br />പക്ഷേ ഒത്തുതീർന്നില്ല. നാൾ ചെല്ലുംതോറും വഷളായി. അടുത്ത ദിവസം ക്ലാസ്സിൽ വരുമ്പോൾ ഒമ്പത് ബിയുടെ ബോർഡിലും ഡ്സ്കിലും ചുവരിലുമെല്ലാം ചുവരെഴുത്തുകൾ.<br /><span class=""></span><br />ഷഹനാസ് + മീര.<br /><br />കളർച്ചോക്കിൽ എഴുതിയത്. ട്യൂഷൻ കഴിഞ്ഞ് കുട്ടികൾ ക്ലാസ്സിലേക്ക് വന്നപ്പോൾ ഇതാണ് കാണുന്നത്. മീര അതിനു നടുവിൽ. കുട്ടികൾ അവളെ കുറ്റവാളിയെപ്പോലെ അടക്കം പിടിച്ച് നോക്കുന്നു. ആൺകുട്ടികൾ ഗൂഡമായി ചിരിക്കുന്നു. ഇതിന്റെ സൂത്രധാരന്മാർ ആ ക്ലാസ്സിൽ തന്നെയുള്ള ഷഹനാസിന്റെ ആരാധകന്മാരാണെന്ന് നിശ്ചയം.<br /><span class=""></span><br />പ്രശ്നം വീണ്ടും ഇൻചാർജ്ജിന്റെ മുന്നിലെത്തി. അവർ ആദ്യം ചെയ്തത് ബക്കറ്റിൽ വെള്ളം എടുത്ത് അത് തുടച്ച് കളയാൻ ഏർപ്പാടുണ്ടാക്കുകയാണ്. ലക്ഷ്യം ഷഹനാസിനെ രക്ഷിക്കുക എന്നതായിരുന്നു.<br /><span class=""></span><br />മോഹൻദാസ് സാറും ഞങ്ങൾ ആണുങ്ങളിൽ ചിലരും അവന്മാരെ ക്ലാസ്സിൽ നിന്നും പുറത്താക്കണമെന്ന് വാശി പിടിച്ചു. രാക്ഷകർത്താക്കളെ വിളിച്ച് ഉപദേശിക്കാമെന്ന ‘ശാസ്ത്രീയ നിർദ്ദേശമാണ്” നടപ്പിലായത്.<br /><span class=""></span><br />നിരന്തരം ഗുരുതരമായ കുറ്റങ്ങൾ ചെയ്യുന്നവർ യാതൊരു പരുക്കുമില്ലാതെ തുടർച്ചയായി ഹീറോകളായി ഞെളിഞ്ഞ് നടക്കാൻ അവസരമുണ്ടാക്കുന്നത് മറ്റുകുട്ടികൾക്ക് കൂടി തെറ്റായ മാതൃകവാവുമെന്ന അഭിപ്രായം പറഞ്ഞപ്പോൾ ഒരു സ്ത്രീ കൂടിയായ ഇൻചാർജ്ജ് പ്രതികരിച്ചത് ഇങ്ങനെ.<br /><br />‘ആ പയ്യന്മാരൊക്കെ നല്ല വീടുകളിൽ നിന്നെത്തുന്നവരാ സാർ. നമ്മളെന്തിനാ ‘അവൾക്ക് വേണ്ടി വാദിച്ച് ആ പിള്ളേരുടെ ഭാവി കളയുന്നത്’<br /><span class=""></span><br />ഛെ, ഞാൻ വല്ലാതെ ചൂളിപ്പോയി. ആടിനെ പട്ടിയാക്കുന്ന പഴയ സൂത്രം പുറത്തെടുത്ത് ഒരൂ പാവം പെൺകുട്ടിയെ പാപത്തിന്റെ കുരിശിൽ കിടത്തി ആണിയടിക്കുകയാണ്.<br /><br />“അല്ല സ്ത്രീകൾ തന്നെ ഇങ്ങനെയൊക്കെ ചിന്തിക്കണം.“<br /><br />ഇത്രയും പറഞ്ഞ് രോഷം ഒരു പല്ലിറുമ്മലിൽ അവസാനിപ്പിച്ച് ഞാൻ ആ രംഗം വിട്ടു.പിറ്റേദിവസം മീരയുടെ അമ്മാവൻ വന്നു. വല്ലാത്ത ചൂടിലാണ്. അയാളും മീരയുടെ മുകളിൽ പഴിചാരുകയാണ്.<br /><span class=""></span><br />ഇന്നലത്തെ പ്രശ്നം വീട്ടിലറിഞ്ഞപ്പോൾ അവളെ വീട്ടുകാർ നന്നായി തല്ലിയതായി ആഭ രാവിലെ എന്നെ അറിയിച്ചു. എവിടെ, ഏത് കോടതിയിലാണ് അവൾ സത്യം ബോധിപ്പിക്കേണ്ടത്. ചുറ്റും നിൽക്കുന്ന മുഴുവൻ ആളുകളും പിഴച്ചവളുടെ മേലങ്കി അവൾക്ക് ചേതമില്ലാതെ ചാർത്തിക്കൊടുക്കുകയാണ്.മറ്റാരൊക്കെയോ ചെയ്യുന്നതായി സംശയിക്കപ്പെടുന്ന തെറ്റുകളുടെ ചെളി മുഴുവൻ അവളുടെ മേലേക്ക് ഊക്കോടെ തെറിപ്പിച്ച് അവളെ ജീവിതത്തിന്റെ നാറുന്ന പെരുവഴിയിലേക്ക് വലിച്ചെറിയാൻ ശ്രമിക്കുകയാണ്.<br /><span class=""></span><br />പത്ത് സിയിൽ പഠിപ്പിച്ചുകൊണ്ട് നിൽക്കവെ ഷഹനാസിനെ ന്യായീകരിച്ചുകൊണ്ട് ലതീഷ് പറഞ്ഞു.<br /><br />“ അവള് ശരിയല്ല സാറെ ഇന്നല്ലെങ്കിൽ നാളെ അവള് വഴിതെറ്റും.“<br /><br />“ നീയൊക്കെ നാളെ നേരായ വഴിയിൽ പോകുമെന്നതിന് എന്താ ഉറപ്പ്. “ എന്ന് തിരിച്ച് ചോദിക്കാൻ മാത്രമേ കഴിയുമായിരുന്നുള്ളൂ.<br /><span class=""></span><br />പ്രശ്നത്തിൽ ഇടപെട്ടതോടെ മോഹൻ സാർ അവരുടെ ശത്രുവായി. അവന്മാരും അവരുടെ രക്ഷകരും ചേർന്ന് ചെയ്തത്, ഹീനമായ മറ്റൊരു കാര്യമാണ്.<br /><br />കമ്പ്യൂട്ടർ ലാബിൽ വച്ച് സാർ പെൺകുട്ടികളോട് അപമര്യാദയായി പെരുമാറുന്നു എന്ന് മേലോട്ട് പരാതി അയച്ചു.അന്വേഷണത്തിന് നിർദ്ദേശം വന്നു. ക്ലാസ്സിലെ കുട്ടികളെ വിളിച്ച് ഒറ്റയ്ക്ക് നിർത്തി ചോദിച്ചപ്പോൾ അങ്ങനെ ഒരു സംഭവമില്ല.<br /><br /><br /><br />സ്കൂൾ കലോത്സവത്തിന് അവർ വീണ്ടും വേട്ടയ്ക്കിറങ്ങി. സ്റ്റേജിന്റെ സമീപം നിന്നിരുന്ന മീര കരഞ്ഞുകൊണ്ട് ക്ലാസ്സിലേക്കോടുന്നത് കണ്ട് പിന്നാലെ ചെന്ന ആഭ കണ്ടത് ഡെസ്കിൽ തലചായ്ച്ച് അവൾ വിങ്ങിക്കരയുന്നതാണ്.കത്തുകൊടുത്തും കമന്റടിച്ചും പ്രേമാഭ്യർത്ഥനയുമായി നടന്ന ഷഹനാസ് ഒരുപടി കൂടി കടന്ന് അവളെ കൈ വയ്ക്കാൻ ശ്രമിച്ചിരിക്കുന്നു. വേറേ ഒന്നു രണ്ടു കുട്ടികൾ കൂടി ഇതറിഞ്ഞു. എന്തോ വീരകൃത്യം ചെയ്തപോലെ അവൻ കലോത്സവവേദിയിൽ അപ്പോഴും ഞെളിഞ്ഞു നടക്കുന്നുണ്ടായിരുന്നു.<br /><br /><br /><br />പിറ്റേന്ന് ചുവരെഴുത്ത് വീണ്ടും വന്നു. ‘ഷഹനാസ് മീരയെ ഉമ്മവച്ചു.’<br /><br /><br /><br />ഒറ്റവായനയിൽ അവനോട് ശത്രുതയുള്ള ആരോ കരുതിക്കൂട്ടി സംഭവം ഒളിഞ്ഞുനിന്ന് കണ്ടിട്ട് സ്കൂൾ ചുവരുകളിൽ സാഹിത്യം വിളമ്പിയതെന്നേ തോന്നൂ. പക്ഷേ ഇത് വെടക്കാക്കി തനിക്കാക്കുന്ന പഴയ തന്ത്രമാണെന്ന് പലർക്കും അറിയാമായിരുന്നു. പുറത്തെ മുതിർന്ന കൂട്ടുകാരുടെ വിദഗ്ദ്ധോപദേശം അവന് വേണ്ടുവോളം കിട്ടുന്നുണ്ടായിരുന്നു.<br /><br /><br /><br />ഇതങ്ങനെ വിട്ടാൽ പറ്റില്ല എന്ന് ഞങ്ങൾ പലരും തീരുമാനിച്ചു. ഷഹനാസിനെയും സംഘത്തെയും കൈകാര്യം ചെയ്തേ മതിയാകൂ എന്ന് ഞങ്ങൾ ഇൻചാർജ്ജിനോട് ആവശ്യപ്പെട്ടു. മനസ്സില്ലാ മനസ്സോടെ അവർ സമ്മതിച്ചു.<br /><br /><br /><br />ഷഹനാസിന്റെ അമ്മ സ്കൂളിൽ വന്നു. കാര്യങ്ങൾ അറിഞ്ഞപ്പോൾ ‘ഇത്രേയുള്ളൂ‘ എന്ന് ഒരു ആശ്ചര്യചിഹ്നമാണവരുടെ മുഖത്ത് ആദ്യം വന്നത്.<br /><br /><br /><br />“ഓരോ അവളുമാര് രണ്ടും തുനിഞ്ഞ് ഇറങ്ങിയാൽ കുടുംബത്തീപ്പെറന്ന ആൺകുട്ടികൾക്ക് വഴിനടക്കാൻ കഴിയില്ലല്ലോ. അവള് നോക്കിയപ്പോ പുളിങ്കൊമ്പാ കേറിപ്പിടിക്കാമെന്നങ്ങ് കരുതിക്കാണും. കൊച്ചിലേ കണ്ടുപഠിക്കാനാണെങ്കി വേറെങ്ങും പോകണ്ട താനും.”<br /><br /><br /><br />മകൻ താന്തോന്നിത്തരം കാണിച്ചതിന് നാട്ടിലെ പെൺകുട്ടികളുടെ മാനത്തിന് വില പറയുകയാണവർ. അവളുടെ മാത്രമല്ല അവളുടെ കുടുംബത്തിന്റെയും.<br /><br /><br /><br />“ ഞാൻ എന്റെ മകനെ പറഞ്ഞു വിലക്കിക്കൊള്ളാം. പക്ഷേ ഇനിയെന്തെങ്കിലും കൊള്ളരുതായ്മ അവളുടെ ഭാഗത്ത് നിന്നുണ്ടായാൽ...?”<br /><br /><br /><br />ഇതും പറഞ്ഞ് ഒരു ഭീഷണി മുഴക്കിയിട്ടാണവർ പോയത്.<br /><br /><br /><br />കുറച്ചു ദിവസത്തേക്ക് പിന്നീട് പുതിയ പ്രശ്നങ്ങൾ ഒന്നും പൊന്തി വന്നില്ല. എന്നാലും ഗോഡ് മദേഴ്സിന്റെ സ്വാധീനത്താലാകണം ലേഡീ ടീച്ചേഴ്സിൽ അധികമാളും വേട്ടക്കാരുടെ ഭാഗം പറയുന്നതിന് നാവിന് നീളം കൂട്ടുന്നുണ്ടായിരുന്നു.<br /><br /><br /><br />ക്ലാസ്സിൽ മീര കൂടുതൽ കൂടുതൽ മുടങ്ങി. പഠനത്തിൽ വേണ്ടത്ര ശ്രദ്ധ കാണിച്ചില്ല. അതും അവളുടെ നിഷേധത്തരമായി പലരും കണ്ടു.<br /><br /><br /><br />ഈ താൽക്കാലികമായ വിടവാങ്ങൽ അവന്മാരുടെ പുതിയ തന്ത്രമായിരിക്കുമെന്ന് ഞാൻ ക്ലാസ്സ് ടീച്ചറായ മോഹൻസാറിനോട് പറഞ്ഞു.<br /><br /><br /><br />ഇതിനെത്തുടർന്നാണ് പഠനവിനോദയാത്ര എന്ന പേരിൽ കേരളത്തിലെ എല്ലാ സ്കൂളുകളിലും നടക്കുന്ന പ്രഹസനം ഞങ്ങളുടെ സ്കൂളിലും അരങ്ങേറിയത്. ഷഹനാസിനെയും സംഘത്തെയും കൊണ്ടുപോകേണ്ടതില്ല എന്ന ഒരു അഭിപ്രായം മോഹൻസാർ പറഞ്ഞു. കഴിഞ്ഞതവണ അവർ ഉണ്ടാക്കിയ പ്രശ്നങ്ങളും ഇത്തവണ സ്കൂളിൽ ഉണ്ടാക്കിയ പ്രശ്നങ്ങളും ആയിരുന്നു കാരണം. കഴിഞ്ഞ വർഷം അവർ പോയിരുന്നു എന്നതും ഒഴിവാക്കാൻ കാരണമായി പറഞ്ഞു. പക്ഷേ ഒട്ടേറെ ആളുകൾ അവന്മാർക്ക് വേണ്ടി വക്കാലത്തുമായി രംഗത്തെത്തി. ഒടുവിൽ അവർ തന്നെ വിജയിച്ചു.<br /><br /><br /><br />പണ്ടേ ആൾക്കൂട്ടത്തോടൊപ്പം യാത്ര ചെയ്യുന്നതിൽ താല്പര്യമില്ലാത്തതിനാൽ ഞാൻ ഒഴിഞ്ഞു.<br /><br /><br /><br />മടങ്ങി വന്നപ്പോൾ ഷിജുവാണ് പറഞ്ഞത്, അവന്മാരുടെ ചില നീക്കങ്ങൾ. യാത്രയിൽ മീരയും പങ്കെടുത്തിരുന്നു. അവളെ ചുറ്റിപ്പറ്റിയായിരുന്നു അവരുടെ നീക്കങ്ങൾ. അവൾ ഒറ്റയ്ക്കാകുന്ന സന്ദർഭങ്ങളിൾ ഷഹനാസ് അടുത്തുകൂടാൻ നടത്തിയ ശ്രമങ്ങൾ. അത്തരം സന്ദർഭങ്ങൾ ഒരുക്കിക്കൊടുക്കാൻ ഗോഡ് മദേഴ്സ് കാട്ടിയ വിരുത്. ഫോട്ടോ എടുക്കാൻ, മീരയുടെ മാത്രമായും കൂട്ടായും. ഷഹനാസിനുവേണ്ടി പോസ് ചെയ്യുമ്പോൾ മീരയെയും ഒപ്പം കൂട്ടാൻ അവർ നടത്തിയ തിടുക്കങ്ങൾ. മീര ഒറ്റയ്ക്കാവുന്ന നേരങ്ങളിൽ പിന്നാലെ എത്തി അവളെ ക്യാമറയിലാക്കാൻ തക്കം പാർത്തു നടന്നത്....<br /><br />മടങ്ങിവരുമ്പോൾ ഫിലിം റോൾ ഷിജു വാങ്ങിവച്ചു. വാഷ് ചെയ്തുനോക്കിയപ്പോൾ സംശയിച്ചപോലെ തന്നെ. മീരയുടെ ഫോട്ടോസ് ആണ് കൂടുതൽ. അവൾ ഒറ്റയ്ക്കുള്ളതും അവളെ വ്യക്തമായി തിരിച്ചറിയാൻ പറ്റുന്നതുമായ സ്നാപ്പുകൾ വെട്ടിമാറ്റി ബാക്കി ഫിലിം മാത്രമേ തിരികെ കൊടുത്തുള്ളൂ. അതോടെ ഷിജുവും അവരുടെ ശത്രുക്കളായി. മുറിച്ചുമാറ്റിയ ഫിലിം അവർക്ക് കൊടുക്കണമെന്ന് ഒരു ശുപാർശ മാലിനി ടീച്ചർ ഷിജുവിനോട് നടത്തി. അവൻ അതെന്നോട് പറഞ്ഞപ്പോൾ എന്തൊരു പതനമാണിത് എന്ന് മനസ്സിൽ വിചാരിച്ചതേയുള്ളൂ ഞാൻ.<br /><br />പിന്നീടുള്ള കുറേ ദിവസങ്ങൾ ശാന്തമായിരുന്നു. മീര പതിയെ കരകയറി എന്ന് തോന്നി. ഷഹനാസും സംഘവും ഒന്ന് അടങ്ങിയെന്ന് എല്ലാവരും ധരിച്ചു.<br /><br />തൊട്ടടുത്താഴ്ച എനിക്ക് കോഴിക്കോട്ടേക്ക് പോകണമായിരുന്നു. വടകര കോളജിൽ ചെറുകഥയെ സംബന്ധിച്ച് നടക്കുന്ന ഒരു ദേശീയസെമിനാറിൽ പങ്കെടുക്കാനായിരുന്നു യാത്ര. പോകുന്നതിന് തലേന്ന് ഞാൻ ആഭയെ വിളിച്ച് ചോദിച്ചു, മീരയെ ഷഹനാസ് ഇപ്പോഴും ശല്യം ചെയ്യുന്നുണ്ടോ എന്ന്. അവൾ ഇപ്പോൾ അങ്ങനെയൊന്നും പറഞ്ഞുകേൾക്കുന്നില്ലന്ന് അവൾ മറുപടി പറഞ്ഞു.<br /><br />ഒരാഴ്ച നീണ്ട യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ഒരു വോൾക്കാനോ പുകഞ്ഞുനീറിപൊട്ടിയ അവസ്ഥയായിരുന്നു സ്കൂളിൽ. ഷഹനാസിനെയും മീരയെയും അന്നുരാവിലെ പഴയ കമ്പ്യൂട്ടർ ലാബിന് പിന്നിൽ നിന്ന് പിടികൂടി. അവർ പ്രണയം കൈമാറുകയായിരുന്ന് എന്നതാണ് കേസ്. ട്യൂഷനുപോകുന്നു എന്ന് വീട്ടിൽ പറഞ്ഞ് രണ്ടുപേരും പലദിവസങ്ങളിലും സ്കൂളിലെത്തുകയാണ് പതിവ് എന്നാണറിയാൻ കഴിഞ്ഞത്. രാവിലെ എട്ടുമണിക്കൊന്നും ഒരു ഈച്ചപോലും സ്കൂളിലുണ്ടാവില്ലല്ലോ.<br /><br />വന്നു കയറിയ ഉടനെ പലരും എന്റെ മെക്കിട്ടുകയറി. ഇങ്ങനെ എല്ലാവരെയും സൂത്രത്തിൽ പറ്റിച്ചവൾക്ക് വേണ്ടിയാണ് നിരന്തരം മറ്റുള്ളവരെ ഞാൻ കുറ്റപ്പെടുത്തിയത് എന്നുള്ളതാണ് എന്റെ പേരിലുള്ള കുറ്റം. എനിക്ക് അവരോട് തിരിച്ച് ഒന്നും പറയാനുള്ള അർഹത ഇല്ലല്ലോ.<br /><br />രാവിലെ നേരത്തെ എത്തിയ കുട്ടികൾ ഷഹനാസിനെയും മീരയെയും കാണുകയായിരുന്നത്രേ. അവർ ആദ്യമായി കാണുകയാണോ അതോ പലനാൾ കള്ളൻ പിടിക്കപ്പെട്ടതാണോ?<br /><br />എന്നും കാണാറുണ്ടന്ന് മൊഴി നൽകിയത് ഷഹനാസാണ്. അവൻ അവളെ കുടുക്കിയതാണോ.? ഇതിൽ ഒരു ബ്ലാക്ക്മെയിലിങ്ങിന്റെ ചതി ഒളിഞ്ഞിരിക്കുന്നില്ലേ? ഈ ചോദ്യങ്ങളൊക്കെ ഉള്ളിലൊതുക്കാനേ നിവൃത്തിയുള്ളൂ. സംഭവത്തിൽ മീരയെ മുഖ്യപ്രതിയാക്കാൻ പലർക്കും വെമ്പലുണ്ട്.<br /><br />അവൾ ക്ലാസ്സിലുണ്ട്. വേണമെങ്കിൽ വിളിച്ച് ചോദിക്കാം. നാളെ രക്ഷകർത്താവിനെ വിളിച്ചുകൊണ്ടുവരണം എന്ന താക്കീതിൽ ക്ലാസ്സിൽ കയറ്റിയിരുത്താനുള്ള ദയ കാണിച്ചു ആരോ.<br /><br /><br />കുട്ടികൾ ചെറിയ തെറ്റുകൾ ചെയ്യുമ്പോൾ പോലും വീട്ടിലുള്ളവരെ വിളിച്ചുവരുത്തി ക്രിമിനൽകുറ്റം ചെയ്യുന്നത് കുടുംബപാരമ്പര്യമാണ് എന്ന മട്ടിൽ വിചാരണ ചെയ്യുന്ന പ്രാകൃതമെത്തേഡിന് ഇപ്പോഴും മാറ്റമൊന്നുമില്ലല്ലോ.<br /><br />ഞാൻ അവളെ കാണാൻ കൂട്ടാക്കിയില്ല. അവളുടെ ഉത്തരം അവരുടെ പ്രണയത്തെ ശരിവയ്ക്കുന്നതാണെങ്കിലോ?<br /><br />കഥകൾ മെനയാൻ ഒരു പുതിയ ഇരയെ കിട്ടിയതിന്റെ ആഹ്ലാദം സ്കൂളിൽ മുഴുവൻ നുരഞ്ഞുപതയുന്നുണ്ടായിരുന്നു. ഇത്തരം കാര്യങ്ങളിൽ വിചാരണ നടത്തുന്നത് സ്റ്റാഫ്റൂം എന്ന പൊതുസ്ഥലത്താവരുത്, ആൾക്കൂട്ടത്തിനു നടുവിലാവരുത് എന്ന മിനിമം മര്യാദ ഇപ്പോഴും എങ്ങും പാലിക്കപ്പെടുന്നില്ലല്ലോ...<br /><br />എല്ലാ കുട്ടികളും സകൂൾ വിട്ടും ട്യൂഷൻ സെന്ററിൽ നിന്നും പോയിട്ടും മീര സ്കൂൾ ഗേറ്റിന്റെ സമീപത്ത് നില്പുണ്ടായിരുന്നു ഇന്നലെ എന്ന് പിറ്റേന്ന് ആഭ പറഞ്ഞു. വിളിച്ചപ്പോൾ ‘വീട്ടിലിപ്പോൾ അറിഞ്ഞുകാണും.. അവരെന്നെ കൊല്ലും’ എന്ന് അവൾ വിറയ്ക്കുന്നുണ്ടായിരുന്നു എന്ന് ആഭ കൂട്ടിച്ചേർത്തു. നിർബന്ധിച്ചാണവൾ കൂടെ കൂട്ടിയത്.<br /><br />തുടർന്നുള്ള ദിവസങ്ങളിൽ മീര സ്കൂളിൽ വന്നില്ല. ആരുമറിഞ്ഞില്ല അവൾക്കെന്താണ് പറ്റിയതെന്ന്. ആരുമന്വേഷിച്ചില്ല അവൾ എവിടെയെന്ന്. അന്നു രാത്രിയിൽ അവൾ അസഹനീയമായ പീഡനങ്ങളിലൂടെ കടന്നുപോയിട്ടുണ്ടാവണം. അവൾക്കെന്താണ് പറയാനുള്ളതെന്ന് ആരും അന്വേഷിച്ചുട്ടുണ്ടാവില്ല. മാനാഭിമാനങ്ങൾക്ക് മുകളിൽ വീണ ചോരപ്പാടുകൾ കണ്ട്, തന്റെ വിശ്വാസ്യതയ്ക്ക് മേൽ പതിച്ച തെറിവാക്കുകൾ സഹിയാതെ അവൾ ഇതാ ......<br /><br />ദുഷിച്ചതെന്ന് ലോകം ആർത്തുവിളിക്കുന്ന തന്റെ ജീവിതത്തിന്റെ നിലനില്പിനെ അവൾ ഇതാ തന്റെ നീലഞരമ്പുകളിലൂടെ പുറത്തേക്ക് ഒഴുക്കിക്കളഞ്ഞിരിക്കുന്നു. പ്രാർത്ഥിക്കുമ്പോൾ ഭൂമി പിളർന്ന് അകത്തേക്കെടുക്കാൻ അവൾക്ക് ആരിരിക്കുന്നു.?<br /><br />ആശുപത്രിമുറിയിൽ സ്വന്തം ജീവിതത്തിന്റെ മുകളിൽ ഒരു അധികാരവുമില്ലാതെ നിരാലംബയായി, ഗതികെട്ട മരണത്തിന്റെയും മലിനീകരിക്കപ്പെട്ട ജീവിതത്തിന്റെയും ഒത്തനടുവിൽ അവൾ....<br /><br />അപ്പോഴും ഞാനും ഈ സമൂഹവും ആർത്തലച്ച് ജീവിതത്തിന്റെ നിമിഷങ്ങൾ എത്ര ഉദാരം എന്ന് സന്തോഷിച്ച് നിൽക്കുന്നു. നട്ടെല്ലിന്റെ സ്ഥാനത്ത് ഒരു റബ്ബർ ദണ്ഡ് പരിക്കില്ലാതെ ഇരിക്കുന്നതിനാൽ.. ഒട്ടകപ്പക്ഷിയെപ്പോലെ കാര്യലാഭത്തിനായി എന്തിൽ നിന്നും തലവലിക്കാൻ മിടുക്കുള്ളതിനാൽ. ... ഇങ്ങനെ നാണംകെട്ട് ജീവിച്ചിരിക്കാൻ ഒരു ലജ്ജയുമില്ലാത്ത ഒരു മദ്ധ്യവർഗ്ഗമനസ്സ് സ്വന്തമായുള്ളത് കൊണ്ട്... ഇനിയും എത്രയോ കാലം സുഖം നടിച്ചും സന്തോഷം അഭിനയിച്ചും ഇങ്ങനെ കടന്നുപോകും.<br /><br />മീര പിന്നെ സ്കൂളിൽ വന്നത് പരീക്ഷയെഴുതാൻ വേണ്ടിയാണ്. അമ്മയോടൊപ്പം. നടന്നതൊന്നും അവളോട് ചോദിക്കാൻ എനിക്ക് ധൈര്യമുണ്ടായില്ല. അവളുടെ ആത്മാവിന്റെ മുറിവുകൾക്ക് മുകളിൽ കൂർത്ത മുന കുത്തിയിറക്കാൻ എനിക്ക് തീരെ പറ്റില്ലായിരുന്നു. ഒരിക്കൽ മുന്നിൽ വന്നുപെട്ടപ്പോൾ ‘പരീക്ഷ നന്നായി എഴുതുന്നില്ലേ നീ’ എന്ന് ഒരു അസംബന്ധചോദ്യം മാത്രം ഞാൻ അവളോട് ചോദിച്ചു. അവൾ തലകുലുക്കി.<br /><br />അവസാന പരീക്ഷയും കഴിഞ്ഞ് ഞാൻ ഒറ്റയ്ക്ക് നിൽക്കുന്ന നേരം നോക്കി അവളും അമ്മയും എന്റടുത്ത് വന്നു. “ സാർ ഞാൻ ഇവളുടെ ടിസി വാങ്ങിക്കുകയാണ്.”<br /><br />“ അതെ അതാണ് നല്ലത്. അവൾ മറ്റൊരു അന്തരീക്ഷത്തിൽ പഠിക്കട്ടെ. ഒരപേക്ഷ, പഴയകാലം അവളെ ഓർമ്മിപ്പിക്കരുത്, അവളെ കുറ്റപ്പെടുത്തരുത്. അവളുടെ നന്മകളെയും കഴിവുകളെയും കാണൂ”<br /><br />“ ഞാൻ അവളോട് പറഞ്ഞു. “ ഇത്രയൊക്കെ സഹിച്ച നിനക്ക് ഇതിനെയൊക്കെ മറികടക്കാനും കഴിയും. കഴിയട്ടെ.”<br /><br />അവളും അമ്മയും പോയി. ഗേറ്റിൽ നിന്ന് അവൾ ഒന്നു തിരിഞ്ഞു നോക്കി. ഞാൻ നെടുവീർപ്പിറ്റുന്നത് അവൾ കണ്ടുകാണുമോ? അല്ലങ്കിൽ ചേതമില്ലാത്ത അത്തരം പ്രതികരണങ്ങൾ കൊണ്ട് അവൾക്ക് എന്തുകാര്യം. സ്വന്തം കാര്യം സുരക്ഷിതമാക്കി, അപകടമൊന്നുമില്ലങ്കിൽ ധാർമ്മികരോഷം പൊതുവിൽ പ്രകടിപ്പിക്കുന്ന എന്റെ ‘വലിപ്പം’ നിറഞ്ഞ വാക്കുകൾ ജീവിതത്തിന്റെ പെരുവഴിയിൽ അവൾക്ക് ഒരു കാക്കക്കാലിന്റെ തണൽ പോലും നൽകില്ലല്ലോ.<br /><br />അടുത്തവർഷം സ്ഥലംമാറ്റം വാങ്ങി ഞാൻ അകലെ ഒരു സ്കൂളിലേക്ക് പോയി. യാത്രയ്ക്കിടയിൽ എവിടെയെങ്കിലും വച്ച് നിനച്ചിരിക്കാതെ മീരയെ കണ്ടുകീട്ടുമെന്ന് കുറേക്കാലം ഞാൻ കരുതി.<br />പക്ഷേ,പിന്നീടിതുവരെ ഞാനവളെ കണ്ടില്ല.<br /><br />***********************<br /><br />( ഇവിടെ എഴുതിയ പേരുകൾ ഒന്നും യഥാർത്ഥമല്ല. മലയാളത്തിലെ സ്ത്രീപീഡനം പ്രമേയമായ് വരുന്ന ചെറുകഥകൾ എഡിറ്റ് ചെയ്തപ്പോൾ എഡിറ്റർ എന്ന നിലയിൽ ഞാനും ഒരു കഥയെഴുതി. <strong>ജീവിതത്തിനു നേരേ ഒരു ചൂണ്ടുവിരൽ. കൊത്തിമുറിച്ച ശില്പങ്ങൾ</strong> എന്ന പുസ്തകത്തിൽ ആ കഥയുണ്ട്. മീരയെ ഓർത്താണ് ഞാൻ അത് എഴുതിയത്. ബ്ലോഗിൽ മുൻപ് ആ കഥ പോസ്റ്റ് ചെയ്തിരുന്നു.)</span>എന്‍.ബി.സുരേഷ്http://www.blogger.com/profile/03022227090250105605noreply@blogger.com100tag:blogger.com,1999:blog-7334450485115549454.post-40357532136821804282010-12-02T08:24:00.000-08:002010-12-02T08:47:36.984-08:00പുറപ്പാട്<span style="font-size:130%;">ലോക വ്യവഹാരങ്ങളില്‍നിന്നും</span><br /><span style="font-size:130%;">ഞാന്‍ പിന്‍വലിഞ്ഞ രാത്രിയില്‍</span><br /><span style="font-size:130%;">അവന് അഭയം തേടിയെത്തി.</span><br /><span style="font-size:130%;">എനിക്ക് ആള്‍ക്കൂട്ടവും</span><br /><span style="font-size:130%;">അവന് ഏകാന്തതയും</span><br /><span style="font-size:130%;">ഭയമായിരുന്നു.</span><br /><span style="font-size:130%;">അവന്റെ കണ്ണുകളില്‍</span><br /><span style="font-size:130%;">സ്വപ്നത്തിന്റെ നക്ഷത്രങ്ങള്‍</span><br /><span style="font-size:130%;">എരിഞ്ഞടങ്ങിയ ഇരുട്ട്.</span><br /><span style="font-size:130%;">നടന്ന പാതകളത്രയും</span><br /><span style="font-size:130%;">പാദങ്ങളില്‍.</span><br /><span style="font-size:130%;">കിട്ടാതെ പോയ ഭിക്ഷകളത്രയും </span><br /><span style="font-size:130%;">കൈകളില്‍.</span><br /><span style="font-size:130%;">പിളര്‍ന്ന നാവില്‍</span><br /><span style="font-size:130%;">ഫലിക്കാതെ പോയ പ്രാര്‍ത്ഥനകള്‍.</span><br /><span style="font-size:130%;">ഓര്‍മ്മകള്‍ക്ക് തീ പിടിച്ച ഗന്ധം.</span><br /><span style="font-size:130%;">കണ്ണീരിനു പച്ചില കത്തുന്ന നീറ്റല്‍.</span><br /><span style="font-size:130%;">നിശ്വാസങ്ങള്‍ക്ക് ഉപ്പുകാറ്റുപിടിച്ച</span><br /><span style="font-size:130%;">മുറിവുകളുടെ നിലവിളി.</span><br /><span style="font-size:130%;">പൊള്ളുന്ന വാക്കിനാല്‍</span><br /><span style="font-size:130%;">അവന് കിടക്കാനിടം ചോദിച്ചു. </span><br /><span style="font-size:130%;">ഞാനോ ജന്മം ധൂര്‍ത്തടിച്ച്</span><br /><span style="font-size:130%;">സത്രത്തില്‍ പാര്ക്കുന്നവന് </span><br /><span style="font-size:130%;">കിനാവുകള്‍ക്ക് വിഷം കൊടുത്ത നാട്ടിലെ </span><br /><span style="font-size:130%;">മനുഷ്യരെക്കുറിച്ചവന്‍ </span><br /><span style="font-size:130%;">പറഞ്ഞുകൊണ്ടേയിരുന്നു. </span><br /><span style="font-size:130%;">അറിവുകളുടെ ഭാരമില്ലാത്ത </span><br /><span style="font-size:130%;">സ്നേഹമെന്തെന്നവന്‍ ചോദിച്ചു. </span><br /><span style="font-size:130%;">ഭൂമിയിലെ മാലാഖമാരെ തേടിയിറങ്ങി </span><br /><span style="font-size:130%;">സാത്താന് സുവിശേഷം പാടുന്ന </span><br /><span style="font-size:130%;">കുഞ്ഞാടുകളെ കണ്ട നിരാശകളായിരുന്നു </span><br /><span style="font-size:130%;">അവന്റെ ഡയറി മുഴുവന്‍. </span><br /><span style="font-size:130%;">ദൂരേക്ക് പോകുന്ന പാതകളൊന്നും </span><br /><span style="font-size:130%;">ഇനി ബാക്കിയില്ലെന്നും </span><br /><span style="font-size:130%;">ഹിംസയുടെ പാനപാത്രങ്ങളില്‍ </span><br /><span style="font-size:130%;">ഭൂമിയുടെ രക്തം തിളക്കുന്നുണ്ടെന്നും</span><br /><span style="font-size:130%;">അടിക്കുറിപ്പായി പറഞ്ഞു</span><br /><span style="font-size:130%;">സ്വന്തം കൈപ്പത്തി തലയ്ക്കു കീഴില്‍വച്ച് </span><br /><span style="font-size:130%;">അവനുറങ്ങാന്‍ കിടന്നു. </span><br /><span style="font-size:130%;">പിറ്റേന്ന് ഞാനുണര്‍ന്നു നോക്കുമ്പോൾ</span><br /><span style="font-size:130%;">അവന് കിടന്നിടത്ത് </span><br /><span style="font-size:130%;">ഒരുപിടി ചാരം മാത്രം. </span><br /><span style="font-size:130%;">അവന് നടന്ന വഴികളിലത്രയും</span><br /><span style="font-size:130%;">അത് വിതറാനായ്</span><br /><span style="font-size:130%;">ഒരു മണ്‍കുടം മാത്രം</span><br /><span style="font-size:130%;">കൈകളില്‍ താങ്ങി</span><br /><span style="font-size:130%;">ഞാനിതാ പോകുന്നു. </span><br /><span style="font-size:130%;"><strong><span style="font-size:100%;">(സമയമില്ലാത്തതിനാൽ ഒരു പഴയ കവിത റീപോസ്റ്റ് ചെയ്യുന്നു)<br /></span></strong> </span><br /><span style="font-size:130%;"></span>എന്‍.ബി.സുരേഷ്http://www.blogger.com/profile/03022227090250105605noreply@blogger.com47tag:blogger.com,1999:blog-7334450485115549454.post-36191938497684958982010-10-02T20:40:00.001-07:002010-10-02T21:08:45.528-07:00ആരു നീ(അല്ല ഞാനാരാ..?)<span style="font-size:130%;"></span><br /><span style="font-size:130%;">പൂവിതളാണ് നീ </span><br /><span style="font-size:130%;">കൊതിപ്പിക്കുന്ന നിമിഷം </span><br /><span style="font-size:130%;">അറ്റ് വീഴുന്നത്. </span><br /><span style="font-size:130%;">മേഘസഞ്ചാരമാണ് നീ </span><br /><span style="font-size:130%;">കണ്ടുകണ്ടങ്ങിരിക്കെ </span><br /><span style="font-size:130%;">കാറ്റ് കൊണ്ടുപോകുന്നത്.</span><br /><span style="font-size:130%;"> കടല്‍ത്തിരയാണ് നീ </span><br /><span style="font-size:130%;">കാല് നനയ്ക്കും മുൻപേ</span><br /><span style="font-size:130%;"> പിന്മടങ്ങുന്നത്. </span><br /><span style="font-size:130%;">വേനല്‍മഴയാണ് നീ </span><br /><span style="font-size:130%;">നനയാന്‍ തുടങ്ങവേ </span><br /><span style="font-size:130%;">പെയ്തുതീരുന്നത്. </span><br /><span style="font-size:130%;">കാലടികളാണ് നീ.</span><br /><span style="font-size:130%;">പിൻതുടരുന്നതിൻ മുൻപ്</span><br /><span style="font-size:130%;">കാറ്റിൽ മായുന്നത്.</span><br /><span style="font-size:130%;"> കിനാവാണ് നീ </span><br /><span style="font-size:130%;"> തുടങ്ങുന്നതിന്മുന്പ് </span><br /><span style="font-size:130%;">പൊലിയുന്നത്.</span><br /><span style="font-size:130%;"> വാക്കാണ് നീ </span><br /><span style="font-size:130%;"> പറഞ്ഞു തുടങ്ങവേ</span><br /><span style="font-size:130%;"> തെറ്റുന്നത്. </span><br /><span style="font-size:130%;"> മരീചികയാണ് നീ </span><br /><span style="font-size:130%;"> സദാ മുന്നിലെത്തി</span><br /><span style="font-size:130%;"> വലയ്ക്കുന്നത്.</span><br /><span style="font-size:130%;"> ദാഹമാണ് നീ</span><br /><span style="font-size:130%;"> എത്ര മോന്തിയാലും</span><br /><span style="font-size:130%;"> അടങ്ങാത്തത്.</span><br /><span style="font-size:130%;"> എങ്കിലും,</span><br /><span style="font-size:130%;"> തടവറയാണ് നീ</span><br /><span style="font-size:130%;"> കുതറിയാലും</span><br /><span style="font-size:130%;"> ഭേടിക്കനാവാത്തത്.</span><br /><span style="font-size:130%;"> കൊടും യാതനയാണ് നീ</span><br /><span style="font-size:130%;"> ഒടുവിലത്തെ മിടിപ്പിലും</span><br /><span style="font-size:130%;"> പതറാതെ,</span><br /><span style="font-size:130%;"> ചിരിതൂകി</span><br /><span style="font-size:130%;"> പ്രലോഭിപ്പിക്കുന്നത്, </span><br /><span style="font-size:130%;">പിന്‍വിളി വിളിക്കുന്നത്.<br />നിന്റെ വിളികേട്ട് ഞാൻ</span><br /><span style="font-size:130%;">ഒരു നീലത്തടാകത്തെ</span><br /><span style="font-size:130%;">സ്വപ്നം കാണുന്നു.</span><br /><span style="font-size:130%;">അറ്റമില്ലാത്ത ആ നീലിമയിൽ</span><br /><span style="font-size:130%;">ഒരു തൂവൽക്കൊതുമ്പിനാൽ</span><br /><span style="font-size:130%;">നിർമ്മിച്ച തോണിയിൽ</span><br /><span style="font-size:130%;">മയിൽപ്പീലിത്തണ്ടിന്റെ തുഴയാൽ</span><br /><span style="font-size:130%;">മഴവില്ലിന്റെ കൊട്ടാരത്തിലേക്ക്</span><br /><span style="font-size:130%;">നാമങ്ങനെ തുഴഞ്ഞ് തുഴഞ്ഞ്..</span><br /><span style="font-size:130%;">പക്ഷേ,.</span><br /><span style="font-size:130%;">പ്രിയപ്പെട്ടവളെ</span><br /><span style="font-size:130%;">ഞാനെപ്പോഴും പാതിയിൽ</span><br /><span style="font-size:130%;">ഞെട്ടിയുണരുന്നു..</span><br /><span style="font-size:130%;">എപ്പോഴും. </span><br /><strong>(പഴയ ഒരു കവിതയിൽ ചിലത്</strong><br /><span style="font-size:130%;"><strong><span style="font-size:100%;">കൂട്ടിച്ചേർത്തു</span>.)</strong></span>എന്‍.ബി.സുരേഷ്http://www.blogger.com/profile/03022227090250105605noreply@blogger.com61tag:blogger.com,1999:blog-7334450485115549454.post-38401456233805729862010-09-11T08:23:00.000-07:002010-09-11T10:04:01.652-07:00സ്മാൾ ടോക്ക് ഓൺ ലൈഫ്.(ബാർ അറ്റാച്ച്ഡ്)<span style="font-size:130%;">“പരാജയപ്പെട്ടുപോയി ഞാൻ.”</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">“ഹ ഹ ഹ .”</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">“എന്താ നീ ചിരിച്ചുകളഞ്ഞത്?”</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">“ഫലിതം കേൾക്കുമ്പോൾ ഞാൻ ഒരിക്കലും ചിരിക്കാതിരുന്നിട്ടില്ല.പ്രത്യേകിച്ചും തിരിച്ചറിവിൽ നിന്നുണ്ടാകുന്നതാവുമ്പോൾ.”</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">“നിനക്കെന്നോട് അനുതാപമോ, പുച്ഛമോ ഖേദമോ ദേഷ്യമോ മമതയോ ഒക്കെ തോന്നുമെന്നാണ് ഞാൻ കരുതിയത്!“</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">“എന്തിന്? അതുകൊണ്ടെന്തു കാര്യം? ഞാനങ്ങനെയൊക്കെ കരുതിയെന്ന് വിചാരിക്ക്യാ, നിന്റെ തോന്നലിന് എന്തെങ്കിലും ഇളക്കം സംഭവിക്കുമോ?”</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">“എങ്കിലും എന്റെ ഒരു ആശ്വാസത്തിന്.....”</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">“അതിന്റെ ആവശ്യമുണ്ടന്ന് തോന്നുന്നില്ല. ആട്ടെ, നാനാവഴിക്കും ആലോചിച്ചിട്ട് എല്ലാ മാർഗ്ഗങ്ങളും അടഞ്ഞെന്നു തോന്നിയപ്പോഴാണോ നീയിങ്ങനെ ഒരു പ്രസ്താവനയിൽ എത്തിച്ചേർന്നത്?”</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">“ഇനിയെന്തു വഴി, എവിടേയ്ക്ക് പോകാൻ?. ലങ്കാലക്ഷ്മിയിൽ രാവണൻ ചോദിക്കുന്ന ചോദ്യം ഞാനും ചോദിക്കട്ടെ, നിന്നോട്. പറയൂ എന്റെ ജീവിതം ഒരു പാഴ്ചിലവായിരുന്നോ?”</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">“കൂട്ടുകാരാ, ഈ ചോദ്യം തന്നെ തെറ്റാണ്. ഒരാൾക്ക് മറ്റൊരാളെ വിലയിരുത്തി ഉത്തരം കണ്ടുപിടിച്ച്</span><br /><span style="font-size:130%;">നിർദ്ദേശിക്കാൻ കഴിയുമെന്ന മിഥ്യ പണ്ടേ പ്രചരിക്കുന്നുണ്ട്. വെറുതെയാ, എത്ര തൊട്ടുതൊട്ടു നടന്നാലും ഒരാൾ മറ്റൊരാളുടെ അകത്തല്ല പുറത്താണ്. ഒരോരുത്തരുടെയും ജീവിതവഴികൾ വിഭിന്നമല്ലേ?”</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">“എങ്കിലും എന്റെ ജീവിതം ഏറക്കുറെ നിനക്ക് സുപരിചിതമല്ലേ?”</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">“എന്ന് ഞാൻ വിശ്വസിക്കുന്നില്ല. ചങ്ങാതി നന്നെങ്കിൽ കണ്ണാടി വേണ്ട എന്ന പ്രയോഗത്തിലൊക്കെ ശരി കുറച്ചേയുള്ളൂ.കടലിൽ പൊന്തിക്കിടക്കുന്ന മഞ്ഞുമലപോലെ നമ്മൾ ഭൂരിഭാഗവും നമ്മുടെ തന്നെ ഉള്ളിലായിരിക്കുമ്പോൾ പിന്നെങ്ങനെ? ഒരോ മനുഷ്യനും കണ്ടുപിടിക്കപ്പെടാത്ത നിരവധി ഭൂഖണ്ഡങ്ങൾ ഉള്ളിൽ സൂക്ഷിക്കുന്നുണ്ട്. അങ്ങനെയിരിക്കെ നമ്മുടെ വിശ്വാസങ്ങളൊക്കെ വിശ്വാസങ്ങളുടെ അപ്പുറം കടക്കാറില്ല.”</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">“ഞാൻ നിന്നെ ഒരുപാട് മനസ്സിലാക്കിയിട്ടുണ്ടല്ലോ...”</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">“ഹ ഹ ഹ... നീ വീണ്ടും ഫലിതം പറയുന്നു. നീ ഒന്നുകൂടി അടിക്ക്. പോരട്ടെ ചിരിക്കാനുള്ള ഓരോരോ വകകൾ...”</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">“നീ എന്റെ നോവിനെയും നിരാശയെയും അപഹസിക്കാൻ ശ്രമിക്കുകയാണോ?”</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">“എന്ന് നിനക്ക് തോന്നിയെങ്കിൽ ഞാൻ ഇത്തിരി മുൻപ് പറഞ്ഞത് ശരിയായി വരുന്നു എന്നാണർത്ഥം. ഇതുവരെ നമ്മൾ പരസ്പരം മനസ്സിലാക്കിയില്ല.”</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">“എനിക്ക് ഇതൊക്കെ പറയാൻ നീ മാത്രമേയുള്ളൂ...”</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">“ഇങ്ങനെ വെള്ളമൊഴിക്കാതെ വലിച്ചുകേറ്റല്ലേ. ദാ ഈ ഇറച്ചിത്തുണ്ടൊരണ്ണം ചവയ്ക്ക്. ഞാൻ പുറം തലോടിത്തരണോ? “</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">“വേണ്ട, സാരമില്ല. എനിക്കാരുമില്ല എന്നൊരു തോന്നൽ ഈയിടെയായി ഉള്ളിലിങ്ങനെ കലങ്ങിമറിയുന്നു.”</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">“അതൊരു നല്ല തോന്നല്‍ തന്ന്യാ. ചെയ്യേണ്ട കാര്യങ്ങൾ തനിയെ ചെയ്യാൻ അത് ഒരു നിമിത്തമാവും.”</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">“ഒരു മനുഷ്യന് ഒറ്റപ്പെട്ട് ഒരു ലോകത്തിൽ എത്രകാലം കഴിഞ്ഞുകൂടും.? അതും നിറയെ മനുഷ്യർ കുമിഞ്ഞുകൂടിയ ഈ കാലത്ത്>“</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">“മനുഷ്യർ മാത്രമല്ലല്ലോ, ലോകത്ത് വേറെയുമുണ്ടല്ലോ ജീവജാലങ്ങൾ. പിന്നെ എപ്പോഴും നമ്മുടെ ചുറ്റിലും നമ്മെ ശ്രദ്ധിച്ച്, നമ്മെ ശ്രവിച്ച്, നമ്മെ സ്നേഹിച്ച്, നമ്മെ പരിചരിച്ച്, മനുഷ്യരുടെ ഒരു കൂട്ടം വേണമെന്ന ആഗ്രഹം ഒരു അത്യാഗ്രഹമാണ്. സ്വാർത്ഥതയിൽ നിന്നു വരുന്ന മണ്ടത്തരം നിറഞ്ഞ ഒരു ആലോചനയാണത്. എല്ലാവരും ഇങ്ങനെ തന്നെയല്ലേ ചിന്തിക്കുന്നത്. അപ്പോൾ കാര്യങ്ങൾ കൂടുതം സങ്കീർണ്ണമാവില്ലേ ചങ്ങാതീ...?”</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">“അതൊരു ആഗ്രഹമായിട്ടു പോലും കൊണ്ടു നടക്കാൻ പാടില്ലന്നാണോ?”</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">“മറ്റുള്ളവരെ ആശ്രയിച്ച് ആഗ്രഹങ്ങളും കിനാവുകളും കൊണ്ടുനടക്കുന്നത് നമ്മെ കുഴപ്പത്തിൽ കൊണ്ടെത്തിക്കും. അധൈര്യവും അപൂർണ്ണതയും നമ്മെ വലയം ചെയ്യും.”</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">“ഒന്നു മിണ്ടാനും പറയാനുമ്പോലും ആരുമില്ലാതെ മൌനത്തിലും ഏകാന്തതയിലും പെട്ട് നടുക്കടലിൽ തകർന്ന കപ്പൽ പോലെ......!“</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">“ നടുക്കടലിൽ തകരുന്ന കപ്പലിന്റെ കാര്യം പറഞ്ഞപ്പോഴാ ഓർത്തത്. മാർക്കേസിന്റെ കപ്പൽച്ഛേദം വന്ന നാവികന്റെ കഥ എന്ന നോവൽ നീയല്ലേ എനിക്ക് വായിക്കാൻ തന്നത്.? നടുക്കടലിൽ പെട്ടുപോയ ആ നാവികൻ തന്റെ ശരീരവും ജീവനും കരയിൽ കൊണ്ടെത്തിച്ച ആ അപാര ധൈര്യം നീയെത്ര വാഴ്ത്തിയിരിക്കുന്നു.ഹെമിംങ്വേയുടെ കിഴവൻ സാന്റിയാഗോയെ നീയെത്ര ആരാധിച്ചിരിക്കുന്നു. അൽക്കെമിസ്റ്റിൽ കൊയ്ലോ രൂപപ്പെടുത്തിയ സാന്റ്റിയാഗോയൂടെ ആത്മവിശ്വാസത്തെ നീ എത്ര പിന്തുടർന്നിരുന്നു. ആ നീ ഇപ്പോൾ ജീവിതം കൈയിൽ നിന്നു വഴുതി മണ്ണിൽ പതിച്ച ജലം പോലെ വറ്റിപ്പോവുന്നു എന്ന് ഓർത്തോർത്ത് കരഞ്ഞാലോ..?”</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">“ മരുഭൂമിയിൽ പെട്ടുപോയ ഒറ്റമരം പോലെ ഞാൻ....!“</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">“നീ ഇതുവരെ മറ്റുള്ളവരോടെ സംസാരിക്കുകയായിരുന്നില്ലേ. ആ തിരക്കിനിടയിൽ നീ ഒരാളെ ഓർത്തതേയില്ല.”</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">“ആര്? ആരാണത്. ഞാനറിയാത്ത ഒരു അജ്ഞാതൻ?”</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">“അതെ, നീയറിഞ്ഞില്ല. നിന്നെ തന്നെ ആശ്രയിച്ച്, നീ പുറപ്പെട്ടു പുറത്തേക്ക് പോകുമ്പോഴൊക്കെയും, നീ എത്രവൈകിയാലും വെളിച്ചം കെടുത്താതെ കാത്ത് കാത്ത ഉറങ്ങാതെ ഉള്ളിൽ ഇരിക്കുന്ന ഒരാളെ.”</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">“നീ എന്താ ഭ്രാന്തു പറയുന്നോ? ഞാൻ അത്ര ഫിറ്റായിട്ടില്ല...”</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">“ ഹ ഹ.. ചുമ്മാ നീ എല്ലാ കാലത്തും ഫിറ്റായിരുന്നു. സന്തോഷം ഉണ്ടാക്കാൻ സ്വന്തം ശരീരത്തെ നിരന്തരം പീഡിപ്പിക്കുന്നവരാണല്ലോ നാം മനുഷ്യർ. അതിനിടയിൽ ജീവിതം ശരിയായി ജീവിച്ച് അതിന്റെ ലഹരി അനുഭവിക്കാൻ നമുക്ക് കഴിയാറില്ല.”</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">“എനിക്ക് കേൾക്കണ്ട നിന്റെ ഫിലോസഫി...”</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">“അതെ നമുക്കെപ്പോഴും ലളിതമായ ഉത്തരങ്ങൾ മാത്രം മതിയല്ലോ. പോട്ടെ, ഞാൻ നിന്റെ ഉള്ളിലിരിക്കുന്ന അപരനെ കുറിച്ചാണ് പറഞ്ഞു വന്നത്. അകത്ത് നീ പൂട്ടിയിട്ടിരിക്കുന്ന അവൻ നിന്റെ ജീവിതത്തെ ഒരു തരി പോലും വേദനിപ്പിക്കാതെ നേർത്ത ഒച്ചയിൽ മുട്ടിവിളിക്കുന്നത് പുറത്ത് നീ ചെന്നു പെട്ട ആരവങ്ങൾക്കിടയിൽ നീ കേട്ടതേയില്ല.?”</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">“നിർത്ത് എന്റെ തല പെരുക്കുന്നു. നിന്നോട് ഞാൻ ഒന്നും പറഞ്ഞിട്ടില്ലന്ന് കരുതൂ.. ഹേയ് ബയറർ വാ ഇവിടെ.. ഒരു റിപ്പീറ്റ്.”</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">“ഇതാ നിന്റെ പ്രശ്നം എന്നും നീ ഇങ്ങനെ ഒളിച്ചോടുകയായിരുന്നു. ഒന്നിൽ നിന്നും മറ്റൊന്നിലേക്ക്. ആ പോക്ക് പോകെ ഒരു ഭാര്യപ്പോലെ നിന്റെ വരവും കാത്ത് ഇരുന്ന് മടുത്ത നിന്റെ അപരൻ യുഗങ്ങളായി പുറത്തുനിന്നും വാതിലിൽ ഒരു ചെറു തട്ട് പോലും കേൾക്കാതെ മയക്കത്തിലായി. നിന്നിൽ നിന്ന് എന്നെങ്കിലും ചില ചോദ്യങ്ങൾ നേരിടേണ്ടി വരുമെന്ന് കരുതിയ അവൻ വന്ന് വന്ന് തീരെ നിരാശനായി, ഒട്ടും ഊർജ്ജസ്വലനല്ലാതെ ആയിത്തീർന്ന് ഗള്ളിവറെ പോലെ നീണ്ട ഉറക്കത്തിൽ വീണു. നിരന്തരം എണ്ണ പകർന്ന് തെളിക്കുവയ്ക്കാൻ ആളില്ലാത്ത കാരണം ഉള്ളിൽ വെളിച്ചം പകർന്ന വിളക്ക് കരിന്തിരിയെരിഞ്ഞു കെട്ടു..”</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">“ഹൊ അവനവനെ അറിയുന്ന ഈ വരണ്ട തത്വവിചാരം കേട്ട് മടുത്തു. ഇനി ഫിറ്റാവാൻ ആദ്യം മുതൽ തുടങ്ങണം.”</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">“അതെ, സത്യങ്ങളെ നേരിടുമ്പോൾ ഒളിച്ചോടാൻ നാം നമ്മുടെ ശരീരത്തിൽ കുത്തിനിറച്ചതൊന്നും തുണയായി വരില്ല. ആത്മാവിനു വിശക്കുമ്പോൾ ശരീരം പുഷ്ടിപ്പെടുത്തിയിട്ടെന്തു കാര്യം എന്ന് പണ്ടുള്ളവർ പറയും..”</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">“എനിക്ക് നന്നായി ദേഷ്യം വരുന്നുണ്ട്.”</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">“ഹ ഹ ഹ ... ഞാൻ എഴുത്തച്ഛന്റെ രാമായണത്തിലെ ലക്ഷ്മണോപദേശം ഒന്നു നീട്ടിച്ചൊല്ലാം. നിന്റെ പെഗ്ഗിനൊപ്പം ഒരു വെറൈറ്റി കോമ്പിനേഷൻ ആവും. എന്താ തുടങ്ങട്ടോ?”</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">“നീയും ഉപകരിക്കില്ല അല്ലേ?’</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">“ ഹ ചൂടായി ഇറങ്ങിപ്പോകാതെ അവിടെ കുത്തിരിക്കിൻന്ന് എന്റെ മാഷേ. ദേഹമനങ്ങാതെ, ദഹനേന്ദ്രിയങ്ങൾ വേണ്ടത്ര പ്രവർത്തിക്കാത്തപ്പോൾ നീ ഏത് ഭക്ഷണം കഴിച്ചാലും രുചിയുണ്ടാവില്ല. നീ അത് നീക്കിയെറിയും. വിളമ്പുന്നവനെ അവഗണിച്ച് ഇറങ്ങിപ്പോകും. നീ അദ്ധ്വാനിക്കുകയും ക്ഷീണിക്കുകയും ചെയ്യുമ്പോൾ കുറച്ചുമുൻപ് നീക്കിയെറിഞ്ഞ അതേ ഭക്ഷണം വീണ്ടും തന്നാൽ അളവ് കുറഞ്ഞുപോയതിനാവും നീ പരിഭവം പറയുന്നത്, രുചിയെപ്രതിയാവില്ല.”</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">“നീ കാട് കയറുന്നു.”</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">“കാട് കയറുന്നത് അത്ര വലിയ കുറ്റമല്ല. മാത്രമല്ല മനസ്സിനും ശരീരത്തിനും വളരെ നല്ലതാണ് താനും. നഗരജീവിതം വെടിഞ്ഞ് മലമുകളിൽ പോയി ഒറ്റയ്ക്ക് പാർത്ത തോറോയുടെ വാൾഡൻ(കാനനജീവിതം) വായിച്ചിട്ട് നീ പണ്ട് പറഞ്ഞത് എനിക്ക് ഇപ്പോഴും എനിക്ക് ഓർമ്മയുണ്ട്. എല്ലാം വിട്ടെറിഞ്ഞ് ഒരിക്കൽ അങ്ങനെ ഒരു ജീവിതം നയിക്കണമെന്ന്. ആ നീയാണോ ഇപ്പോൾ ഏകാന്തതയെയും മടുപ്പിനെയും ഒറ്റപ്പെടലിനെയുമൊക്കെ ഓർത്ത് തകർന്നടിഞ്ഞ് എന്റെ മുൻപിൽ ഇരിക്കുന്നത്. മഞ്ഞുമലകളിലൂടെ അലഞ്ഞ് ആത്മാന്വേഷണം നടത്തി ഗാവോ സിങ് ജിയാന്‍ ആത്മശൈലം എന്ന നോവലിന് നോബൽ സമ്മാനം കിട്ടിയപ്പോഴും നീ ആവേശഭരിതനായിരുന്നു. എന്നിട്ടിപ്പോൾ നഗരത്തിന്റെ അലവലാതിത്തരങ്ങൾ കൊഴിഞ്ഞുപോകുന്നതിന്റെ വേവലാതി പരാതിയായി പറയുന്നു. കഷ്ടം..!“</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">“നീ എന്നെ കുത്തിനോവിക്കല്ലേ, ഞാൻ ഒരു ആഴക്കിണറിലേക്ക് വീണു പോകുംപോലെ...”</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">“പോകൂ, ആഴങ്ങളിലേക്ക് പോകൂ, ഇനി നിന്നെ രക്ഷിക്കാൻ നിനക്ക് മാത്രമേ കഴിയൂ. നീ നിന്നോടും തിരിച്ച് മനുഷ്യന്റെ ഭാഷയിൽ വർത്തമാനം പറയാത്ത ജീവജാലങ്ങളോടും സംവദിക്കൂ.നിന്റെ ഉള്ളിൽ വെളിച്ചമണച്ച് കിടന്നുറങ്ങിയവനെ പോയി പതിഞ്ഞ ശബ്ദത്തിൽ വിളിച്ചുണർത്ത്. അവൻ ഉണരുമ്പോൾ നീ അത്ഭുതപ്പെട്ടുപോകും. കാരണം നീ നിന്നെ കണ്ണാടിയിൽ ശരിക്ക് കാണാൻ തുടങ്ങുന്നത് അന്നേരം മുതൽ ആവും. പോകൂ.... “</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">“നീ....”</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">“ഞാൻ പിന്നാലെ ഉണ്ട്. പതൂക്കെ. നീ ഇപ്പോൾ കാറ്റിൽ ആടിയുലയുന്ന ഒരു മരം പോലെയാണ്. നിന്റെ ജീവിതബോധം പോലെ. ഞാൻ തുണ വരാം ഇന്നും കൂടി.. എന്നും അങ്ങനെ കരുതരുത്.”</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">“വേണ്ട, ഞാൻ തനിയെ നടക്കാം... ഇപ്പോൾ മുതൽ....”</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">“ദാ നീ പെൻടോർച്ച് മറന്നു. വീടിനടുത്തുള്ള ഇടവഴി നീ എങ്ങനെ കടക്കും...”</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">“ ഇല്ല വെളിച്ചം ഉള്ളിൽ നിന്ന് പതിയെ പുറത്തേക്കു പടരുന്നുണ്ട്......”</span><br /><strong>(ഇതൊരു കഥയല്ല, വെറുതെ ഒരു സംഭാഷണം. തന്നോട് തന്നെ. പിന്നെ ഒരു ലേബലിനായി കഥ എന്ന് വിളിക്കാം.)</strong><br /><span style="font-size:130%;"></span>എന്‍.ബി.സുരേഷ്http://www.blogger.com/profile/03022227090250105605noreply@blogger.com44tag:blogger.com,1999:blog-7334450485115549454.post-11187843189224305802010-08-30T08:32:00.001-07:002010-08-30T09:27:26.836-07:00സങ്കരയിനം<span style="font-size:130%;"></span><br /><p align="center"><span style="font-size:130%;"> </span><strong><span style="font-size:180%;"> സങ്കരയിനം.</span></strong></p><p align="center"><span style="font-size:130%;"> <strong>ഫ്രാൻസ് കാഫ്ക</strong></span></p><p><span style="font-size:130%;"> എനിക്കൊരു വിചിത്രജീവിയുണ്ട്. പകുതി പൂച്ചക്കുട്ടിയും പകുതി ആടും ആയിട്ടുള്ള ഒന്ന്. വളരെക്കാലമായി എന്റെ കുടുംബത്തിലെ വിലപിടിപ്പുള്ള ഒന്നാണിത്. പക്ഷെ എന്റെ കാലത്താണ് അതിന് അല്പം പുഷ്ടിയൊക്കെ വന്നുതുടങ്ങിയത്. </span></p><p><span style="font-size:130%;"><span class=""> മുൻപൊക്കെ</span> ഇതിനെ കണ്ടാൽ പൂച്ചക്കുട്ടിയെക്കാൾ ഒരു ആടായിട്ടാണ് തോന്നുക. ഇപ്പോൾ പൂച്ചയുടെയും ആടിന്റെയും അളവ് തുല്യമായി കാണുന്നു. പൂച്ചയിൽ നിന്നും നഖങ്ങളും തലയും കിട്ടിയപ്പോൾ ആടിന്റേതായി ഇതിനു കിട്ടിയത് രൂപവും വലുപ്പവുമാണ്.</span></p><p><span style="font-size:130%;"> മാന്യവും ജ്വലിക്കുന്നതുമായ അതിന്റെ രണ്ടു കണ്ണുകളിലും എന്തോ ഒന്ന് മൃദുവായി കിടക്കുന്നുണ്ട്. അതിന്റെ ചലനങ്ങൾ വളരെ നിശബ്ദവും നാണത്തോടെ ഒഴിഞ്ഞുമാറുന്ന തരത്തിലുമാണ്.</span></p><p><span style="font-size:130%;"> സൂര്യപ്രകാശമേൽക്കുമ്പോൾ ജനാലയ്ക്ക് താഴെയുള്ള ചെറിയ അലമാരയുടെ മുകളിൽ അത് ചുരുണ്ടുകൂടുകയും സന്തോഷംകൊണ്ട് ശബ്ദമുണ്ടാക്കുകയും ചെയ്യും. ഭ്രാന്തുപിടിച്ച ഒരു ജീവിയെപ്പോലെ പുൽമൈതാനങ്ങളിൽ പിടിതരാതെ പാഞ്ഞുനടക്കും. അപ്പോൾ അതിനെ പിടിക്കുക ഏറെ ശ്രമകരമാണ്. പൂച്ചകളെ കാണുമ്പോൾ അത് ഓടിമറയും. പക്ഷെ ആടുകളെ കണ്ടാൽ ആക്രമിക്കാനുള്ള വ്യഗ്രത കാട്ടും.</span></p><p><span style="font-size:130%;"> നിലാവുള്ള രാത്രികളിൽ ഓടിന് പുറത്തുകൂടി നടക്കാനാണ് അതിന് ഇഷ്ടം. ‘മ്യാവൂ’ എന്ന ശബ്ദം ഉണ്ടാക്കുക അതിന് അസാധ്യം. മാത്രമല്ല എലിയെ ഭയവുമാണ്. കോഴിക്കൂടിനടുത്ത് മണിക്കൂറുകളോളം അത് പതിയിരിക്കും.പക്ഷെ, ഇതുവരേയ്ക്കും കൊലപാതകം നടത്താനുള്ള ഒരു അവസരംകൈവന്നിട്ടില്ല.</span></p><p><span style="font-size:130%;"> ഞാൻ അതിന് ഏറ്റവും പ്രിയപ്പെട്ട മധുരമുള്ള പാലൂട്ടുമായിരുന്നു. ഇരപിടിയ്ക്കാനുള്ള തേറ്റപ്പല്ല്ലുകളുപയോഗിച്ച് അതെല്ലാം ഒറ്റയടിക്ക് നക്കിയെടുക്കുമായിരുന്നു.</span></p><p><span style="font-size:130%;"> സ്വാഭാവികമായും ഈ ജീവി കുട്ടികൾക്ക് കൌതുകകരമായ ഒരു കാഴ്ചവസ്തുവായി. ഞായറാഴ്ച രാവിലെയാണ് സന്ദർശനസമയം. ഞാൻ ഈ ചെറുജീവിയെയും മടിയിൽ വച്ചങ്ങനെ ഇരിക്കും. അയൽപക്കത്തുള്ള കുട്ടികളെല്ലാം എന്റെ ചുറ്റും കൂടി നിൽക്കും. ഇനി കേട്ടിട്ടില്ലാത്ത കുറേ ചോദ്യങ്ങളാണ് വരുന്നത്. ആർക്കും ഉത്തരം നൽകാൻ കഴിയാത്ത ആ ചോദ്യങ്ങളോട് പ്രതികരിക്കാൻ ഞാൻ ശ്രമവും നടത്താറില്ല.മറ്റു വിശദീകരണങ്ങളൊന്നും നൽകാതെ, എന്റെ കൈയിലിരിക്കുന്നതിനെപ്പറ്റി എല്ലാമറിയാമെന്ന ഭാവത്തിൽ ഗൌരവത്തോടെ ഞാനിരിക്കും.</span></p><p><span style="font-size:130%;"> ചില സമയത്ത് കുട്ടികൾ പൂച്ചകളെക്കൂടി ഒപ്പം കൊണ്ടുവരും. ഒരിക്കൽ രണ്ട് ആടുകളെയും കൊണ്ട് വന്നുനോക്കി. പക്ഷെ അവരുടെ പ്രതീക്ഷ അസ്ഥാനത്തായി. പരസ്പരം തിരിച്ചറിയുന്നതിന്റെ യാതൊരു രംഗവും അരങ്ങേറുകയുണ്ടായില്ല. ആ മൃഗങ്ങൾ ശാന്തതയോടെ മൃഗനേത്രങ്ങൾ കൊണ്ട് പരസ്പരം നോക്കുകയും തങ്ങളുടെ നിലനില്പ് ദൈവം നൽകിയ ഒരു സത്യമാണെന്ന് തത്വത്തിൽ അംഗീകരിക്കുകയും ചെയ്തു.</span></p><p><span style="font-size:130%;"> എന്റെ മടിയിലിരിക്കുന്നത് അതിനിഷ്ടമാണ്. അപ്പോൾ അതിനു ഭയം തോന്നുകയോ വേട്ടയാടണമെന്ന ചിന്ത ഉണ്ടാവുകയോ ചെയ്യില്ല. ഞാൻ അതിനെ എന്നിലേക്ക് ചേർത്ത് അമർത്തുമ്പോൾ അത് അതീവ സന്തുഷ്ടനാകുന്നു. വളർത്തിക്കൊണ്ടുവന്ന ഞങ്ങളുടെ<span class=""> കുടുംബത്തോട് അതിനു വളരെ അടുത്ത ബന്ധമാണുള്ളത്. ഒരുപക്ഷെ അത് അപൂർവ്വമായ ആത്മാർത്ഥതയുടെ സൂചന മാത്രമാവില്ല.ലോകത്തിൽ ഒരേയൊരു രക്തബന്ധം മാത്രമല്ലാതെ എണ്ണമറ്റ ഇതരബന്ധങ്ങൾ ആഗ്രഹിക്കുന്ന ഒരു ജന്തുവിന്റെ സഹജവാസന കൂടിയാകാം. അതുകൊണ്ടുതന്നെ ഞങ്ങൾ നൽകുന്ന സംരക്ഷണം അത് പവിത്രമായിട്ടാണ് കാണുന്നതെന്ന് തോന്നുന്നു.</span></span></p><p><span style="font-size:130%;"> എന്നെ പിരിയാതെ, എപ്പോഴും എന്റെ കാലിനുചുറ്റും കറങ്ങിതിരിഞ്ഞ്, എന്നെ മണത്തുകൊണ്ടത് നടക്കുമ്പോൾ, ചില നേരങ്ങളിൽ എനിക്ക് ചിരിയടക്കാതിരിക്കാൻ കഴിയില്ല. അവനിലെ ആടിലോ പൂച്ചയിലോ മാത്രം സന്തുഷ്ടനാവാതെ ചിലപ്പോൾ ഒരു പട്ടിയായി പെരുമാറാനും ശ്രമിക്കാറുണ്ട്. സത്യത്തിൽ അത് അത്തരത്തിലൊന്നാണന്ന് ഞാൻ കരുതുന്നു. അതിന്റെയുള്ളിൽ ഈ രണ്ടു ജീവികളുടെയും അസ്വസ്ഥത അനുഭവപ്പെടുന്നതായി എനിക്ക് തോന്നാറുണ്ട്. അതായത് ആടിന്റെയും പൂച്ചയുടെയും വാസനകൾ മാറ്റിയെടുക്കാനുള്ള ഒരു ശ്രമം. അതുകൊണ്ടാവണം സ്വന്തം പുറന്തൊലിക്കുള്ളിൽ അത് ഈ അസന്തുഷ്ടികളെല്ലാം അനുഭവിക്കുന്നത്.</span></p><p><span style="font-size:130%;"> ഒരുപക്ഷെ ഒരു ഇറച്ചിവെട്ടുകാരന്റെ കത്തി ഈ ജീവിയെ സ്വതന്ത്രനാക്കിയേക്കും. പക്ഷെ എനിക്കത് ഒഴിവാക്കിയേ പറ്റൂ. എന്തെന്നാൽ അത് കുടുംബപരമായുള്ള വിലപിടിപ്പുള്ള സ്വത്താണ്.</span></p><p><span style="font-size:130%;"> ഒരിക്കൽ ഒരു കൊച്ചുകുട്ടി അവന്റെ അച്ഛന്റെ കൈയിലുണ്ടായിരുന്ന ഒരേയൊരു പാരമ്പര്യ സ്വത്തായ പൂച്ചയെ സ്വീകരിച്ചു. അതുവഴി അവൻ ലണ്ടൻ നഗരത്തിന്റെ മേയറായി. എന്റെയീ ‘മൃഗ‘ ത്തെക്കൊണ്ട് ഞാൻ എന്തായിത്തീരും? എവിടെ പരന്നുകിടക്കുകയാണ് ആ ബൃഹത്തായ നഗരം?</span></p><p><span class=""><span style="font-size:130%;">(</span><span style="font-size:100%;"><strong>സിഗ്നേച്ചർ ഓഫ് കേരള-ഡിസംബർ2005)</strong></span></span></p><p><strong>പരിഭാഷ: എൻ.ബി.സുരേഷ്. </strong></p>എന്‍.ബി.സുരേഷ്http://www.blogger.com/profile/03022227090250105605noreply@blogger.com56tag:blogger.com,1999:blog-7334450485115549454.post-71191485047254659192010-08-15T08:43:00.001-07:002010-08-15T08:47:04.585-07:00ഓണനിലവിളി<span style="font-size:130%;">പൂവുനുള്ളാൻ പോയ മകൾ<br />ഇതുവരെ മടങ്ങിവന്നില്ല.<br />മഞ്ഞുകണങ്ങൾക്ക് പകരം<br />പുകപടർന്ന ആകാശത്തിനു ചുവട്ടിലേയ്ക്ക്<br />അവൾ ഇറങ്ങിപ്പോയിട്ട്<br />നാഴികകൾ എത്രയോ ആയി.<br />പോകുന്നതിനുമുൻപ്<br />തുമ്പപ്പൂവിനോളം നേർത്ത ഒരുമ്മ<br />അവളെന്റെ നെറുകയിൽ വച്ചു.<br />പോകുന്ന വഴിയിൽ<br />അയൽഫ്ലാറ്റുകളുടെ വാതിലുകളിൽ<br />അവൾ മുട്ടിവിളിക്കുന്ന നേർത്ത ഒച്ച<br />എന്റെ ബ്ലാങ്കറ്റിനുള്ളിലേയ്ക്ക്<br />ഒളിച്ചു കടക്കുന്നുണ്ടായിരുന്നു.<br />ആരും അവളോടൊപ്പം<br />പോയിരിക്കാനിടയില്ല.<br />അത്തം പിറന്നിട്ടും അവൾ വന്നില്ല.<br />ഏതു വേലിപ്പടർപ്പിൽ കുരുങ്ങിയാവോ?<br />പുഴയോരത്തൊന്നും അവളുടെ കാല്പാടില്ല.<br />കാടിന്റെ ഹൃദയത്തിൽ കയറിയൊളിച്ചോ?<br />കറുകനാമ്പ് തപസ്സ് ചെയ്യുന്ന<br />വയൽവരമ്പ് വഴിപറഞ്ഞു തന്നില്ല<br />ആഴക്ക് മൂഴക്ക് പൂവിറുക്കാൻ<br />അവൾ എത്ര കാതം നടന്നിരിക്കണം.<br />ഫ്ലാറ്റായ ഫ്ലാറ്റുകളിലൊക്കെ<br />ഓണം വന്ന ഒച്ച ചാനലുകളിൽ<br />പൂവിളിയുമായെത്തി.<br />മകൾ അപ്പോഴും വന്നിട്ടില്ല.<br />ഒരുമയുടെ ഏതെങ്കിലും ദേശം<br />ഒരു പൂക്കളമാക്കിതീർത്തിരിക്കുമോ?<br />അവൾ<br />ഒരു തകർന്ന പൂക്കളമായ് മാറുമോ?<br />ആരോട് ചോദിക്കാൻ.<br />കുട്ടികൾ പ്രകൃതിയുടെ ഹരിതകം<br />നിറഞ്ഞ ജീവിതത്തിലേക്ക് പോകുന്ന<br />വഴിയേതാണ്?<br />ദയവായ് ഒന്നു പറഞ്ഞുതരൂ.<br />ഇറങ്ങിപ്പോയ കുട്ടികൾ<br />മടങ്ങിവന്ന ചരിത്രം പറയുന്ന<br />ഗ്രന്ഥമേതാണ്?<br />കുട്ടികൾക്ക് കണ്ണുതെളിയുമ്പോൾ<br />മനസ്സ് കുരുടിയവർ അന്ധരാവും<br />എന്ന ചൊല്ല് നേരോ മാലോകരേ?<br />ആരാണ് ഉത്തരം ചൊല്ലുന്നത്....<br />പറയൂ<br />ഓരോ വീടും ഉച്ചത്തിൽ<br />കരഞ്ഞാർക്കുന്നത് കേൾക്കുന്നില്ലേ?</span><br /><strong><span style="font-size:130%;">(ഓണപ്പതിപ്പ് 2010ബ്ലോഗിൽ പ്രസിദ്ധീകരിച്ചത്)</span></strong><br /><span style="font-size:130%;"></span>എന്‍.ബി.സുരേഷ്http://www.blogger.com/profile/03022227090250105605noreply@blogger.com61tag:blogger.com,1999:blog-7334450485115549454.post-21074474552495700532010-08-05T09:38:00.000-07:002010-08-05T20:59:40.323-07:00രണ്ടു കഥകൾ<p align="left"><strong><span style="font-size:180%;"><span class="">രണ്ട് കഥകൾ- ഖലിൽ</span> ജിബ്രാൻ</span></strong></p><p align="left"><strong><span style="font-size:130%;">പ്രഹേളിക.</span></strong></p><p align="left"><span style="font-size:130%;">പച്ചപിടിച്ചുനിൽക്കുന്ന കുന്നിന്റെ മുകളിൽ വിജനമായി കാണുന്ന ഒരു വെളുത്ത ഭവനമുണ്ട്. ഒരിക്കൽ മൂന്നുപേർ അതിലേക്ക് നോക്കിനില്പായി. </span></p><p align="left"><span style="font-size:130%;">അതിലൊരുവൻ അഭിപ്രായപ്പെട്ടു.</span></p><p align="left"><span style="font-size:130%;">“ അത് റൂത്ത് എന്ന പ്രഭ്വിയുടെ പാർപ്പിടമാണ്. പ്രായം വളരെയായ ഒരു മന്ത്രവാദിനിയാണവർ.”</span></p><p align="left"><span style="font-size:130%;">രണ്ടാമൻ അതിനെ എതിർത്തു.</span></p><p align="left"><span style="font-size:130%;">“വിഡ്ഡിത്തം പറയരുത്. റൂത്ത് സുന്ദരിയായ ഒരു യുവതിയാണ്. അവൾ ദിവ്യമായ സ്വപ്നങ്ങളിൽ മുഴുകി അവിടെ പാർക്കുകയാണ്.”</span></p><p align="left"><span style="font-size:130%;">“നിങ്ങൾ രണ്ടുപേരും തെറ്റിദ്ധരിച്ചിരിക്കുന്നു.” മൂന്നാമൻ പറഞ്ഞു. “റൂത്ത് വിശാലമായ ഈ ഭൂമി ആകെയും കയ്യടക്കി വച്ചിരിക്കുന്നു. അവിടെ അവൾ സ്വന്തം അടിമകളുടെ ചോരയൊഴുക്കുന്നു.”</span></p><p align="left"><span style="font-size:130%;">അങ്ങനെ റൂത്ത് എന്ന പ്രഭ്വിയെക്കുറിച്ച് തർക്കത്തിലേർപ്പെട്ടുകൊണ്ട് അവർ നടന്നു പോയി.</span></p><p align="left"><span style="font-size:130%;">ഒരു നാൽക്കവലയിലെത്തിയപ്പോൾ അവർ വൃദ്ധനായ ഒരു മനുഷ്യനെ കണ്ടു. അവരിലൊരുവൻ അദ്ദേഹത്തോട് ചോദിച്ചു.“അവിടെ ആ കുന്നിൻമുകളിലുള്ള വെളുത്ത ഭവനത്തിൽ പാർക്കുന്ന റൂത്ത് എന്ന പ്രഭ്വിയെക്കുറിച്ച് ദയവായി ഞങ്ങൾക്ക് പറഞ്ഞുതരുമോ?”</span></p><p align="left"><span style="font-size:130%;">വൃദ്ധനാകട്ടെ തലയൊന്നുയർത്തി അവരെ നോക്കി ചിരിച്ചു. പിന്നീടദ്ദേഹം പറഞ്ഞു.</span></p><p align="left"><span style="font-size:130%;">“എനിക്ക് തൊണ്ണൂറ് വയസ്സുണ്ട്. ഞാൻ കൊച്ചുകുട്ടിയായിരിക്കുമ്പോഴുള്ള ഓർമ്മകളേ എനിക്ക് റൂത്തിനെക്കുറിച്ചുള്ളൂ. എൺപത് വർഷങ്ങൾക്ക് മുൻപ് റൂത്ത് മരണമടഞ്ഞു. ഇപ്പോൾ ആ വീട് ശൂന്യമാണ്.അവിടെ മൂങ്ങകൾ കൂട് കെട്ടിയിരിക്കുന്നു. അതൊരു പ്രേതഭവനമാണെന്ന് ആളുകൾ ചിലപ്പോഴൊക്കെ പറയാറുണ്ട്.”</span></p><p align="left"><span class="">(<strong>സിഗ്നേച്ചർ</strong></span><strong> ഓഫ് കേരള.2005സെപ്റ്റംബർ)</strong></p><p align="center">**********************</p><p align="left"><strong><span style="font-size:180%;">രണ്ടു നായാടികൾ.</span></strong></p><p align="left"><span style="font-size:130%;">മെയ് മാസത്തിലെ ഒരു ദിനം സന്തോഷവും സങ്കടവും ഒരു തടാകക്കരയിൽ കണ്ടുമുട്ടി. അവർ പരസ്പരം അഭിവാദ്യം ചെയ്തു. ശാന്തമായ ജലാശയത്തിനരുകിൽ ഇരുന്ന് അവർ സംഭാഷണത്തിലേർപ്പെട്ടു.</span></p><p align="left"><span style="font-size:130%;">സന്തോഷം ഭൂമിയിലുള്ള സൌന്ദര്യത്തെക്കുറിച്ച് വാചാലനായി. പർവ്വതങ്ങൾക്കിടയിലും വനതടങ്ങളിലും സംഭവിക്കുന്ന ജീവിതത്തിലെ നിത്യാത്ഭുതങ്ങളെക്കുറിച്ച് സംസാരിച്ചു.പുലരിയിലും അന്തിയിലും താൻ കേട്ട പാട്ടുകളെപ്പറ്റി പറഞ്ഞു.</span></p><p align="left"><span style="font-size:130%;">സന്തോഷം പറഞ്ഞതിനെ അംഗീകരിച്ചുകൊണ്ടുതന്നെ സങ്കടം തന്റെ അനുഭവങ്ങൾ പങ്കുവച്ചു. സമയത്തിന്റെ മാന്ത്രികതയും സൌന്ദര്യവും സങ്കടവും അറിഞ്ഞിരുന്നു. കതിരുപാടങ്ങളിലും താഴ്വാരങ്ങളിലും വീണുകിടക്കുന്ന മെയ്മാസത്തെക്കുറിച്ച് പറഞ്ഞപ്പോൾ സങ്കടം ഏറ്റവും വശ്യമായി കാണപ്പെട്ടു.</span></p><p align="left"><span style="font-size:130%;">ഏറെനേരം അവർ അങ്ങനെ വർത്തമാനത്തിൽ മുഴുകി. അവർ തിരിച്ചറിഞ്ഞ കാര്യങ്ങളിൽ പരസ്പരം യോജിപ്പിലെത്തി.</span></p><p align="left"><span style="font-size:130%;">ആ നേരം തടാകത്തിന്റെ മറുകരയിൽ കൂടി രണ്ടു നായാടികൾ കടന്നുപോയി. അവർ തടാകത്തിലെ ജലത്തിലേക്ക് സൂക്ഷിച്ചുനോക്കി.</span></p><p align="left"><span style="font-size:130%;">അതിലൊരുവൻ പറഞ്ഞു. “ അവിടെയിരിക്കുന്ന രണ്ടു വ്യക്തികളെയോർത്ത് എനിക്ക് അത്ഭുതം തോന്നുന്നു.”</span></p><p align="left"><span style="font-size:130%;">അപരൻ “നീയെന്താ രണ്ടുപേരെക്കുറിച്ച് പറയുന്നത്.? ഞാൻ ഒരാളെ മാത്രമേ കാണുന്നുള്ളൂ.”</span></p><p align="left"><span style="font-size:130%;">“അല്ല അവിടെ രണ്ടുപേർ ഉണ്ട്.” ഒന്നാമൻ പറഞ്ഞു.</span></p><p align="left"><span style="font-size:130%;">“എനിക്ക് ഒരാളെ മാത്രമേ കാണാൻ കഴിയുന്നുള്ളൂ. തടാകത്തിൽ ഒരാളുടെ പ്രതിബിംബമേ കാണുന്നുമുള്ളൂ.” രണ്ടാമൻ ആവർത്തിച്ചു പറഞ്ഞു.</span></p><p align="left"><span style="font-size:130%;">“തെറ്റ്. അവിടെ അവർ രണ്ടുപേരുണ്ട്. തടാകത്തിൽ വീഴുന്ന പ്രതിബിംബം രണ്ടുപേരുടേത് തന്നെയാണ്.” ഒന്നാമൻ ഉറപ്പിച്ചു പറഞ്ഞു.</span></p><p align="left"><span style="font-size:130%;">“പക്ഷേ ഞാൻ ഒരാളെ മാത്രമേ കാണുന്നുള്ളൂ.” രണ്ടാമൻ വീണ്ടും വാദിച്ചു.</span></p><p align="left"><span style="font-size:130%;">“എന്നാൽ എനിക്ക് വളരെ എളുപ്പത്തിൽ രണ്ടുപേരേയും കാണാൻ സധിക്കുന്നുണ്ട്.” ഒന്നാമൻ തറപ്പിച്ചു പറഞ്ഞു.</span></p><p align="left"><span style="font-size:130%;">ഇപ്പോഴും ഒരു നായാടി ഒരു രൂപത്തെ മാത്രമേ കാണുന്നുള്ളൂ. മറ്റേയാൾ രണ്ടുപേർ. അപ്പോൾ അപരൻ പറയുന്നു.</span></p><p align="left"><span style="font-size:130%;">“ എന്റെ കൂട്ടാളി മിക്കവാറും അന്ധനായിരിക്കുന്നു.”</span></p><p align="left"><strong>(കുങ്കുമം ആഴ്ചപ്പതിപ്പ് 1999ഒക്ടോബർ)</strong></p><p align="left"><strong>പരിഭാഷ: എൻ.ബി.സുരേഷ്</strong></p><p align="center"><strong>***********************</strong></p>എന്‍.ബി.സുരേഷ്http://www.blogger.com/profile/03022227090250105605noreply@blogger.com34tag:blogger.com,1999:blog-7334450485115549454.post-34898499922419297632010-07-29T08:23:00.000-07:002010-07-29T08:40:13.789-07:00എങ്കിൽമാത്രം<span style="font-size:130%;">വിജനതയുടെ വിസ്തൃതഭൂമിയില്‍<br />വിഷാദത്തിന്റെ നിഴല്‍ചുവട്ടില്‍<br />നിശബ്ദതയുടെ രാഗവിസ്താരം കേട്ട്,<br />ഏകാന്തമാം ജന്മത്തെ തലോടി,<br />പ്രണയത്തിന്റെ ഉന്മാദകാലത്ത് പാടിയ<br />ജുഗല്‍ബന്ദിയോര്‍ത്തു തരളിതനായി<br />അങ്ങനെയിരുന്നുപോകുമ്പോള്‍ ,<br />പകലിരമ്പുന്നു,<br />രാത്രി പടരുന്നു,<br />മഴ നനയ്ക്കുന്നു,<br />വെയിലുരുകുന്നു<br />പുഴ മെലിയുന്നു,<br />ഇലയടരുന്നു.<br />ഋതുക്കള്‍ പടം പൊഴിക്കുന്നു.<br />ജരാനരകള്‍ കണ്ടു ഭയമാണ്ട<br />ചിത്തം കിതപ്പോടെ പായുന്നു.<br />മോഹത്തിന്റെ പക്ഷിപാറിയ ആകാശം,<br />പൊട്ടിമുളയ്ക്കാന്‍ നിനവുകള്‍ നട്ട വയലുകള്‍,<br />ദേശങ്ങളിലേക്ക് നടന്ന ഒറ്റയടിപ്പാത,<br />എവിടെയാണെവിടെയാണെല്ലാം?<br />ചിന്തയുടെ നരച്ച ആകാശത്തിനു കീഴെ<br />ഭ്രമണപഥത്തില്‍നിന്ന് വേര്‍പെട്ടു ഞാന്‍ .<br />എല്ലാ മരങ്ങളും പൂക്കുന്ന ഋതുക്കളും,<br />പൂത്ത മരങ്ങള്‍ കായ്ക്കുന്ന ദേശവും,<br />കായ്കളില്‍ കിനിയുന്ന കാരുണ്യവും<br />തേടിത്തേടി മുറിവേറ്റ പാദങ്ങളും പോയി.<br />പാതയെല്ലാം മുള്‍ക്കാട് മൂടി.<br />ഒരുവട്ടംകൂടി കാണുവാന്‍ തോന്നി<br />കണ്ടുഭയന്ന് പിന്തിരിയുമ്പോള്,<br />എല്ലാ മനുഷ്യരും ദൈവമാകുമ്പോൾ </span><br /><span style="font-size:130%;">ചൊല്ലാന്‍ കരുതിയ സംഘഗാനം,</span><br /><span style="font-size:130%;">താളം നിലച്ചും ഈണം മുറിഞ്ഞും </span><br /><span style="font-size:130%;">ചെകുത്താന്റെ പാട്ടിനു കൂട്ടാകുമ്പോള്‍ </span><br /><span style="font-size:130%;">എല്ലാ മനുഷ്യരും ഒറ്റയാകുമ്പോള്‍, </span><br /><span style="font-size:130%;">ഒറ്റയ്ക്കിരുന്നവര്‍ സ്വാര്‍ത്ഥരാകുമ്പോള്‍, </span><br /><span style="font-size:130%;">സ്വാര്‍ത്ഥരെല്ലാരും പൂജ്യരാകുമ്പോള്‍;</span><br /><span style="font-size:130%;">ഹൃദയകൈലാസത്തില്‍ നിന്നൊരു നദി </span><br /><span style="font-size:130%;">ഒരിക്കലും വറ്റാതൊഴുകിയൊഴുകി </span><br /><span style="font-size:130%;">ജീവിതം വിതയേറ്റിയ താഴ്വരകളെ </span><br /><span style="font-size:130%;">പച്ചകുത്തുമെങ്കില്‍,</span><br /><span style="font-size:130%;">നദിയായ നദിയെല്ലാം പുണ്യമായൊഴുകി </span><br /><span style="font-size:130%;">അതിരറ്റ സ്നേഹത്തിന്റെ കടലില്‍ </span><br /><span style="font-size:130%;">പതിക്കുമെങ്കില്‍,</span><br /><span style="font-size:130%;">തീരത്തു കലരുന്ന സര്‍വ്വജാലങ്ങള്‍ക്കും </span><br /><span style="font-size:130%;">സംഗീതമായ് മുളംകുഴല് പാടുമെങ്കില്‍,</span><br /><span style="font-size:130%;">എങ്കില്‍മാത്രം </span><br /><span style="font-size:130%;">എങ്കില്‍മാത്രം, </span><br /><span style="font-size:130%;">പ്രാണവായുവായ് </span><br /><span style="font-size:130%;">എന്നിലും നിന്നിലും </span><br /><span style="font-size:130%;">അകത്തും പുറത്തും </span><br /><span style="font-size:130%;">നിരന്തരം വന്നുപോകുന്ന </span><br /><span style="font-size:130%;">ദൈവത്തിനായ് </span><br /><span class=""><span style="font-size:130%;">ഞാനൊന്നുകൂടി പാടും...<br /></span><span style="font-size:100%;"> <strong>(ഒരു പഴയ കവിത. സമയക്കുറവുമൂലം റീപോസ്റ്റുന്നു.)</strong></span></span>എന്‍.ബി.സുരേഷ്http://www.blogger.com/profile/03022227090250105605noreply@blogger.com33tag:blogger.com,1999:blog-7334450485115549454.post-21156419819404566442010-07-20T08:37:00.000-07:002010-07-20T09:13:58.147-07:00പൂവിന്റെ ഗീതം<span style="font-size:130%;"></span><br /><p><strong><span style="font-size:180%;">ഖലീൽ ജിബ്രാൻ. </span></strong></p><p><span style="font-size:130%;">പ്രപഞ്ചത്തിന്റെ നാദത്താൽ</span></p><p><span style="font-size:130%;">ആവർത്തിച്ചുച്ചരിക്കപ്പെട്ട</span></p><p><span style="font-size:130%;">ദയാർദ്രമായ ഒരു വാക്കാണ് ഞാൻ.</span></p><p><span style="font-size:130%;">നീലിമയാർന്ന കൂടാരത്തിൽനിന്നും</span></p><p><span style="font-size:130%;">പച്ചത്തടങ്ങളിലേക്കു പാറിവീണ</span></p><p><span style="font-size:130%;">ഒരു നക്ഷത്രമാണ് ഞാൻ.</span></p><p><span style="font-size:130%;">ശിശിരം ഗർഭം ധരിച്ച്</span></p><p><span style="font-size:130%;">വസന്തം പിറവികൊടുക്കുന്ന</span></p><p><span style="font-size:130%;">പ്രപഞ്ചതത്വത്തിന്റെ മകളാണ് ഞാൻ.</span></p><p><span style="font-size:130%;">ഗ്രീഷ്മത്തിന്റെ മടിത്തട്ടിൽ വളർന്ന്</span></p><p><span style="font-size:130%;">ഹേമന്തത്തിന്റെ ശയ്യയിൽ</span></p><p><span style="font-size:130%;">ഞാനുറങ്ങുന്നു.</span></p><p><span style="font-size:130%;">പ്രഭാതത്തിൽ</span></p><p><span style="font-size:130%;">വെളിച്ചത്തിന്റെ വരവറിയിക്കാൻ</span></p><p><span style="font-size:130%;">ഇളംകാറ്റിനോടൊത്തു ഞാനിറങ്ങുന്നു.</span></p><p><span style="font-size:130%;">സായാഹ്നങ്ങളിൽ പ്രകാശത്തിന്റെ </span></p><p><span style="font-size:130%;">വിടവാങ്ങൽപ്രാർത്ഥനയ്ക്കായി</span></p><p><span style="font-size:130%;">ഞാൻ പറവകളോടൊത്തു ചേരുന്നു.</span></p><p><span style="font-size:130%;">സമതലങ്ങൾ</span></p><p><span style="font-size:130%;">എന്റെ നിറങ്ങളാൽ അലങ്കരിക്കപ്പെട്ടു.</span></p><p><span style="font-size:130%;">അന്തരീക്ഷത്തിലാകെ</span></p><p><span style="font-size:130%;">എന്റെ സുഗന്ധത്തിന്റെ സൌരഭ്യം.</span></p><p><span style="font-size:130%;">ഉറക്കത്തിലേക്ക് ഞാൻ ചായുമ്പോൾ</span></p><p><span style="font-size:130%;">രാത്രിയുടെ കണ്ണുകൾ</span></p><p><span style="font-size:130%;">എനിക്കു മീതെ നിന്നു.</span></p><p><span style="font-size:130%;">ഉണർന്നെത്തി</span></p><p><span style="font-size:130%;">പകലിന്റെ ഒറ്റനേത്രമായ സൂര്യനിലേക്ക്</span></p><p><span style="font-size:130%;">ഞാൻ മിഴിച്ചു നിന്നു.</span></p><p><span style="font-size:130%;">ഹിമകണത്തെ ഞാൻ വീഞ്ഞാക്കി രുചിച്ചു.</span></p><p><span style="font-size:130%;">കിളികളുടെ പാട്ടിനെ ഹൃദയത്തിൽ കേട്ടു.</span></p><p><span style="font-size:130%;">ചാഞ്ഞ പുൽനാമ്പുകൾക്കൊത്തു നൃത്തം ചെയ്തു.</span></p><p><span style="font-size:130%;">പ്രണയിയുടെ പാരിതോഷികമാണു ഞാൻ</span></p><p><span style="font-size:130%;">വിവാഹവേളയിലൊരു പുഷ്പഹാരം.</span></p><p><span style="font-size:130%;">ഒരാഹ്ലാദനിമിഷത്തിന്റെ സ്മൃതി.</span></p><p><span style="font-size:130%;">മരിച്ചവർക്ക്</span></p><p><span style="font-size:130%;">അവശേഷിച്ചവർ നൽകുന്ന ശ്രദ്ധാജ്ഞലി.</span></p><p><span style="font-size:130%;">ആഹ്ലാദത്തിന്റെയും ദു:ഖത്തിന്റെയും</span></p><p><span style="font-size:130%;">അനിവാര്യഭാഗമാണു ഞാൻ.</span></p><p><span style="font-size:130%;">പക്ഷേ, ഞാൻ</span></p><p><span style="font-size:130%;">വെളിച്ചം കാണാൻ</span></p><p><span style="font-size:130%;">മുഖമുയർത്തി നിൽക്കുന്നു.</span></p><p><span style="font-size:130%;">ഒരിക്കലും</span></p><p><span style="font-size:130%;">സ്വന്തം നിഴലിനെ തിരയുന്നില്ല</span></p><p><span style="font-size:130%;">മനുഷ്യർ പഠിക്കേണ്ട വിവേകമാണിത്.</span></p><p><strong><span style="font-size:130%;">(പച്ചമലയാളം ജൂലൈ ൨൦൦6ൽ പബ്ലിഷ് ചെയ്ത കവിത)</span></strong></p><p><span style="font-size:130%;"> ......................................................................</span></p><p><span style="font-size:130%;">പരിഭാഷ:<strong> എൻ.ബി.സുരേഷ്.</strong></span></p><p><span style="font-size:130%;"></span> </p>എന്‍.ബി.സുരേഷ്http://www.blogger.com/profile/03022227090250105605noreply@blogger.com50